കള്ളനും കാമിനിമാരും 18
Kallanum Kaaminimaarum Part 18 | Author : Prince
[ Previous Part ] [ www.kambi.pw ]
“എനിക്ക് ചിലത് സംസാരിക്കാറുണ്ട്… അല്ല അറിയാനുണ്ട്… ” ദേവിയുടെ സ്വരം കടുത്തു.
“എന്താണാവോ അറിയേണ്ടത്…” രവി വിനയം നടിച്ചു.
“അത് വഴിയേ അറിയിക്കാം… എന്തായാലും ഞാൻ വിചാരിച്ച ആളല്ല നീയ്യ് എന്ന് മനസ്സിലായി…” അവരുടെ വാക്കുകൾക്ക് മൂർച്ചയുണ്ടോ എന്നൊരു സംശയം.
“ഉവ്വോ… ചോദിച്ചോളൂ.. അറിയാവുന്നതും.. ഓർമ്മയിൽ ഉള്ളതുമായ കാര്യങ്ങൾ ഞാൻ പറയാം..” രവി മറുപടി പറഞ്ഞു.
“ശരി… പിന്നെ, ഇന്ന് രാത്രി നമ്മുടെ വാസം മച്ചിൽ… അതിഥികൾ വന്നാൽ താമസിക്കുന്ന മുറിയാണ്…”
തിരികെ കോവിലകത്ത് എത്തി, രവിക്ക് അനുവദിച്ച മുറിയിലേക്ക് കയറുന്നേരം ദേവി പറഞ്ഞു. സത്യത്തിൽ അവരുടെ ചോദ്യങ്ങൾ എന്താകുമെന്നും അതിന് തൻ്റെ കൈയ്യിൽ ഉറച്ച മറുപടികൾ ഒന്നുമുണ്ടാവില്ല എന്നും രവിക്ക് അറിയാമായിരുന്നു. കാരണം, ബുദ്ധി ഉറയ്ക്കുന്നേരം താൻ അനാഥനാവുകയും,
പിന്നെ സ്വന്തം കഴിവിൽ കഷ്ടപ്പെട്ട് ഒരു ഡിഗ്രി സമ്പാദിക്കുകയും ചെയ്തുകൊണ്ട് ജീവിതം കരുപ്പിടിപ്പിക്കാൻ തുടങ്ങിയതാണ്. വിശപ്പിൻ്റെ ആഴവും പരപ്പും അറിഞ്ഞ ദിനരാത്രങ്ങൾ. പിന്നീട്, എന്നോ ഒരിക്കൽ, ചെറു മോഷണങ്ങൾ കൈമുതലാക്കി, മുന്നോട്ടുള്ള പ്രയാണത്തിന് ദേഹത്ത് കിടന്നിരുന്ന പൂണൂൽ ശല്യമായപ്പോൾ അത് പൊട്ടിച്ച് തൂതപ്പുഴയിൽ ഒഴുക്കിയത്.
പിന്നീട് വർഷങ്ങൾക്ക് ശേഷം, കഴിഞ്ഞ മണിക്കൂറുകളിൽ വീണ്ടും പഴയ കാലത്തിലേക്ക് ഒരെത്തിനോട്ടം. പൊടിപിടിച്ച ഭൂതകാലം മാറുന്നുവെന്ന തോന്നൽ. അതിന് കാരണമായതോ മനുഷ്യരൂപം പൂണ്ട ദേവിയെന്ന പെണ്ണൊരുത്തിയും !!!
കൈയ്യും കാലും മുഖവും കഴുകി, രവി തനിക്ക് അനുവദിച്ച മുറിയിലെ കട്ടിലിൽ നടുനിവർത്തി. മനസ്സിൽ ചെറുപ്പം പടികടന്ന് വന്നു. അമ്മ, അച്ഛൻ, വല്യമ്മ, മുത്തശ്ശി, പാടം, കൊയ്ത്ത്, ക്ഷേത്രം, പൂരം, പൂതൻ, ആനകൾ, വെടിക്കെട്ട്… പക്ഷേ, കോവിലകത്തെ ആളുകൾക്ക് താൻ ആരായിരുന്നു എന്നത് ഇപ്പോഴും മനസ്സിൽ ഇടം പിടിച്ചിട്ടില്ല. എല്ലാം മറവിയെന്ന മൂന്നക്ഷരം കീഴ്പ്പെടുത്തിയിരിക്കുന്നു… ഓർമ്മകൾക്ക് മാറാല പിടിച്ചിരിക്കുന്നു…
“വരൂ….” ദേവിയുടെ ശബ്ദം. രവി എഴുന്നേറ്റ് അവരെ പിന്തുടർന്നു. മുറിയുടെ വടക്കേയറ്റത്തുള്ള ഗോവണി പടികൾ അവർ ശബ്ദമില്ലാതെ കയറി. പിന്നാലെ രവിയും. ദേവിക്ക് പിന്നാലെ കയറുമ്പോൾ, രവിയുടെ കണ്ണുകൾ ദേവിയുടെ വലിയ ചന്തികളിൽ വട്ടമിട്ട് പറന്നു. പടികൾ കയറുമ്പോൾ മറ്റൊരുകാര്യം രവി തിരിച്ചറിഞ്ഞു – ഒറ്റമുണ്ടിനടിയിൽ അവർ മറ്റൊന്നും ധരിച്ചിരുന്നില്ല !!
