സീതയുടെ പരിണാമം – 1

അല്ലെങ്കിലും താരതമ്യം ചെയ്യേണ്ടത് സീതയുമായിട്ടാണല്ലോ?? അവളെന്താ മോശമാ?? അഞ്ചടി മൂന്നിഞ്ചു പൊക്കം, 65 കിലോ ഭാരം, 31 വയസ്സ്.. 36 സൈസ് ബ്രായിട്ടാല്‍ ലേശം തുളുമ്പുന്ന പരുവത്തില്‍ വിവരവും, പിന്നില്‍ നല്ല ഉരുണ്ടു വിടര്‍ന്ന വിദ്യാഭ്യാസവും. രണ്ടാമത് പറഞ്ഞത് കണ്ടാണ്‌ കെട്ടിയതെന്ന് വേണമെങ്കില്‍ പറയാം. പെമ്പിള്ളേരായാ നല്ല വിവരോം വിദ്യാഭ്യാസോം വേണമെന്ന് പറയുന്ന കാരണവന്മാര്‍ക്ക് സ്തുതി!!!

ഹണിമൂണ്‍ കാലഘട്ടത്തില്‍ ഡെയിലി രണ്ടുതവണയൊക്കെ കളിക്കുമായിരുന്നു. ജീവിതത്തിലേക്ക് കടന്നപ്പോള്‍ ആഴ്ചയില്‍ മൂന്നെണ്ണം മിനിമം. കിച്ചു ഉണ്ടായതിനു ശേഷം അതില്‍ വീണ്ടും കുറവ് വന്നിട്ടുണ്ട്.. എങ്കിലും മാസത്തില്‍ മൂന്നു നാലെങ്കിലും മിനിമം ഉണ്ടാവും.. സീതയുടെ അനിയത്തി ജ്യോതി താമസിക്കാന്‍ വന്നതിനു ശേഷം കിച്ചു കിടപ്പ് അവളുടെ കൂടെയാക്കി. അതിന് ശേഷം ആഴ്ചയില്‍ ഒന്നും രണ്ടും ഉണ്ടാവാറുണ്ട്…

തിരികെ സീറ്റില്‍ വന്നിരുന്ന ശേഷം വിനോദ് ചിന്തിച്ചു… എത്ര വര്‍ഷമായിക്കാണും തന്‍റെ മനസ്സില്‍ ഒരു കുക്കോള്‍ഡ്‌ ഉണ്ടെന്ന കാര്യം തിരിച്ചറിഞ്ഞിട്ട്?

റിസോര്‍ട്ടിന്‍റെ അഞ്ചാം വാര്‍ഷികാഘോഷം നടക്കുന്ന സമയം. ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലിനു ചേരും വിധം ഇവനിംഗ് പാര്‍ട്ടിയില്‍ കോക്ക് ടെയില്‍ ഡിന്നറും ഡിസ്കോയും ഒക്കെ ഉണ്ടായിരുന്നു..

“ഹൌ… എന്നാ പീസാടാ അത്?.. ഏതാ ആ മഞ്ഞസാരിയുടുത്ത മൊതല്??”

കുറച്ചു മുന്‍പിലായി ലോണില്‍ കൂട്ടം കൂടി നില്‍ക്കുന്ന സ്ത്രീകളെ നോക്കി ഒരു പയ്യന്‍റെ കമന്റ്.. ഡയറക്ടര്‍ ഫെലിക്സ് സാറിന്‍റെ മകന്‍ ഫ്രെഡിയും ഫ്രണ്ട്സുമാണ്.

“നമ്മുടെ ജിയെമ്മില്ലേ? വിനോദ്.. പുള്ളിടെ വൈഫാണ്…”

അതുകേട്ടാണ്‌ ശ്രദ്ധിച്ചത്.. ഫ്രെഡിയാണ് മറുപടി പറഞ്ഞത്.. താന്‍ പിന്നില്‍ നില്‍ക്കുന്നത് അവര്‍ കണ്ടിട്ടില്ല…

ആദ്യം കലിപ്പ് തോന്നി.. മുതലാളിക്കുഞ്ഞുങ്ങളല്ലാരുന്നേ മുതുകിന് ചവിട്ടി താഴെയിട്ടെനേം.. ഇത് പക്ഷെ….. നാളെയും ജോലി വേണ്ടേ??

എന്ത് ചെയ്യണം എന്നറിയാതെ നില്‍ക്കുമ്പോള്‍ വീണ്ടും ചെക്കന്‍റെ ഡയലോഗ് .

“ഹോ.. കണ്ടിട്ട് സഹിക്കുന്നില്ല.. ആ വട നോക്ക്യേ…. എന്താ ഷേയ്പ്പ്!!”

