അനിരുദ്ധന്റെ അന്നമോൾ
Anirudhante Annamol | Author : Komban
ഇളംകാറ്റു ഇടയ്ക്കിടെ വീശിച്ചെല്ലുന്ന, ശിശിര കാലമായിരുന്നു അത്. നഗരത്തിലെ തിരക്കുകൾ ഒഴിഞ്ഞ പ്രിന്റിങ് പ്രസിന്റെ മതിലും കടന്നു അന്ന കോമ്പൗണ്ടിലേക്ക് നടന്നുകയറി.
കറുത്ത സാരിയിലാരുന്നു ഇന്നവൾ, കയ്യിലൊരു ഹാൻഡ്ബാഗുണ്ട്. പുതുതായി വാങ്ങിയ ഹൈ ഹീൽ ചെരുപ്പായിരുന്നത് കൊണ്ട് അവളുടെ കുണ്ടി പരസ്പരം മത്സരിച്ചു തെന്നുന്നുണ്ടായിരുന്നു. ഓട്ടോ സ്റ്റാൻഡിലെ സഹോദരന്മാർ അവളുടെ ദേഹത്തെ ആപാദചൂഡം അളന്നു വൈകീട്ടത്തേക്കുള്ള മരുന്നുണ്ടാക്കുകയുമായിരുന്നു. തുറന്നു കിടന്നിരുന്ന ഓഫീസ് മുറിയിലേക്ക് കയറി. ടേബിളിൽ ഫയലിൽ ശ്രദ്ധകൊടുത്തിരിപ്പയിരുന്നു നന്ദന. മാനേജർ ഇരിക്കുന്ന അകത്തെ മുറിയിലേക്ക് ഒന്നെത്തി നോക്കിയശേഷം നന്ദനമാത്രമേ പ്രെസ്സിലുണ്ടായിരുന്നുള്ളു എന്നുറപ്പ് വരുത്തി. ഇരുവരും പരിചമായിട്ട് അധികനാളുമായിട്ടില്ല. അവൾ നന്ദനയെ ദേഷ്യത്തോടെ നോക്കി, ഒരുപിടി വേഗത കൂട്ടി തന്നെ അവളുടെ അടുത്തേക്ക് നടന്നു.
“നിന്റെയൊരു ഒടുക്കത്തെ ഐഡിയ”
തോളിലെ ബാഗ് എടുത്തു താനിരിക്കുന്ന ടേബിലേക്ക് അമർത്തിവെച്ചുകൊണ്ട് അന്ന ചീറി.
“എന്ത് പറ്റിയെടീ?” ഇടതൂർന്ന എണ്ണമയമായില്ലാത്ത കറുകറുത്ത മുടിയിലേക്ക് തൊട്ടുകൊണ്ട് നന്ദന ചോദിച്ചതും അന്ന വീണ്ടും ചാടി.
“നിന്റെ തലനിറച്ചും എന്താ ചെളിയാണോ?”
“അല്ല പേൻ! എന്ത് പറ്റിയെന്നു പറയെടീ.”
“ഹെന്ത് പറ്റാൻ??!!” തീർത്തും നിരാശാഭവത്തോടെ അവളുടെ നീളൻ മുടിയിഴകളെ ചെന്നിവഴിയൊന്നു കൊതികൊണ്ട് ജനലരികിൽ ഉള്ള ടേബിളിന്റെ അരികെ അവൾ വിടർന്നു കൊഴുത്ത ചന്തികളെ പയ്യെ ഒന്നമർത്തി.
“നീ പറഞ്ഞപോലെ ഞാൻ ടവ്വലുമുടുത്തു ഏട്ടനെണീക്കുന്ന സമയം കുളിച്ചീറൻ മാറി ബെഡ്‌റൂമിൽ കയറിയതും….ആ സാധനം എന്നെ!”
നന്ദന പരവേശത്തോടെ മുഖത്തൊരു ചിരിയുമായി അന്നയുടെ ദേഹത്തേക്ക് ചേർന്നുനിന്നു. അന്നയാകട്ടെ നന്ദനയടുത്തു വന്നതുപോലുമറിയാതെ ചുണ്ടും പുരികവും മേലേക്കുയർത്തി നടന്നതോർത്തു. നന്ദനയ്ക്ക് അന്ന നെടുവീപ്പിടുന്നത് ശ്രദ്ധിക്കാനായി.
