ഹൃദയതാളങ്ങൾ 1അടിപൊളി  

ലേഡീസ് ഫസ്റ്റ് എന്നാണ്. ആ പിന്നെ മാനേർസില്ലാത്തവർക്ക് ഇതൊന്നും വല്ല്യ കാര്യമല്ലെന്നറിയാം. ഒന്നാന്തരം ഇംഗ്ലീഷിൽ ഒരു കിളിനാദം! നോക്കിയപ്പോൾ ആ പെൺകുട്ടി!

ക്ഷമിക്കണം. ഞാനോരോ ടെൻഷനിൽപ്പെട്ട് ശ്രദ്ധിച്ചില്ല.അവൻ ചിരിച്ചു. ആ പെണ്ണും മനോഹരമായ ദന്തനിരകൾ കാട്ടി. അവൻ മുന്നോട്ടു നടന്നു. ബെല്ലടിക്കുന്നതിനു മുന്നേ അവൾ ചാടി ചാവിതിരിച്ച് വാതിൽ തുറന്നു.

ശങ്കർ സർ? അവൻ ചോദിച്ചു.

വന്നാലും പ്രഭോ! അവന്റെയന്തം വിട്ട മുഖവും നോക്കി അവൾ ചിരിച്ചുകൊണ്ട് അകത്തേക്കോടി.

എന്താടീ ഇത്? ഉള്ളിൽ നിന്നുമൊരു മധുരസ്വരം.

ഡാഡിയെക്കാണാനാരോ? ആ പെണ്ണിന്റെ ശബ്ദം.

കർട്ടൻ മാറ്റി വെളിയിലേക്ക് വന്ന സ്ത്രീയെക്കണ്ട് രാമു അന്തംവിട്ടു നിന്നു!

സ്വപ്നങ്ങളിൽ വന്നിരുന്ന ദേവത. തേനിന്റെ നിറമുള്ള, വലിയ കണ്ണുകളുള്ള, സുന്ദരമായ മുഖമുള്ള, പഴയ സാരിയിലൊതുങ്ങാത്ത കൊഴുത്ത അവയവങ്ങളുള്ള ഇത്തിരി മുതിർന്ന സ്ത്രീ. ആ നീലക്കണ്ണുകളിൽ അവന്റെ ഹൃദയം ലയിച്ചുപോയി….

അവർ ചിരിച്ചപ്പോൾ രാമുവിന്റെ കാലുകൾ ബലഹീനങ്ങളായി. അവൻ അവരറിയാതെ സോഫയുടെ പിന്നിൽ പിടിച്ചു.

ആരാ?… മുല്ലമൊട്ടുകൾ പോലെയുള്ള പല്ലുകൾ…

ക്ഷമിക്കണം മാഡം. രാമുവിന്റെ കോർപ്പറേറ്റ് വ്യക്തിത്വം ഉണർന്നു. ഞാൻ രാമചന്ദ്രൻ. ലൂബ്രിക്കന്റ്സിന്റെ പുതിയ സെയിൽസ് മാനേജറാണ്. ശങ്കർ സാറിനു സുഖമില്ലെന്നറിഞ്ഞു. ഒരൊപ്പു വേണമായിരുന്നു. ബുദ്ധിമുട്ടിക്കുകയാണെന്നറിയാം.

ചാരു, കൊഴുത്ത കുണ്ടി വശത്തെ മേശമേൽ ചാരി, മുന്നിൽ നിന്ന പൗരുഷം തുളുമ്പുന്ന മുഖം നോക്കി. ഇതുവരെ കണ്ടിട്ടില്ല. ഘനമുള്ള, എന്നാൽ സൗമ്യമായ ശബ്ദം. അവളറിയാതെ മന്ദസിച്ചു.

സാരമില്ല മിസ്റ്റർ രാമചന്ദ്രൻ. നിങ്ങളിരിക്കൂ. ശങ്കർ മയക്കത്തിലായിരുന്നു. ഞാനൊന്നു നോക്കീട്ടു വരാം.

ചാരു കർട്ടന്റെ പിന്നിൽ മറഞ്ഞപ്പോൾ രാമുവിന്റെ മനസ്സാകെ ഒരു ചുഴലിക്കാറ്റിലുലഞ്ഞു… ആരാണീ അപ്സരസ്സ്? മുഴുത്ത അവയവങ്ങളുള്ള മനം കവരുന്ന പുഞ്ചിരിയുള്ളവൾ?

