ലോക്ക്‌ഡൗണിൽ മാമിയും ഞാനുംഅടിപൊളി  

ലോക്ക്‌ഡൗണിൽ മാമിയും ഞാനും

Lockdownil Maamiyum Njaanum | Author : Rishi

 

സാധാരണ, മസാലക്കൂട്ടും ഉപ്പും പുളിയും എരിവുമൊക്കെച്ചേർത്ത്, രുചികരമാക്കിയ വിഭവങ്ങളാണല്ലോ നമ്മുടെ ഈ സൈറ്റിൽ വിളമ്പിത്തരുന്നത്. എന്നാലിത് ഒരു നടന്ന സംഭവമാണ്. വലിയ കമ്പിയോ, നാടകീയമായ രംഗങ്ങളോ, തമാശകളോ ഒന്നുമില്ല. ഞാനിത് പൊടിപ്പും തൊങ്ങലുമൊന്നുമില്ലാതെ നേരേചൊവ്വേ അങ്ങു പറഞ്ഞേക്കാം.

ചേച്ചിയും അളിയനും ഒരു കൊച്ചും കൂടി കാനഡയിലേക്ക് ചേക്കേറിയപ്പോൾ ഗൾഫിലെ രണ്ടു കിടപ്പുമുറിയും ഹോളും കിച്ചണുമുള്ള ഫ്ലാറ്റിൽ നിന്നും ഒരൊറ്റമുറി ഹോളുള്ള സ്റ്റുഡിയോ അപ്പാർട്ട്മെന്റിലേക്ക് മാറിയത് ആറുമാസം മുമ്പായിരുന്നു. അവര് പോയതൊന്നും എന്നെ ബാധിച്ചില്ല. ഞാനൊരു…ഇംഗ്ലീഷിൽ പറഞ്ഞാൽ.. നേർഡാണ്… മലയാളത്തിൽ വിശദീകരിക്കാൻ എനിക്കറിഞ്ഞൂടാ… ഫ്രീക്കൻ, ഒറ്റതിരിഞ്ഞവൻ, അന്തർമുഖൻ, പെരുമാറാൻ അറിഞ്ഞൂടാത്തവൻ… അങ്ങനെ പലതുമാണ്. കുട്ടത്തിൽ ഒരു ഐറ്റി പ്രൊഫഷണലും കൂടിയാണ്. എന്നാൽ നിങ്ങളുടെ മനസ്സിലേക്ക് പെട്ടെന്നോടി വരുന്ന ഒരു കോഡെഴുത്തുകാരനോ, ആപ്ലിക്കേഷൻ ഡെവെലപ്പറോ അല്ല. എന്റെ ഫീൽഡ് നെറ്റ്വർക്കിംഗ് ആണ്. നെറ്റ്വർക്ക് ഡിസൈൻ, ഐറ്റി സെക്യൂരിറ്റി, സെർവേർസ്… ഇതാണെന്റെ ലോകം. നാട്ടിൽ മുറിയിലടച്ചിരുന്ന് പഴുത്തപ്പോൾ വീട്ടുകാർ പൊക്കിയെടുത്ത് ഗൾഫിലിട്ടതാണ്.

ചൈനയിൽ വുഹാനിൽ ജനം ചത്തൊടുങ്ങുന്ന വാർത്ത എന്നേയും ബാധിക്കുമെന്ന് അന്നറിഞ്ഞിരുന്നില്ല. ഒരു സുപ്രഭാതത്തിൽ ലോക്ക്ഡൗണായി. വൈകുന്നേരം രണ്ടുമണിക്കൂർ മാത്രം വെളിയിലിറങ്ങാം. വെള്ളം, ബ്രെഡ്ഡ്, മുട്ട, ഗ്യാസ് സിലിണ്ടർ ഇങ്ങനെ അത്യാവശ്യ സാധനങ്ങൾ ഉച്ചവരെ തുറക്കുന്ന, ഇവിടെ ബക്കാല എന്നു വിളിക്കുന്ന കടകളിൽ നിന്നും വിളിച്ചു പറഞ്ഞാൽ ഡെലിവറിയെത്തിക്കും. ആദ്യത്തെ ദിവസം മുഴുവനും കിടന്നുറങ്ങി. പക്ഷേ ഐറ്റീലായിപ്പോയില്ലേ! കഴിയുന്നത്ര എല്ലാവനും എല്ലാവളുമാരും റിമോട്ട് പണി… വർക്ക് ഫ്രം ഹോം ആയപ്പോൾ പാവം ഞങ്ങളൈറ്റീക്കാരാണ് ഊമ്പിയത്. രണ്ടാമത്തെ ദിവസം തന്നെ മൊബൈലിൽ ലോക്ക്ഡൗൺ കാലത്ത് ഓഫീസിൽ പോവാനുള്ള പോലീസനുമതിയുടെ പാസ്സു വന്നു.

