അപ്പോഴാണ് ആനകൾ വരുന്നത്. പിടിയാനയുടെ നടത്തം കണ്ടപ്പോൾ ചാരു അവന്റെ മനസ്സിലേക്ക് വന്നു. പഠിക്കുന്ന കാലത്തെ സ്വകാര്യമായ അഭിനിവേശമായിരുന്നു തടിച്ച ചന്തികളുള്ള സ്ത്രീകൾ. അതു പിന്നെ മനസ്സിന്റെ ഒരു കോണിൽ കുഴിച്ചുമൂടിയതായിരുന്നു… വീട്ടുകാരുറപ്പിച്ച വിവാഹം കഴിഞ്ഞപ്പോൾ.
എന്നാൽ ചാരു…. ആദ്യമായി അവളെക്കണ്ട നിമിഷം!
നഗരത്തിൽ വന്നിട്ട് ഒരു മാസം തികച്ചായിരുന്നില്ല. രാമുവിന്റെ കമ്പനി ഒരു പ്രോഡക്റ്റ് ലൈനിന്റെ സെയിൽസ് ഇൻ ചാർജായി പ്രൊമോഷനും കൊടുത്ത് അവനെയങ്ങോട്ടു വിട്ടതായിരുന്നു. ഒരു കസ്റ്റമറിന്റെ ക്രെഡിറ്റ് ലൈൻ കൂട്ടണമെങ്കിൽ ഫിനാൻസ് മാനേജർ അനുവദിക്കണം എന്ന് അക്കൗണ്ടന്റ് പട്ടർ ഒരേ കടുംപിടിത്തം. മാനേജർ സുഖമില്ലാതെ വീട്ടിൽ. സിസ്റ്റത്തിൽ റിലീസ് ചെയ്താലേ സാധനം വിൽക്കാൻ കഴിയൂ. ഫിനാൻസ് മാനേജരെ ഫോൺചെയ്ത് ശല്ല്യപ്പെടുത്താൻ വയ്യെന്ന് പട്ടർ. ഏതായാലും വന്നിട്ടധികം നാളായിട്ടില്ല, അതുകൊണ്ട് സ്വന്തം ബോസ്, സെയിൽസിന്റെ ജിഎമ്മിനെ ഈയൊരു കാര്യത്തിന് സമീപിക്കണ്ട എന്നവൻ തീരുമാനിച്ചു. എന്നാൽ വലിയൊരോർഡറാണ് നഷ്ട്ടപ്പെടാൻ പോണത്. സ്വന്തം ജീവിതത്തിൽ ഇത്തിരി അലസനും ഇത്തിരി സുഖിയനുമായിരുന്നെങ്കിലും പണിയിൽ രാമുവൊരു ശിങ്കമായിരുന്നു. അവൻെറ കീഴിലുള്ള സെയിൽസ്മെൻ അവനെ നോക്കി. രാമുവൊന്നു ചിരിച്ചു. പാർക്കലാം കുഴന്തൈഹളേ! അവൻ അവരെ വിട്ട് ഫിനാൻസ് മാനേജരുടെ ഓഫീസിലേക്ക് വിട്ടു.
നടന്നടുക്കുന്ന ചുള്ളൻ ചെറുക്കനെക്കണ്ടപ്പോൾ പ്രിയയുടെ കണ്ണുകൾ വിടർന്നു. എന്തു സ്മാർട്ടാണ്. ഇരുപത് വർഷങ്ങളായി ഈ കമ്പനിയിൽ. സെമിത്തേരിയിലേക്ക് ഒരു കാലു നീട്ടിയിരിക്കുന്ന കെഴവന്മാരാണ് ഭൂരിഭാഗം. അല്ലെങ്കിൽ മീശ മൊളയ്ക്കാത്ത പിള്ളേര്. പുതിയ സെയിൽസ് മാനേജരെ പരിചയപ്പെടുത്തിയപ്പോൾ തന്നെ മറ്റു സെക്രട്ടറിമാര്… മേരിയോടും, സുധയോടുമൊക്കെ ഇക്കാര്യം അവൾ പറഞ്ഞിരുന്നു. അവരും സമ്മതിച്ച കാര്യമാണ്.
ഹലോ, ഗുഡ്മോർണിങ്ങ് ! ആറടിപ്പൊക്കത്തിൽ നിന്നും കുനിഞ്ഞ് രാമു ചിരിച്ചപ്പോൾ പ്രിയയുടെ പൂറു നനഞ്ഞുപോയി.
