💜💜💜💜💜💜💜💜💜💜
നേരം വെളുത്തത് ധ്വനി അറിഞ്ഞതേ ഇല്ല. സമയം 8 മണി. അവൾ അരികെ വെച്ചിരുന്നു ഫോൺ എടുത്തു നോക്കി. 4 മിസ്സ്ഡ് കാൾ ഫ്രം അമിത്, കൂടെ ഒരു വാട്സാപ്പ് മെസ്സജ്ഉം.
“പ്രിയപ്പെട്ട ധ്വനിക്കുട്ടി നിനക്കായിരം ആയിരം ചുംബനം. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം നീയാണ്. നമ്മുടെ ജീവിതത്തിലെ ആദ്യത്തെ വിശേഷം നിന്റെ പിറന്നാൾ, എനിക്ക് അവിടെയുണ്ടാകണം എങ്കിൽ നിന്നെ ബെഡ്‌റൂമിൽ നിന്നും എങ്ങും വിടാതെ സ്നേഹിച്ചു കൊല്ലുമായിരുന്നു…. ”. തന്നെ ഇത്രയധികം സ്നേഹിക്കുന്ന അമിത്തിന്റെ ജോലിയുടെ സ്വഭാവം ധ്വനിക്ക് നല്ലപോലെയറിയാം, അവൾ താങ്ക് യു അമിത് ഉമ്മ, എന്ന് റിപ്ലെ ചെയ്തു. ഫോൺ ഉം താഴെ വെച്ച് വേഗം അടുക്കളയിൽ കയറി ഇഞ്ചി യും കുരുമുളകും ചതച്ച ഒരു ചായ ഇട്ടു നേരെ അനന്തേട്ടന്റെ മുറിയിലേക്ക്, നോക്കുമ്പോൾ ഏട്ടനും നല്ല ഉറക്കമാണ്.
“ഏട്ടാ ഉണരൂ ദേ ചായ”
“ആഹ് .. ഇഞ്ചി ഇട്ട ചായ ആണലോ”
“ആഹ് അമ്മ ഏട്ടനുവേണ്ടി പ്രത്യേകം ഉണ്ടാകുന്നത് കാണാറുണ്ട്”
“ആഹാ നന്നായിട്ടുണ്ട് മോളെ”
അവളുടെ മുഖം സന്തോഷം കൊണ്ട് വിടർന്നു
“ഞാൻ ദോശ എടുത്തു വെക്കാം ഏട്ടൻ ഫ്രഷ് ആയിട്ടു വേഗം വാ”
“ഹമ് പക്ഷെ ഒരു കാര്യം”
തന്റെ ഭാഗത്തു നിന്നും എന്തു എങ്കിലും പിഴവ് പറ്റിയോ എന്ന് ഭയന്ന് അവൾ എന്താണ് എന്ന് പരിഭ്രമത്തോടെ തിരക്കി.
“ഉച്ചക്കുള്ള ഭക്ഷണം ഞാൻ പാകം ചെയ്യും അത് സമ്മതമാണേൽ ദോശ കഴിക്കാൻ വരാം” അവളുടെ പരിഭ്രമം കണ്ടു ചിരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.
ധ്വനി കുളിക്കാൻ കയറിയപ്പോൾ അമിത്തിന്റെ ഫോൺ വന്നു. അവൾ ടവ്വലും ചുറ്റി ഫോൺ എടുത്തു രണ്ടാളും ഒത്തിരി കൊഞ്ചി ചിരിച്ചു. തമ്മിൽ കാണാതെ ഉള്ളിലെ പരവേശം അവർ വാക്കുകളിൽ അടക്കി നിർത്തി. ഫോൺ വെച്ച ശേഷവും അവൾ കട്ടിലിൽ കിടന്നുരുണ്ടു. ഇന്നലെ സന്ധ്യ മുതൽ അത്ഭുതങ്ങളുടെ ഘോഷയാത്ര ആയിരുന്നത് കൊണ്ട് ഇത്തവണ അവൾ പെട്ടന്നു തന്നെ സ്വപ്നലോകത്തു നിന്നും തിരിച്ചെത്തി. സന്തോഷം കൊണ്ട് അവളുടെ കവിൾത്തടങ്ങൾ ചുവന്നു. പ്രാതൽ കഴിഞ്ഞു ഉച്ച ഭക്ഷണത്തിനു അദ്ദേഹം തലയിൽ ഒരു തോർത്തുമുണ്ടും കെട്ടി തയ്യാറായി എത്തി ജോലികൾ തുടങ്ങി. അവൾ അവളുടെ പ്രിയപ്പെട്ട മാമ്പഴ പുളിശ്ശേരിക്കു വെച്ചിരുന്ന മാമ്പഴം ഏട്ടൻ കാണാതെ എടുത്തു കഴിക്കുക, ചിരകി വെച്ച തേങ്ങാ ഒരു കുത്തു എടുത്തു കഴിക്കുക എന്നുള്ള കാലപരിപാടികളിൽ മുഴുകി.