ഭാഗ്യത്തിന് എച്ച് ആർ മാനേജർ ഒരു സായിപ്പായിരുന്നു. വല്ല മൈരൻ നാട്ടുകാരനുമായിരുന്നേല് പിഴിഞ്ഞു ചാറെടുത്തേനേ. അപ്പോ പുള്ളി പടി പടി ആയാണ് സ്റ്റാഫിന് പണിയുടെ പ്രാധാന്യം പോലെ ലാപ്പ്ടോപ്പുകൾ റഡിയാക്കി അവരവരുടെ വീടുകളിൽ എത്തിക്കാൻ ഞങ്ങളോട് പറഞ്ഞത്. മാത്രോമല്ല ഞങ്ങടെ ഓഫീസിൽ ഒരു സമയത്ത് രണ്ടുപേരേ മാത്രേ അനുവദിച്ചൊള്ളൂ. അപ്പോ എന്റെ പണി ഒന്നരാടൻ ദിവസം ജോലിക്ക് ഓഫീസിൽ പോവലായി. ബാക്കി വർക്ക് ഫ്രം ഹോം.

സാധാരണ ട്രാഫിക്ക് ബ്ലോക്കുള്ള നിരത്തുകൾ വല്ല ആംബുലൻസോ, പോലീസ് പട്രോൾ കാറുകളോ, സൂപ്പർ മാർക്കറ്റുകൾ, ബക്കാലകൾ ഇങ്ങോട്ടെല്ലാം പോണ ഡെലിവറി ട്രക്കുകളോ ചവറു നീക്കം ചെയ്യണ വണ്ടികളോ ഒക്കെ ഒഴിച്ചാൽ വിജനമായിരുന്നു. എന്നും അഞ്ചുമണിക്ക് ഞങ്ങളുടെ താമസസ്ഥലത്തെ നിരത്തുകൾ മുഴുവനും കുടുംബത്തോടെ നടക്കാനിറങ്ങുന്ന ഈജിപ്തുകാർ, പലസ്തീനികൾ, ലെബനാനികൾ, സിറിയക്കാർ, പിന്നെ ചുരുക്കം നമ്മടെ നാട്ടുകാരും… കൗതുകമുണർത്തുന്ന കാഴ്ച്ചയായി.

മൂന്നാലു ദിവസം കഴിഞ്ഞപ്പോൾ പെട്ടെന്ന് കാലത്ത് മൊബൈലിലൊരു വിളി. വീട്ടീന്നല്ല. അവടന്നാണേല് അമ്മേടെ വാട്ട്സ്ആപ്പ് മെസേജേ കാണൂ. എടുത്തില്ല. കട്ടു ചെയ്തു. വല്ല ഹാക്കേർസുമാണേലോ? പിന്നേം വിളി. പിന്നേം കട്ട്. അപ്പോളൊരു മെസേജ് പോപ്പപ്പു ചെയ്തു. വിലാസ്! മൂർത്തിയങ്കിളാണ്! ഫോണെടുക്ക് പ്ലീസ്!

അടുത്ത വിളി വന്നപ്പോൾ ഞാനറ്റന്റു ചെയ്തു. വിലാസ്! നീ വീട്ടിലാണോ? മൂർത്തിയങ്കിൾ! ടെൻഷനിലാണ്.

ആണങ്കിൾ.

ഓഹ്, താങ്ക് ഗോഡ്! അങ്കിളിന്റെ സ്വരത്തിലുള്ള ആശ്വാസം ഞാനറിഞ്ഞു. ആ ടെൻഷൻ വിട്ടു പോവുന്നതും.

എന്നാണ് നാട്ടീപ്പോയത്? കഴിഞ്ഞാഴ്ച്ച നമ്മളു കണ്ടതല്ലേ? ഞാൻ ചോദിച്ചു.

ഒന്നും പറയണ്ട വിലാസ്. ഒരു പ്രോപ്പർട്ടി വില്ക്കാൻ എന്റെയൊപ്പു വേണം. പിന്നെ വില്ലേജോഫീസിൽ പോണം. രണ്ടു ദിവസം കഴിഞ്ഞ് തിരിച്ചു വരാനുള്ളതായിരുന്നു. ദേ ഇപ്പോ ഇവിടെ ലോക്ക്ഡൗൺ! അവിടേം. ഫ്ലൈറ്റൊന്നും അങ്ങോട്ടില്ല. എയർപോർട്ട് ക്ലോസു ചെയ്തു.

സാരമില്ലങ്കിൾ. കൊറച്ചുനാള് വീട്ടില് റെസ്റ്റുചെയ്യ്. ഞാൻ പറഞ്ഞു.