ഹലോ മിസ്റ്റർ രാമചന്ദ്രൻ. പ്രിയ ചിരിച്ചു. അവൾ സ്കർട്ടിന്റെയുള്ളിൽ തടിച്ച തുടകളിട്ടുരച്ചു.
പ്രിയ. എനിക്കൊരു സഹായം വേണം. ജീവന്മരണപ്രശ്നമാണ്. അവന്റെ ഷേവുചെയ്ത പാതിമൂത്ത നാരങ്ങയുടെ ഇളം പച്ചനിറം കലർന്ന കവിളിൽ ഒരു കടികൊടുക്കാൻ തോന്നി.
എന്നെ രാമുവെന്നു വിളിച്ചാൽ മതി. അവൻ പിന്നെയും ചിരിച്ചു. പിന്നെ അവളുടെ ചെവിയിലേക്ക് ചുണ്ടുകളടുപ്പിച്ചു.
ഉം? അവന്റെ ആഫ്റ്റർഷേവിന്റെ മണവുമാസ്വദിച്ച് പ്രിയ ചോദിച്ചു.
ശങ്കർ സാറിന്റെ വീട്ടിലെ അഡ്രസ് വേണം.
ഓ.. പക്ഷേ സാറിന്നവധിയാണല്ലോ. സുഖമില്ല. അത്യാവശ്യത്തിനേ ഫോൺ ചെയ്യാവൂന്ന് പറഞ്ഞിട്ടൊണ്ട്.
അതല്ലേ പ്രിയയുടെ അടുത്ത് വന്നത്. ഇത്രേം ഒരെമർജെൻസിയല്ലായിരുന്നേല്…. ഫോൺ ചെയ്യണ്ട. ഞാൻ നേരെ പോയിക്കണ്ടോളാം.
ശരി. അവളൊരു പേപ്പറിൽ എഴുതിക്കൊടുത്തു. പിന്നെയെന്റെ പേര് പറഞ്ഞേക്കല്ലേ!
ജീവൻ പോയാലുമില്ല. രാമു ചിരിച്ചുകൊണ്ട് നടന്നകന്നു. പ്രിയ ഒരു നെടുവീർപ്പിട്ടു.
എട്ടു നിലകൾ മാത്രമുള്ള ഫ്ലാറ്റുകളുടെ സമുച്ചയം. ചുറ്റിലും ധാരാളം സ്ഥലം. പഴയ കൺസ്ട്രക്ഷൻ ആയിരിക്കാം…അപ്പോ വലിയ മുറികളും പൊക്കമുള്ള സീലിങ്ങുമായിരിക്കും. സെക്യൂരിറ്റി കെളവന്റെ ചോദ്യം ചെയ്യലിൽ നിന്നും പാസ്സ്മാർക്കു വാങ്ങി പാസ്സായി, വണ്ടി അകത്തേക്ക് കയറ്റിയിട്ട് രാമു ഏ ബ്ലോക്കിലേക്ക് നടന്നു.
പെട്ടെന്ന് അവനെ തൊട്ടു തൊട്ടില്ലെന്ന മട്ടിലൊരു സൈക്കിൾ വന്ന് ബ്രേക്കിട്ടുരഞ്ഞു നിന്നു. രാമു കാഷ്വലായൊന്നു നോക്കി. ചന്തമുള്ളൊരു പെൺകുട്ടി. പോണിടെയിലും ജീൻസും ടീഷർട്ടും. അവൻ ലിഫ്റ്റിന്റെ മുന്നിലെത്തിയപ്പോൾ അവളുമുണ്ട്. ഉള്ളിൽക്കേറി എട്ടാമത്തെ നിലയിലേക്കുള്ള ബട്ടണമർത്തിയിട്ട് അവൻ കയ്യിലുള്ള ഫയൽ തുറന്ന് മാനേജരുടെ ഒപ്പിന്റെയവിടെ പെൻസിൽ വെച്ച് ഫയലടച്ചു. നേരത്തേ മൊബൈലിൽ പാതി നോക്കിയ മെസേജിലൊന്നു കണ്ണോടിച്ചപ്പോഴേക്കും ലിഫ്റ്റു നിന്നു. മൊബൈലിൽ നിന്നും കണ്ണെടുക്കാതെയവനിറങ്ങി. നേരെ നോക്കിയപ്പോൾ കണ്ടത് മാനേജരുടെ ഫ്ലാറ്റിന്റെ നമ്പർ.