രണ്ടാളും അടുത്ത് നിന്ന് പെരുമാറുമ്പോ വിയർത്തുകൊണ്ടു കുതിർന്നിരുന്നു. ധ്വനിയാണെങ്കിൽ മനഃപൂർവം മുടി വിരിച്ചിട്ടുകൊണ്ട് അനന്തനെ കൊതിപ്പികുന്നപോലെ നോട്ടവും ഇടയ്ക്കിടെ നോക്കി. അദ്ദേഹത്തിന്റെ ദേഹത്ത് അറിഞ്ഞുകൊണ്ട് പല തവണ ചേർന്ന് നിന്നു. അനന്തൻ അതെല്ലാം മനസിലായെങ്കിലും അറിഞ്ഞ ഭാവം കാണിച്ചില്ല.
അദ്ദേഹവുമായി ഒരുമിച്ചിരുന്നു കഴിക്കുമ്പോൾ നടക്കാതെ പോയ ഒരുപാട് സ്വപ്‌നങ്ങൾ ഒരുമിച്ചു യാഥാർഥ്യമാകുന്ന അമ്പരപ്പിൽ ആയിരുന്നു അവൾ. ഉണ് കഴിഞ്ഞ അല്പം വിശ്രമത്തിനു ശേഷം അദ്ദേഹം അവളോടായി പറഞ്ഞു “നമ്മുക്ക് ഒന്ന് പുറത്തു പോകാം”
“എങ്ങോട്ടാ ഏട്ടാ”
“അതൊക്കെ പറയാം നീ വാ”
അവൾ ഏട്ടനോടൊപ്പം ഇറങ്ങി.. വണ്ടി ഒരു കടയിൽ മുമ്പിൽ കൊണ്ട് നിർത്തി.
“സാരി സെക്ഷൻ എവിടെയാ” ഏട്ടൻ തിരക്കി
സെയിൽസ് ഗേൾ കാട്ടിക്കൊടുത്ത ദിശയിലേക്കു അവർ നീങ്ങി
“ആഹ് മോളെ,നിനക്ക് ഇഷ്ടമുള്ളത് എടുക്കു”
“ഏട്ടാ, എനിക്ക് എന്തിനാ”
“നിനക്കല്ല, എനിക്കാണ് എടുക്കു പെണ്ണെ ചുമ്മാ ചിണുങ്ങാതെ” ചിരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു
“ഏട്ടന് ഇഷ്ടമുള്ള ഒരെണ്ണം എടുത്തു തന്ന മതി” എന്ന് നിറകണ്ണുകളോടെ അവൾ പറഞ്ഞു.
“ആഹ് എന്നാ അങ്ങനെ ആകട്ടെ, ദേ ഈ നിറം നിനക്ക് നന്നായി ചേരും….ഇത് മതി.. ഇഷ്ടായോ എന്റെ മോൾക്ക് ? ”
“ഉം” കണ്ണുകളിലെ അശ്രുകണങ്ങളെ അടക്കാൻ നന്നേ പാടുപെട്ടുകൊണ്ടു അവൾ മൂളി.
സാരിയും വാങ്ങി നേരെ അവളുടെ പ്രിയകൂട്ടുകാരി കടലമ്മയുടെ മാറിലേക്ക് ചെന്ന് കയറി. അവിടെ വെച്ച് ആ സാരി അവളുടെ കൈകളിലേക്ക് നീട്ടികൊണ്ടു ഏട്ടൻ പറഞ്ഞു “നൂറു നൂറു പിറന്നാൾ ആശംസകൾ എന്റെ ധ്വനി കുട്ടിക്ക്”.
അടക്കി വെച്ചിരുന്ന കണ്ണുനീർകണങ്ങൾ വേലി ചാടി വരുമ്പോൾ തടയണം എന്ന് തോന്നിയില്ല അവൾക്കു ഇന്ന്.
“ഏട്ടാ …എനിക്ക് ….” വാക്കുകൾ പൂർത്തി ആകും മുമ്പേ ധ്വനി ആൾക്കൂട്ടത്തിനു ഇടയിൽ വെച്ച് അനന്തനെ അവളുടെ മാറോടു ചേർത്ത് പിടിച്ചു. അവളുടെ മുഴുത്ത മുലകൾ അനന്തന്റെ നെഞ്ചിൽ ചൂടേകും വിധമവൾ അമർത്തി.
