റസിയായനം 3

എന്‍റെ ആദ്യത്തെ അനുഭവം ദീപായനം എന്ന പേരില്‍ ഇവിടെ പ്രസിദ്ധീകരിച്ചിരുന്നു. ഒരു നീണ്ട അനുഭവ കഥയുടെ നടുവില്‍ നിന്നെടുത്ത ഒരു ചെറിയ ഭാഗം ആയിരുന്നു അത്. വായനക്കാരുടെ അഭിപ്രായങ്ങള്‍ കണ്ടു. മുഴുവന്‍ കഥയും അടുത്ത് തന്നെ അയക്കാം. ദീപയും റസിയയും ഭാവനയിലെ കഥാപാത്രങ്ങള്‍ അല്ല. നൂറു ശതമാനം സത്യമായ എന്‍റെ അനുഭവങ്ങള്‍ ആണ്. ഞാനുള്‍പ്പെടെ ഈ കഥാപാത്രങ്ങള്‍ എല്ലാവരും ജീവിച്ചിരിക്കുന്നവര്‍ ആയതുകൊണ്ടും ഒരുപാട് കുടുംബങ്ങള്‍ തകരും എന്നത് കൊണ്ടും പേരുകള്‍ അല്‍പം മാറ്റിയിട്ടുണ്ട്. സ്ഥലം പരിചയമുള്ളവര്‍ അധികം ചൂഴ്ന്ന് അന്വേഷിക്കരുത് എന്നപേക്ഷ. ഇനി മനസ്സിലായാല്‍ തന്നെ ദയവ് ചെയ്ത് ഞങ്ങളുടെ പ്രൈവസി മാനിക്കണം എന്നപേക്ഷ.

“തളർന്നോ എന്‍റെ കാളക്കുട്ടൻ?”

തേനൂറുന്ന ശബ്ദത്തിലുള്ള ആ ചോദ്യം കേട്ടാണ് ചെറിയ മയക്കത്തിൽ നിന്നും ഞെട്ടിയുണർന്നത്. കണ്ണ് തുറന്നപ്പോഴേക്കും റസിയയുടെ ചുണ്ടുകൾ എന്‍റെ കീഴ്ച്ചുണ്ടിനെ ചപ്പിത്തുടങ്ങിയിരുന്നു . നെഞ്ചിലെ സുഖമുള്ള ഭാരത്തെ രണ്ടു കൈ കൊണ്ടും എന്നിലേക്ക്‌ വീണ്ടും അമർത്തി ഞെരിച്ചു. റസിയയുടെ കുഞ്ഞു മുലകൾ നെഞ്ചിലമരുമ്പോഴേക്കും എന്‍റെ കുട്ടൻ വീണ്ടും ഉണർന്നു തുടങ്ങി. ദേഹത്തൊരു തുണ്ടു തുണി പോലുമില്ലാതെ എന്‍റെ മുകളിൽ കിടക്കുന്ന അവളുടെ പതു പതുത്ത ചന്തിക്കുടങ്ങൾ രണ്ടു കൈ കൊണ്ടും പിടിച്ചു അവളുടെ സ്വർഗ്ഗകവാടം എന്‍റെ കുട്ടന്‍റെ മുകളിലെത്തിക്കാൻ ഞാൻ ശ്രമിക്കെ റസിയ പെട്ടെന്ന് തെന്നി മാറി എണീറ്റ് നിന്നു.

“എന്‍റെ മോൻ പെട്ടെന്ന് എണീറ്റ് ഡ്രസ്സ് ചെയ്തു പോകാൻ നോക്ക്. ബാക്കി പിന്നെ. മണി മൂന്നര ആയി”.

ഞെട്ടി മൊബൈലെടുത്തു നോക്കുമ്പോൾ 3.20. ഒരു മണിക്ക് തുടങ്ങിയതാണ്. ബാത്രൂമിലേക്കോടി ഒരു ചെറിയ മുഖം കഴുകൽ കഴിച്ചു ധൃതിയിൽ ഡ്രസ്സ് എടുത്തിട്ടു. റസിയ അപ്പോഴും ചുണ്ടിലാ കൊല്ലുന്ന ചിരിയുമായി നൂൽ ബന്ധമില്ലാതെ കിടക്കയിൽ ഇരിക്കുകയാണ്. അവളുടെ കക്ഷത്തിലൂടെ രണ്ടു കയ്യുമിട്ടു ഉയർത്തി എന്‍റെ നെഞ്ചോടു ചേർത്ത് പതിയെ ആ കാതിൽ പറഞ്ഞു “നാളെ പാക്കലാം”