പടികൾ കയറി വീതികുറഞ്ഞ വരാന്തയിലൂടെ വീണ്ടും മുന്നിലേക്ക് അവസാനം, ദേവി തുറന്നുതന്ന മുറിയിലേക്ക് രവിയോട് കയറാൻ പറഞ്ഞ് പിന്നാലെ ദേവിയും അകത്തേക്ക് കയറി, കതക് കുറ്റിയിട്ടു. ഭയം ലവലേശം ഇല്ലെങ്കിലും, രവിയിൽ നെഞ്ചിടിപ്പ് വർദ്ധിച്ചു. എന്താണ് ഇവരുടെ അടുത്ത പദ്ധതി?
മൂലയ്ക്ക് വച്ചിരുന്ന റാന്തലിൽ ദേവി തീപ്പെട്ടി ഉരച്ച്, തീ പടർത്തി. തീ പടർന്നപ്പോൾ, നാളം വളരെ താഴ്ത്തിയതും, മുറിയിൽ മങ്ങിയ വെട്ടം പരന്നു. രവി ചുറ്റും കണ്ണോടിച്ചു. റാന്തൽ കൂടാതെ, അറ്റത്ത് ഒരു ചെറു കട്ടിൽ. അതിൽ ചുരുട്ടിവച്ച കമ്പിളി.
“ഇനി പറയൂ… ആരാണ് നീ… തറവാട്ടിൽ എന്തേ നിന്നെ മാത്രം വെളിച്ചപ്പാട് വിളിച്ചു.. എനിക്ക്പോലും അറിയാത്ത ഇടങ്ങളിൽ എങ്ങിനെ നീ ചെന്നു….” ദേവീ ശബ്ദം താഴ്ത്തി, രവിയുടെ തോളിൽ പിടിച്ച് ചോദിച്ചു. അവരുടെ നിശ്വാസത്തിൻ്റെ ചൂട് രവിയുടെ മുഖത്ത് പതിഞ്ഞു. ശ്വാസത്തിന് അച്ചാറിൻ്റെ രുചി. ഇത് താൻ എപ്പോഴോ അനുഭവിച്ചിട്ടുണ്ട്? എപ്പോൾ? ആ… ആർക്കറിയാം?
രവി ചിരിച്ചു. ദേഹത്ത് വിശ്രമിച്ച ദേവിയുടെ കൈകൾ വിടുവിച്ച്, രവി ജനലിൻ്റെ അരികിലേക്ക് നടന്ന്, ജനലഴികൾ തുറന്നു. പുറത്തുനിന്ന് തണുത്ത കാറ്റ് അകത്തേക്ക് പ്രവേശിച്ചു.
“ചോദ്യങ്ങൾ ഒന്നിലധികം… പക്ഷേ, ഒറ്റ ഉത്തരമേ ഉള്ളൂ… ഒന്നും എനിക്കറിയില്ല… ഓർമ്മയിൽ ഇല്ല… കഴിഞ്ഞ സന്ധ്യയും രാത്രിയും എനിക്ക് അന്യമായ എന്തൊക്കെയോ തിരിച്ച് തന്നുവെന്ന് അറിയാം… പക്ഷേ, അതിനെ നിർവചിക്കാൻ ഞാൻ അശക്തനാണ്…” രവി ഒറ്റശ്വാസത്തിൽ പറഞ്ഞു.
“മനസ്സിലായി… എന്നുവെച്ചാൽ, നീ നിൻ്റെ ശൈശവം അല്ലെങ്കിൽ ബാല്യത്തിൻ്റെ ആദ്യം – ഒരുപക്ഷേ തറവാട്ടിൽ ചിലവഴിച്ചിരിക്കാം… സാരമില്ല… ഞാനത് വഴിയേ കണ്ടെത്തിക്കോളാം…” അവർ രവിയിലേക്ക് കൂടുതൽ ചേർന്നു.