അതല്ല വിലാസ്! മീന അവിടെ ഒറ്റയ്ക്കാണ്!ഇത്തവണ ഞാനാണ് ഞെട്ടിയത്.

എന്താണങ്കിൾ ഈപ്പറയണത്? രാജേഷില്ലേ?

ഹ! അവന്റെ വൈഫിന്റെ ഡെലിവറിയല്ലേ. അവൻ എന്റെ കൂടിങ്ങു വന്നു.

ആന്റി ടെൻഷനിലാണോ?

ആണോന്നോ! ഇന്നലെ വരെ അവളുടെ കസിനും വൈഫും വരുമായിരുന്നു. പെർമിഷനൊക്കെ എടുത്തിരുന്നു. പത്തു മിനിറ്റ് ഡ്രൈവു ചെയ്താ മതി. ഇന്നു കാലത്താണറിയണത് അവരുടെ ഏരിയ മുഴുവനും കർഫ്യൂ ആക്കി. കേസുകൾ കൂടിയപ്പോ…അവിടെ മുഴുവനും നമ്മുടെ നാട്ടുകാരും ബങ്കാളികളുമാണ്. ഇപ്പോ അവർക്ക് വെളിയിലിറങ്ങാൻ പറ്റില്ല. മീനയാണെങ്കിൽ കരച്ചിലാണ്. നീ പോയി അവളെക്കാണ്. ഞാൻ വിളിച്ചു പറഞ്ഞോളാം. അങ്കിൾ ഫോൺ കട്ടുചെയ്തു.

പണിയായല്ലോ! ഈ ചിന്തയാണ് ആദ്യം മനസ്സിൽ വന്നത്. ഈ മൂർത്തിയങ്കിൾ എന്റെയതേ ഫ്ലോറിലാണ്. എൽ ഷേപ്പിലുള്ള ഇടനാഴീടെ രണ്ടറ്റങ്ങളിലാണ് ഞങ്ങൾ. പുള്ളീടേത് രണ്ടു ബെഡ്റൂമുള്ള വലിയ ഫ്ലാറ്റാണെന്നാ എന്നോട് പറഞ്ഞത്. ഹായ് ബായ് പരിചയമേ അങ്ങേരും മോനുമായിട്ടൊള്ളൂ. ഒന്നുരണ്ടു വട്ടം പുള്ളിയ്ക്കെന്റെ പഴഞ്ചൻ പ്രാഡോയിൽ സിറ്റീലേക്ക് ലിഫ്റ്റു കൊടുത്തിട്ടുണ്ട്. ഇവിടെ മോനും അവന്റെ വൈഫും അങ്കിളുമാണ്. ആന്റി അങ്ങു പാലക്കാട്ടാണ്. അങ്കിളിന്റെ അമ്മയ്ക്കു തീരെ വയ്യ. മിക്കവാറും അവിടാണ്. ഇങ്ങോട്ട് വല്ലപ്പോഴും വരും. ഇതൊക്കെ അങ്കിളപ്പോൾ വിളമ്പിയ വിശേഷങ്ങളാണ്.

എന്റെയൊരു സ്വഭാവം വെച്ച് ആരോടുമധികം മിണ്ടാറുമില്ല. എപ്പോഴും മൊബൈലിൽ മുഖം പൂഴ്ത്തിയാണ് നടപ്പ്. അല്ലെങ്കിൽ ഓഫീസിൽ നിന്നും ആരെങ്കിലും ഐ.റ്റി സപ്പോർട്ടിനു വേണ്ടി വിളിച്ചോണ്ടിരിക്കും. അവരെ ഗൈഡു ചെയ്യണം. ഈ ആന്റിയെ ഒരിക്കൽ ലിഫ്റ്റിൽ നിന്നും അങ്കിളിന്റെ കൂടെ ഇറങ്ങിവരുന്നതു കണ്ടിട്ടുണ്ട്. കോളിലായതുകൊണ്ട് ശ്രദ്ധിച്ചിട്ടില്ല. അങ്കിൾ നാട്ടീപ്പോയതോ, ആന്റിയിവിടെ അകപ്പെട്ടുപോയതോ ഒന്നും ഈയുള്ളവൻ അറിഞ്ഞിരുന്നില്ല!

ഏതായാലും ഒന്നു മുഖം കഴുകീട്ട് മൊബൈലുമെടുത്ത് ഇറങ്ങി. പിന്നെ തിരിച്ചു കയറി, മാസ്കെടുത്തു ഫിറ്റു ചെയ്തു. നേരെ അങ്കിളിന്റെ ഫ്ലാറ്റിന്റെ മണിയടിച്ചു.

സ്വിച്ചിൽ നിന്നും വിരലെടുക്കണേനു മുന്നേ വാതിൽ തുറന്നു. ആന്റി എന്നെയും കാത്ത് വാതിലിനു പിന്നില് നിൽപ്പായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *