ഓർമകളിൽ നിന്നും തിരികെ ആ വീട്ടിലെ ബെഡ്‌റൂമിൽ കമിഴ്ന്നു കിടന്ന ധ്വനിയുടെ മനസിലേക്ക് കുസൃതികാറ്റടിച്ചു. അവൾ അമിത്തിനെ വിളിക്കാൻ നോക്കിയപ്പോൾ ഫോൺ എൻഗേജ്‌ഡ് ആയിരുന്നു. നനവുണങ്ങാത്ത മുടി വിരിച്ചിട്ടപ്പോളത് നിതംബത്തിലുരുമ്മി നിന്നു. അവൾ ഒരുവിരല്കൊണ്ട് സമൃദ്ധമായി വളർന്ന കറുത്ത മുടി കോതി സ്റ്റെപ്പിറങ്ങികൊണ്ട് താഴെ സോഫയിൽ അനന്തന്റെയൊപ്പം ചേർന്നിരുന്നു.
“ഉറങ്ങിയില്ലേ ധ്വനി …” ടീവിയിൽ ന്യൂസ് ശ്രദ്ധിച്ചുകൊണ്ടിരുന്ന അനന്തൻ യാന്ത്രികമായി തന്റെ തോളിൽ മുട്ടിയുരുമ്മിയിരിക്കുന്ന ധ്വനിയുടെ മുടിയിഴകിൽ തലോടി. അത് പക്ഷെ ധ്വനിയുടെ മനസ്സിൽ അവളുടെ 5 ആം വയസിൽ മരിച്ചുപോയ അവളുടെ അച്ഛന്റെ വാത്സല്യം പോലവളെ തോന്നിച്ചു.
“ഉഹും …ഉറക്കം വരുന്നില്ല…ഏട്ടൻ ഇന്നല്ലേ എന്നോട് ഇവിടെ വന്നിട്ട് ശെരിക്കും സംസാരിക്കുന്നത് ….അതിന്റെ സന്തോഷമുണ്ട് ….” ധ്വനി അനന്തന്റെ നഗ്നമായ തോളിലൂടെ കയ്യിട്ടപ്പോൾ അവളുടെ പ്രായത്തെ തോൽപ്പിച്ച് വളർന്ന മുഴുപ്പ് അദ്ദേഹത്തിന്റെ നെഞ്ചിലേക്ക് അമർന്നു.
“ഏട്ടാ …”
“എന്താടി ….മണ്ടിപ്പെണ്ണേ …”
“ഞാനൊരു കാര്യം ചോദിക്കട്ടെ ….”
“വേണ്ട ….”
“എന്താ എന്റെ മാഷെ …?? ങ്ങും ങ്‌ഹും ..”
“ചോദിക്കടി ….”
“ഏട്ടനെന്നെ ശെരിയ്ക്കും ഓർമ്മയുണ്ടോ ??”
“പിന്നില്ലാതെ…”
“എന്നാ ആരാന്നു പറ …”
“ധ്വനി…നന്ദിനിയമ്മയുടെ പുന്നാര മരുമോൾ …” ധ്വനിയുടെ വിയർപ്പു പൊടിഞ്ഞ മൂക്കിൽ പിടിച്ചു കൊണ്ടമർത്തിയവളെ ലാളിച്ചു.
“അത്രേയുള്ളു …??”
“പിന്നെ …”
“വിജയമാതയിൽ 2001 പഠിച്ച ധ്വനിയാ ഞാൻ…”
ഒരുനിമിഷം അനന്തൻ ആ കരിമിഴി കണ്ണിലേക്ക് തന്നെ നോക്കി നിന്നു. ആശ്ചര്യത്തോടെ അവളുടെ വിറയ്ക്കുന്ന ചുണ്ടിലേക്ക് നോക്കുമ്പോ അവൾ തമാശ പറയുവല്ല എന്ന് അനന്തനുറപ്പായി.
“ആഹ് ….ചോക്കോണ്ട് എന്നെ കുറെയെറിഞ്ഞിട്ടില്ലേ ??? ഓർമ്മയില്ല ?? എന്നെ മൂന്നു മാർക്കിന് പാസ് ആക്കിത്തന്നില്ലേ ?? അതുമോർമ്മയില്ലേ ??? ശോ …ഇങ്ങനെയൊരു മാഷ് …” ധ്വനി കുറേക്കൂടെ അനന്തന്റെ നെഞ്ചിൽ ചേർന്നുകൊണ്ട് അവളുടെ നെഞ്ചിടിപ്പ് അനന്തന് പകർന്നുകൊടുത്തു.
“ധ്വനി ….ധ്വനി ….!!” അനന്തൻ ഓർക്കാൻ ശ്രമിച്ചുകൊണ്ട് അവളെ തന്നിലേക്ക് ചേർത്തപ്പോൾ ധ്വനി അദ്ദേഹത്തിന്റെ മുഖത്തെ ഭാവ വ്യത്യാസ്യങ്ങൾ ശ്രദ്ധിച്ചങ്ങനെ നോക്കികൊണ്ടിരുന്നു. അവളുടെ ഹൃദയമിടിപ്പ് അകാരണമായി കൂടിക്കൊണ്ടിരുന്നു.