ചെക്കന്‍ സീതയെ നോക്കി ജീന്‍സിന് മുകളിലൂടെ സാമാനം തഴുകുന്നു… വിനോദും സീതയെ നോക്കിപ്പോയി..

ചെക്കനെ കുററം പറയാന്‍ പറ്റില്ല….. മഞ്ഞ ഷിഫോണ്‍ ഡിസൈനര്‍ സാരിയും സ്ലീവ് ലെസ്സ് ബ്ലൌസും ആയിരുന്നു അവളുടെ വേഷം.. പാര്‍ട്ടി ലൈറ്റിന്‍റെ പ്രകാശത്തില്‍ അവളുടെ പൊക്കിളിന്‍റെ ഭംഗി കണ്ട് താന്‍ പോലും കൊതിച്ചു പോകുന്നു.. പിന്നെയല്ലേ കഴപ്പു മുറ്റി നില്‍ക്കുന്ന ടീനേജ് പിള്ളേര്‍… വിട്ടേക്കാം…

“ഞാന്‍ നേരത്തേ ഒന്ന് മുട്ടിയാരുന്നു…” അന്നേരം ഫ്രെഡിയുടെ മറുപടി..

ങ്ങേ?? അത് കൊള്ളാല്ലോ?? വിനോദ് കാത് കൂര്‍പ്പിച്ചു..

“ങ്ങേ?… എങ്ങനെ? എന്നിട്ട്??” തന്നെപ്പോലെ തന്നേ ആകാംക്ഷയിലാണ് മറ്റേ പയ്യനും..

“വാഷ്‌റൂമില്‍ പോയപ്പോ മുന്‍പിലുണ്ടാരുന്നു… കണ്ടിട്ട് സഹിച്ചില്ല.. ഞാന്‍ കുണ്ടിക്കൊന്നു തടവി….”

“എന്നിട്ടെന്നിട്ട്??”

മറുപടി കേള്‍ക്കാന്‍ കാതുകൂര്‍പ്പിച്ചു നില്‍ക്കുമ്പോ പെട്ടെന്ന് പിറകില്‍ നിന്നും ഫെലിക്സ് സാറിന്‍റെ സ്വരം..

“ഹൈ വിനോദ്. മീറ്റ്‌ മിസ്റ്റര്‍ വഗേല.. അവര്‍ ഗ്രൂപ്പ് ചെയര്‍മാന്‍..”

ഫെലിക്സ് സാര്‍ ചെയര്‍മ്മാനെ പരിചയപ്പെടുത്താന്‍ വന്നതാണ്.. ഗ്രൂപ്പിന്‍റെ ചെയര്‍മാന്‍.. അതായത് വല്ല്യ മുതലാളി. സാധാരണഗതിയില്‍ ഒരു മാനേജര്‍ക്ക് നേരില്‍ കാണാന്‍ പറ്റാത്ത ലെവലില്‍ ഉള്ള വ്യക്തി..

ഫെലിക്സ് സാറിന്‍റെ ഫേവറിറ്റ് ആണ് താന്‍. അടുത്ത പ്രോമോഷനുവേണ്ടി പരിഗണിക്കപ്പെടുന്ന വ്യക്തി. ചെയര്‍മാന്‍ തീരുമാനിച്ചാല്‍ അടുത്ത പ്രൊജക്റ്റ്‌ തന്‍റെ ഉത്തരവാദിത്വത്തില്‍ ആയിരിക്കും പണിയുക.

ചെയര്‍മാന്‍റെ ചോദ്യങ്ങള്‍ക്കെല്ലാം സ്മാര്‍ട്ടായി മറുപടി നല്‍കി. ഇതിനിടയില്‍ പിള്ളേരവരുടെ വഴിക്ക് പോയിരുന്നു.

ഫ്രെഡിയുടെ പിടിത്തത്തോടുള്ള സീതയുടെ പ്രതികരണം എന്തായിരുന്നിരിക്കും… അവളോട്‌ ചോദിക്കാന്‍ പറ്റില്ല.. എപ്പോഴെങ്കിലും അവള്‍ തന്നോട് അതിനെപ്പറ്റി സൂചിപ്പിക്കും എന്ന് കരുതിയെങ്കിലും അതുണ്ടായില്ല…

പക്ഷേ… മഞ്ഞ ഷിഫോണ്‍ സാരിയില്‍ പൊതിഞ്ഞ സീതയുടെ നിതംബത്തില്‍ ഫ്രെഡി തഴുകുന്ന രംഗം വീണ്ടും വീണ്ടും മനസ്സില്‍ തെളിഞ്ഞുകൊണ്ടേയിരുന്നു… ഓര്‍ക്കും തോറും ആ രംഗം കാമമുണര്‍ത്തി…

അവിടെനിന്നാണ് തുടക്കം.. തന്നില്‍ ഒളിച്ചിരുന്ന കുക്കോള്‍ഡ്‌നേ താന്‍ തിരിച്ചറിഞ്ഞു..