💜💜💜💜💜💜💜💜💜💜
ബൈക്കിൽ അനന്തനെയും ഇറുക്കി കെട്ടിപിടിച്ചുകൊണ്ട് അദ്ദേഹത്തിന്റെ പിറകിൽ ഇരിക്കുമ്പോ ധ്വനിയുടെ മനസിലേക്ക് എന്തെന്നില്ലാത്ത സന്തോഷം കൊണ്ട് കണ്ണുകൾ നിറഞ്ഞൊഴുകി. അനന്തന്റെ മനസ്സിൽ അവൾ പ്രണയിനിയായി കാലങ്ങൾക്കു മുന്നേ തന്നെ ഉണ്ടായിരുന്നു.
ഇന്നിപ്പോൾ നവവധുവായി തന്റെയൊപ്പം ഇരിക്കുമ്പോ വാത്സല്യതോടപ്പം സ്നേഹവും നിറഞ്ഞു തുളുമ്പുകയാണ്. പക്ഷെ തന്റെ അനിയന്റെയും അമ്മയുടെയും മുന്നിൽ വെച്ച് അതിരുവിട്ടു കൊണ്ട് അവളെ ഒന്ന് ചുംബിക്കാൻ പോലും ഭയന്നിരുന്ന തനിക്ക് ദൈവം അനുഗ്രഹിച്ചുകൊണ്ട് തന്ന രണ്ടു സുദിനങ്ങൾ ആണിത്. നാളെ കാലത്തു തന്റെ അമ്മയെത്തും. ശേഷം ഇതുപോലെ എന്നാണ് എന്ന് കാത്തിരിക്കണം.
വീട്ടിലേക്കെത്തിയപ്പോ ധ്വനിയുടെ കണ്ണ് ചുവന്നിരുന്നു. ഇടറുന്ന ശബ്ദവുമായി ഏട്ടനോട് പിറന്നാൾ സമ്മാനമായി കിട്ടിയ സാരിയും ചോദിച്ചു വാങ്ങിച്ചുകൊണ്ട് ഒന്നും മിണ്ടാതെയാവൾ മുറിയിലേക്ക് കയറിപ്പോയി. കടൽത്തീരത്തെ ചൂട് കാറ്റേറ്റുകൊണ്ട് വിയർത്ത അവൾ ഷവറിൽ നനയുമ്പോഴും കരഞ്ഞുകൊണ്ടിരുന്നു. ബ്രായിടാതെ ചുവന്ന ടോപ്പും ബ്ലാക്ക് പാവാടയുമിട്ടുകൊണ്ട് തുണികൾ മടക്കി വാർഡ്രോബിലേക്ക് വെച്ചു. സ്റ്റെപ്പിറങ്ങി താഴേക്ക് വന്നപ്പോൾ അവൾ മനസ്സിൽ ചിലതെല്ലാം ഉറപ്പിച്ചിരുന്നു.
താഴെയെത്തിപ്പോൾ അനന്തനും വല്ലാത്തൊരു ഭയമായിരുന്നു. ഈ കഴിഞ്ഞ രണ്ടു ദിവസമായി ധ്വനിയുമൊത്തു ചലവിടുന്ന ഓരോ നിമിഷവും തന്നെ ചെറുപ്പമാക്കുന്നതോർത്തു. ടീവി കാണാൻ ഇരിക്കുമ്പോഴും പരസ്പരം ഒന്നും സംസാരിക്കാൻ അവർക്കായില്ല. പക്ഷെ നിമിഷങ്ങൾ പിന്നിടുമ്പോ കഴിയുമ്പോ അനന്തൻ ധ്വനിയോട് ചോദിച്ചു.
“എന്തിനാ മനസ് വിഷമിപ്പിക്കണേ …ധ്വനി നീ”
“ഒന്നൂല്ല ….”
“പറ ധ്വനി, നീ കരയുമ്പോ എനിക്കു കാണാൻ വയ്യ, സഹിക്കുന്നില്ല ….”
“വേണ്ട ….എന്നോട് സ്നേഹമുണ്ടെന്നു പറയുന്നതൊക്കെ വെറുതെയാ ….”
“എന്താണിപ്പോ ഇങ്ങനെ തോന്നാൻ മാത്രം ??”
“അമ്മയും ഏട്ടനും വരുമ്പോ എന്നെ കാണാത്ത പോലെ നടക്കുമോ ഇനി ??”
“അത് മോളെ ….. നിന്നെയെനിക്ക് ജീവനാണ്, പക്ഷെ അവരുടെ മുന്നിൽ വെച്ചൊന്നും വയ്യ, എനിക്ക് കൈവിട്ടുപോകും ചിലപ്പോ ….അത്രയ്ക്കിഷ്ടമാണ്….”