“ബാക്കീം കൂടെ പറയെടി…”
“വേണ്ട നീയൊരറ്റ ഒരുത്തി കാരണമാണ് സ്വന്തം ആങ്ങളയെ സെഡ്യൂസ് ചെയ്യാനും പറഞ്ഞേന്റെ മനസ് ചീത്തയാക്കിയത്.”
“അതിനു സ്വന്തം ചേട്ടനൊന്നുമല്ലലോ, ഒരു അച്ഛന്റെ മക്കളല്ലേ…അല്ലെ? അങ്ങനെയല്ലേ നീ പറഞ്ഞെ?”
“അതിലെന്തിത്ര പ്രസക്തി, കാണേണ്ടതെല്ലാം ആണൊരുത്തൻ കണ്ടില്ലെടി…പോത്തേ!” നന്ദനയുടെ കൊഴുത്തു വിളഞ്ഞ ചന്തിയിൽ അന്നയൊരു പിച്ച് കൊടുത്തു.
“അമ്പടി ജിഞ്ചിന്നക്കടി…അപ്പൊ അതാണല്ലേ സംഭവിച്ചേ?”
“ടവൽ അഴിച്ചോ നിന്റെ അനിചേട്ടൻ?”
“അറ്റാച്ഡ് ബാത്‌റൂമിൽ നിന്നും ടവ്വലും ഉടുത്തു കാലെടുത്തു ബെഡ്റൂമിലേക്ക് വെച്ചതും ആ സാധനം എന്നെ പൊക്കിയെടുത്തെടി. എന്നിട്ട്…”
“പറ മോളെ.”
“ഗുഡ് മോർണിംഗ്.” താറാവിനെ പോലെ കഴുത്തും ചുണ്ടുമുള്ള, ഓഞ്ഞ മുഖത്തു കയറുള്ള ഒരു മുഖകണ്ണാടിയുമുള്ള ഒരു മനുഷ്യൻ ജഗദീഷ് നടക്കുന്നപോലെ പ്രസിലേക്ക് കയറിവന്നു. മാനേജർ ആണെന്ന് പറയാം. അയാൾ അന്നയെയും നന്ദനയെയും ഒരുപോലെ വളക്കാൻ നോക്കുന്നുണ്ടെന്നും ഇരു ലലനാമണികൾക്കും നല്ലപോലെ അറിയുകയും ചെയ്യാം. അത്കൊണ്ട് തന്നെ ശമ്പളമൊക്കെ കൃത്യമായി കൊടുക്കും.
“ഗുഡ് മോർണിംഗ് പത്മലോചൻ സാർ”
“പത്മ ലോചൻ അല്ല നന്ദനേ …പത്മലോചനൻ….”
“സോറീ …സാർ!” കൊഞ്ചികുഴയുന്നപോലെ നന്ദന അങ്ങേരെ ഒന്ന് സുഖിപ്പിച്ചു. പേരൊക്കെ രണ്ടു പെണ്ണുങ്ങൾക്കുമറിയാമെങ്കിലും അവരങ്ങനെയെ വിളിക്കു.
ജോലി തുടർന്നുകൊണ്ടിരുന്നു. രണ്ടു പെണ്ണുങ്ങൾക്കും അഞ്ചു മണിവരെ ചെയ്യാനുള്ള പണിയുണ്ടാകും. ഉച്ചയ്ക്ക് അങ്ങേരു പുറത്തു പോയാണ് കഴിക്കുക, ആ സമയമാണ് അന്നയും നന്ദനയും കുല്സിത കാര്യങ്ങളെക്കുറിച്ചു ഗവേഷണം തുടരുക.
“ഹാവൂ അങ്ങേര് പോയപ്പോ എന്തൊരാശ്വാസം… എന്താടി അന്നേ ഉച്ചയ്ക്ക് കഴിക്കാൻ?”
“പുളിയവരക്കയും മാങ്ങയും, പിന്നെ ചെമ്മീൻ ചമ്മന്തിയുണ്ട്.”