“നിങ്ങൾ ഓറ്റപ്പാലത്തു അല്ലായിരുന്നോ താമസം ?”
“ആഹ്ഹ് എന്റെ അമ്മയുടെ പേരിൽ കുറച്ചു ഭൂമിയുണ്ട്, ഇവിടെ ഷൊര്ണൂര്, അത്കൊണ്ട് ഞങ്ങൾ ഇങ്ങോട്ടേക്ക് മാറി, ഞാൻ പ്ലസ് റ്റു പഠിക്കുമ്പോഴ്…”
“അന്ന് പെണ്ണ് കാണാൻ വരുമ്പോ മോളെന്തേ പറഞ്ഞില്ല ….”
ധ്വനി എന്ന് വിളിച്ചുകൊണ്ടിരുന്ന അനന്തൻ ആദ്യമായി അവളെ മോളെ എന്ന് വിളിച്ചപ്പോൾ ആ 24 കാരിയ്ക്ക് അവളുടെ നഷ്ടപെട്ട അച്ഛനോട് തോന്നുന്നപോലെ ഒരു വികാരം ആ സമയം കൺ കോണിൽ ഒഴുകി….
“ഒരു മാറ്റവുമില്ല …അതെ പൊട്ടി പെണ്ണ് തന്നെ …” അനന്തൻ ചിരിച്ചുകൊണ്ടവളെ തന്നിലേക്ക് ചേർത്തി. അവൾ കണ്ണടച്ചുകൊണ്ട് അയാളുടെ ദേഹത്ത് മുഖം പൂഴ്ത്തി… അനന്തൻ അവളുടെ സമൃദ്ധമായി വളർന്ന മുടിയിഴകിലൂടെ വിരൽപൂഴ്ത്തി തഴുകികൊണ്ടിരുന്നു….
“കരയാനിപ്പോ എന്താ എന്റെ മോൾക്ക് ….” അനന്തനവളുടെ താടിയിൽ പിടിച്ചുയർത്തി ചോദിച്ചു. അവൾ കണ്ണീരും കലർന്ന ചിരിയിൽ അനന്തന്റെ കവിളിലൊരു മുത്തം നൽകി.
ഒരുനിമിഷം അനന്തൻ അവളുടെ കണ്ണിലെ ആ ആമോദതിരയിളക്കം കണ്ടപ്പോൾ ഒന്നമ്പരന്നു പോയി. അവൾ തന്നെ മൂത്ത ജേഷ്‌ഠന്റെ സ്‌ഥാനത്തു മാത്രമേ കാണാൻ പാടൂ. തന്റെ നെഞ്ചിൽ അവളുടെ വിളഞ്ഞ കരിക്കിൻ കുടങ്ങൾ ഇപ്പൊ ഞെരിഞ്ഞു പുളയുമ്പോ, തന്റെ മനസിലേക്ക് നിഷിദ്ധമായ വികാരങ്ങൾ കടന്നു വരുന്നത്, അനന്തന്റെ മനസിലേക്ക് എന്തെന്നില്ലാത്ത പുതുമ നിറച്ചു.
അവളുടെ കണ്ണിലേക്ക് നോക്കുമ്പോ, ആ നോട്ടം വാത്സല്യത്തിൽ നിന്നും കാമുകീഭാവത്തിലേക്ക് മാറുന്നത് അവൾപോലുമറിഞ്ഞില്ല. അനന്തന്റെ കൈപ്പത്തി ഒട്ടും വിറയ്ക്കാതെ ധ്വനിയുടെ കവിളിലൂടെ ഓടി നടന്നപ്പോൾ അവൾ തണുപ്പുകൊണ്ട് കോച്ചിവിറയ്കുന്നപോലെ കഴുത്തു ചരിച്ചു. അനന്തൻ അവളെ രസിപ്പിക്കാനെന്ന പോൽ കൈവിരലുകൾ കഴുത്തിലൂടെ ഓടിച്ചപ്പോൾ ധ്വനിയുടെ രോമങ്ങൾ എണീറ്റ് നിന്നു. അവളുടെ ചുണ്ടിൽ ചിരിമേഘങ്ങൾ പെയ്യാൻ കൊതിച്ചു നിന്നു. പെണ്ണിന്റെ നെഞ്ചിന്റെ മിടിപ്പ് സാകൂതം നോക്കിയ അനന്തന് അവളെ സ്വന്തമാക്കണമെന്നു ഒരു നിമിഷം തോന്നിപോയി. അത് സാധ്യമല്ലെന്നു അനന്തന് നല്ലപോലെ അറിയുകയും ചെയ്യാം.