പിന്നീടങ്ങോട്ട് വെച്ചടി വെച്ചടി കയറ്റമായിരുന്നു.. ഇന്‍റര്‍നെറ്റും, വീഡിയോകളും ഗ്രൂപ്പുകളും ഇതിനോടുള്ള ആസക്തി മനസ്സില്‍ ആഴത്തില്‍ വേരോടിക്കുവാന്‍ വേണ്ടവിധത്തില്‍ സഹായിച്ചു. പരിചിതരായ പല പുരുഷന്മാര്‍ക്കൊപ്പവും സീത രമിക്കുന്നതോര്‍ത്ത് സ്വയംഭോഗം ചെയ്യുന്നത് വിനോദിനൊരു പതിവായി. വന്നുവന്നിപ്പോള്‍ സംഗതി പോകണമെങ്കില്‍ സീതയെ മറ്റൊരാള്‍ പണിയുന്നതാലോചിക്കണം എന്ന അവസ്ഥയില്‍ എത്തി….

സീതയുടെ പഴയകാല പ്രണയങ്ങളും, അനുഭവങ്ങളും ചികഞ്ഞെടുക്കാന്‍ പലവട്ടം ശ്രമിച്ചു നോക്കി. പക്ഷെയവള്‍ പിടിതന്നില്ല. ചില്ലറ ജാക്കിവെയ്പ്പിനും മുലപിടുത്തത്തിനും അപ്പുറത്തൊരനുഭവം അവള്‍ക്കുണ്ടായിട്ടില്ലത്രെ. കക്കോള്‍ഡ്‌നേപ്പറ്റിയും, സ്വാപ്പിംഗ്, ഹോട്ട് വൈഫ് എന്നിവയെപ്പറ്റിയും അവള്‍ക്ക് പറഞ്ഞു കൊടുത്തു. കേട്ടിരുന്നതിലപ്പുറം ഒരു പ്രതികരണവും അവളില്‍ നിന്നും ഉണ്ടായില്ല.

അങ്ങനെയിരിക്കെയാണ് ഒരു ഫേസ് ബുക്ക്‌ ഗ്രൂപ്പില്‍ വെച്ച് ജിമ്മിനെ പരിചയപ്പെട്ടത്‌. തന്‍റെ മാനസികാവസ്ഥ ജിമ്മിനു മനസ്സിലാക്കാന്‍ കഴിഞ്ഞത് വിനോദിന് വലിയ ആശ്വാസമായിരുന്നു..

മാക്സിമം നിരുല്സാഹപ്പെടുത്താന്‍ ആണ് അയാള്‍ നോക്കിയത്. ഇത് കുടുംബജീവിതം തകര്‍ക്കുമെന്നും, കുറഞ്ഞപക്ഷം കുട്ടിയുടെ ഭാവിയെക്കുറിച്ചെങ്കിലും ചിന്തിക്കണമെന്നും ഉപദേശിച്ചു.. പക്ഷെ താന്‍ പിന്തിരിഞ്ഞില്ല.. വിനോദിന്‍റെ ആഗ്രഹം അത്രക്ക് വലുതായിരുന്നു. ഈയൊരു കാരണം കൊണ്ട് കുടുംബം തകരില്ലെന്നു പ്രതിജ്ഞ ചെയ്തപ്പോള്‍ ജിം സഹായിക്കാം എന്നേറ്റു..

അവന്‍റെ ഉപദേശം സ്വീകരിച്ചാണ് ഇന്നലെ സീതയോട് തന്‍റെ ആഗ്രഹം തുറന്നു പറഞ്ഞത്.. അതാണെങ്കില്‍ കൊളമായെന്നും തോന്നുന്നു.

സാധാരണ ഉച്ചക്കൊരു കോള്‍ കാണാറുള്ളത്‌ ഇന്നുണ്ടായിടില്ല.. അതിന്‍റെയര്‍ത്ഥം ആകാശം ഇപ്പോഴും മേഘാവൃതമാണെന്ന് തന്നെയാണ്…

ങ്ങാ.. വൈകിട്ട് നോക്കാം….

*************

വിനോദ് വൈകിട്ട് വീട്ടിലെത്തിയതു ശകലം ടെന്‍ഷനടിച്ചായിരുന്നു. സീത രാവിലെ മുഴുവന്‍ മോന്തവീര്‍പ്പിച്ചാണ് നടന്നത്.. തിരിച്ചും മൈന്‍ഡ് ചെയ്തിരുന്നില്ല.. വൈകിട്ടും അതിന്‍റെ തുടര്‍ച്ചയാണോ എന്തോ??

Leave a Reply

Your email address will not be published. Required fields are marked *