ആ സ്വപ്നം മറഞ്ഞപ്പോൾ അവനൊന്നു സ്വയം നോർമ്മലാവാൻ ശ്രമിച്ചു. താനൊരു ഭർത്താവും അച്ഛനുമാണ്. കണ്ടുമുട്ടുന്ന ഏതെങ്കിലുമൊരു പെണ്ണിന്റെ പിന്നാലെ പോവാനുള്ളതല്ല, ജീവിതം. നിനക്കെന്തു പറ്റി? അവൻ മനസ്സിനെ ശാസിച്ചു.

രാമചന്ദ്രൻ… ഞാൻ രാമൂന്നു വിളിച്ചോട്ടെ? ആ മയക്കുന്ന സ്വരം വീണ്ടും. അവന്റെ ഹൃദയമലിഞ്ഞു… തീർച്ചയായും… ഒരു സംശയവുമില്ലായിരുന്നു.

ശരി. അകത്തേക്ക് വരൂ.. അവനേതോ ആകർഷണമുള്ള, നനുത്ത ഗന്ധം ആ വാതിൽക്കലൂടെ കടന്നുപോയി എന്നു തോന്നി. എണീറ്റ് മുന്നിലൂടെ ഒഴുകുന്ന ആനനടയൊത്ത ചന്തിയും ചേലും കണ്ടവൻ വശത്തെ വിശാലമായ ബെഡ്റൂമിലെത്തി.

ഒരു ബനിയനും, മുണ്ടും ധരിച്ച ശങ്കർ നീണ്ടു നിവർന്നു കിടന്നിരുന്നു. കാലിലൊരു കമ്പിളിയും, തലയിൽ മങ്കിക്യാപ്പും.

ഇരിക്കൂ രാമചന്ദ്രൻ. ശങ്കർ കസേര ചൂണ്ടിക്കാട്ടി. രാമു കാര്യങ്ങൾ ചുരുങ്ങിയ വാക്കുകളിൽ വിവരിച്ചു.

വെങ്കിട്ടരാമൻ നല്ല അക്കൗണ്ടൻ്റാണ്. പക്ഷേ മോശം ബിസിനസ് മാനും. കമ്പനിയിൽ പണം വരുന്നത് കസ്റ്റമറിന്റെ കയ്യിൽ നിന്നാണെന്ന കാര്യം പല അക്കൗണ്ടന്റുകളും മറക്കുന്നു. ഐ നോ ദിസ് കസ്റ്റമർ. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഒന്നോ രണ്ടോ വട്ടം മാത്രമേ പേമെന്റ് ഡിലേ ചെയ്തിട്ടുള്ളൂ… രാമുവിന്റെ പേപ്പറിൽ ഒപ്പിട്ടുകൊണ്ട് ശങ്കർ പറഞ്ഞു.

താങ്ക്സ് സർ. പിന്നെ ബുദ്ധിമുട്ടിച്ചതിൽ സോറി. രാമുവെണീറ്റു.

നോ നോ രാമൂ. നിങ്ങളാണ് ബുദ്ധിമുട്ടിയത്. ഞാനാണ് സോറി പറയണ്ടത്. ഏതായാലും വെങ്കിയെ പറഞ്ഞുമനസ്സിലാക്കാനുള്ള എനർജി ഇപ്പോഴില്ല.

ഗെറ്റ് വെൽ സൂൺ… സർ.

ചാരൂ… രാമുവിനെന്തെങ്കിലും കുടിക്കാൻ കൊടുക്കൂ… ശങ്കർ വിളിച്ചു.

ഒന്നും വേണ്ട സർ…. അവൻ സ്വീകരണമുറിയിലെത്തി. ചാരു അവിടെയുണ്ടായിരുന്നു.

രാമു ഇരിക്കൂ. ചായയോ, കാപ്പിയോ? പിന്നെയും ഭംഗിയുള്ള ചിരിയും മധുരസ്വരവും.

ഓഫീസിൽ പോവാനിത്തിരി… അവന്റെ ഒഴികഴിവൊന്നും അവൾ വകവെച്ചില്ല. ഇവിടിരിക്കൂ… രാമുവിനെ അമ്പരപ്പിച്ചുകൊണ്ട് അവളവന്റെ കൈത്തണ്ടയിൽ കയറിപ്പിടിച്ചു. അവളുടെ അടുപ്പവും, ആ കണ്ണുകളിലെ തിളക്കവും അവന്റെ മുട്ടുകൾ വിറപ്പിച്ചു…അറിയാതെ ഇരുന്നു പോയി.

Leave a Reply

Your email address will not be published. Required fields are marked *