“അയ്യടാ നാളെ വെള്ളി, ശനിയും കഴിഞ്ഞു ഞായറാഴ്ച വരെ ക്ഷമിച്ചേ പറ്റൂ”

ഇവളെ കണ്ടത് മുതൽ സമയവും ദിവസവും ഒന്നും ഓർമ്മയില്ലാതായി. റസിയയെ നെഞ്ചോടു ചേർത്ത് അവളുടെ ചുണ്ടുകളിലേക്കടുത്തപ്പോഴേക്കും അവൾ നാവു എന്‍റെ വായിലേക്ക് തള്ളിയിരുന്നു. ഒരു മിനിറ്റോളം നീണ്ട ചുംബനത്തിനൊടുവിൽ മനസ്സില്ലാമനസ്സോടെ ഫ്ലാറ്റിൽ നിന്നിറങ്ങി വണ്ടിയിൽ കയറി. ഓഫീസിലേക്ക് ഓടിക്കുമ്പോൾ ആ മാദകത്തിടമ്പുമായുള്ള കൂടിക്കാഴ്ചയും തമ്മിൽ വേർപെടാൻ കഴിയാത്ത ബന്ധമായതും മനസ്സിലേക്ക് ഓടിയെത്തി.

ദുബായിൽ ഒരു മീറ്റിംഗ് കഴിഞ്ഞു ഖത്തറിലേക്ക് തിരിച്ചു പോകാൻ എയർപോർട്ടിൽ എത്തിയതായിരുന്നു. മീറ്റിംഗ് പ്രതീക്ഷിച്ചതിലും നേരത്തെ
കഴിഞ്ഞത് കൊണ്ട് ഫ്ലൈറ്റിനു നാല് മണിക്കൂർ മുൻപേ എയർപോർട്ടിലെത്തി. മറ്റൊന്നും ചെയ്യാനില്ലാത്തതുകൊണ്ടു ലോഞ്ചിൽ രണ്ടെണ്ണം അടിച്ചിരിക്കാം എന്ന് കരുതി പതിയെ ചെക്ക് ഇൻ കൗണ്ടറിലേക്കു നടക്കുമ്പോൾ പുറകിൽ നിന്നൊരു വിളി

“ഹലൊ, മലയാളിയാണോ?”

ത്രീ പീസ് സ്യുട്ട് ഇട്ടാലും മലയാളിയെക്കണ്ടാൽ മറ്റൊരു മലയാളിക്ക് തിരിച്ചറിയാൻ കഴിയുമല്ലോ. തിരിഞ്ഞു നോക്കുമ്പോൾ മുപ്പതു വയസ്സിനോടടുത്ത ഒരു ചെറുപ്പക്കാരൻ.

” അതേ, എന്തേ?”

പറഞ്ഞു കഴിയുന്നതിനു മുൻപേ

“സാർ ഒരു സഹായം ചെയ്യാമോ?”

എക്‌സസ്സ് ബാഗേജ് ആയിരിക്കും പ്രശ്‍നം എന്നുറപ്പിച്ചു കൊണ്ട് ഒന്നും മിണ്ടാതെ ചോദ്യ ഭാവത്തിൽ ഒന്ന് നോക്കിയതോടെ

“സാർ ഞാൻ റിയാസ്. എന്‍റെ ഭാര്യയുടെ ഉമ്മ വിസിറ്റിൽ വന്നതാ, ഇപ്പൊ ദോഹയിലേക്ക് തിരിച്ചു പോകുന്നു. ഒറ്റയ്ക്ക് ഉമ്മയ്ക്ക് ഭയങ്കര പേടി. ബുദ്ധിമുട്ടാകില്ലെങ്കിൽ ഒന്ന് കൂടെ കൂട്ടാമോ?”.

രണ്ടെണ്ണം അടിച്ചു എന്ജോയ് ചെയ്തിരിക്കാം എന്ന് കരുതിയപ്പോൾ ഇനി ഒരു വയസ്സി തള്ളയെ ചുമന്നു കൊണ്ട് നടക്കുന്ന ബുദ്ധിമുട്ടോർത്തു പറ്റില്ല എന്ന് പറയാൻ ഭാവിച്ചെങ്കിലും ചേദമില്ലാത്ത ഒരുപകാരം നമ്മുടെ അക്കൗണ്ടിൽ കിടന്നോട്ടെ എന്ന് കരുതി ആയിക്കോട്ടെ എന്ന് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *