“🤭🤭🤭🤭”
“എന്തെടി?? 😒😒😒”
“അല്ലാ… 😌😌😌 നിന്നെ സ്വന്തം ഓഫീസിൽ ഇട്ടു വരെ പണ്ണാൻ റെഡി ആയിട്ടുള്ള സാറിനെ പറ്റി ആണല്ലോ എല്ലാരും മുരടൻ എന്നൊക്കെ പറയണേ എന്നോർത്തു ചിരിച്ചതാ…”
“മുരടനോ… എന്റേട്ടൻ പാവാ 🥹🥹🥹”
“ഹോ… തൊടങ്ങി അവള്… പിന്നേയ്.. ഇന്ന് ജിതിൻ ചോദിച്ചപ്പഴാ ഞാനൊരു കാര്യം ഓർത്തത്… സാറിനെ കണ്ടാൽ നല്ല പ്രായം തോന്നിക്കിണ്ടല്ലോ… ശരിക്കും അങ്ങേരു വയസ്സൻ ആണോ അതോ നീ സന്തൂർ മമ്മി ആണോ 🤣🤣?”
അതു കേട്ടതും അവൾക്ക് ദേഷ്യം വന്നു.
“എത്ര പ്രായണ്ടെടി എന്റേട്ടനെ കണ്ടാൽ? പറ നീയ്…”
“ഒരൂ…… 35 ഒക്കെ തോന്നും…”
“ആ അത് പുള്ളിടെ ശരിക്കും പ്രായമാ… വയസ്സൻ ഒന്നുമല്ല… 😒😒😒😒”
“അല്ല മോളേ… നിനക്കിപ്പോ 25.. പുള്ളിക്ക് 35.. കണക്കുകളൊന്നും അങ്ങോട്ട് ശരിയാകുന്നില്ലല്ലോ മോളേ….”
“അതായത് രമണാ… എന്റെ അച്ഛന്റെ best friend ആണ് നിങ്ങടെ വിശ്വൻ സാറ് അഥവാ എന്റെ അമ്മായിയപ്പൻ. ഇവർക്ക് അങ്ങോട്ടും ഇങ്ങോട്ടും ഒരു ബന്ധം വേണം എന്ന് തോന്നിയപ്പോ ഞങ്ങളെ പിടിച്ചങ്ങു കെട്ടിച്ചു.
എനിക്കന്ന് 20 വയസ്സ്.. പുള്ളിക്ക് 30 വയസ്സ്. അത്രന്നെ..”
അഞ്ജിത അന്തംവിട്ടിരുന്നു. മൗര്യ ഇടക്കും തലക്കുമായി ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ടെങ്കിലും അത്രയും ചെറുപ്രായത്തിലാണ് കല്യാണം നടന്നതെന്ന് അവൾ ആദ്യമായി അറിയുകയായിരുന്നു.
അപ്പോഴാണ് മൗര്യ കണ്ണും ഉരുട്ടി കയ്യും ചൂണ്ടി എന്തോ പറയാൻ തുടങ്ങുന്നത്. അഞ്ജിത തടഞ്ഞു.
“മതി… ആരോടും പറയല്ല് എന്നല്ലേ… പറയില്ല.”
മൗര്യ അവളെ നോക്കി ചിരിച്ചു.
“എന്നാലും ഞാൻ ആലോചിക്കണത്
വിശ്വൻ സാറിനെ പറ്റിയാ… 30 വയസ്സുള്ള മോന് നിന്നെ ആലോചിച്ചില്ലേ… ”
മൗര്യ ഉത്തരമൊന്നും പറയാതെ ഗൂഢമായി ചിരിച്ചു.
സത്യത്തിൽ ഈ കല്യാണം ഏറ്റവും കൂടുതൽ എതിർത്തത് തന്നെ വിശ്വനച്ചൻ ആയിരുന്നു. തന്റെ അച്ഛൻ പോലും അരസമ്മതം മൂളിയപ്പോഴും പുള്ളി എതിർത്തു. അമ്മമാരും എതിർത്തു. പ്രായം മാത്രമായിരുന്നു കാരണം.
എന്നാലും അരവിന്ദേട്ടൻ വേണമെന്നുള്ള തന്റെ വാശി തന്നെ വിജയിച്ചു.
അവളുടെ മനസ്സിലൂടെ പല പല സംഭവങ്ങളും ഒരു മിന്നൽ പോലെ പോയി. അന്നത്തെ ആ മഴയും അരവിന്ദേട്ടനും പിന്നീടുണ്ടായ സംഭവവികാസങ്ങളും… അങ്ങനെയല്ലാം..
“അല്ല, നീയെന്താ പിള്ളേരോടൊന്നും സാറാണ് കെട്ടിയോൻ എന്ന് പറയാത്തെ? ഞാനാണേൽ ഇന്ന് ജിതിനോടു പറഞ്ഞും പോയി..”
“ഏട്ടൻ പറഞ്ഞതാ… ഇതറിഞ്ഞിട്ട് എന്നോടുള്ള ഇഷ്ടം കൂടി ഇല്ലാണ്ടാക്കണ്ട എന്ന് പറഞ്ഞു.”
“പാവം ചങ്ങായി..🥲🥲.”
“ശരിക്കും നിന്റെ അരവിന്ദേട്ടന് എന്താ കുഴപ്പം?”
“അഭിമാനം. മൂപ്പർക്ക് nepokid ആയിട്ട് നിക്കാൻ പറ്റൂല. സ്വന്തായിട്ട് അധ്വാനിച്ചു ജീവിക്കണം. അതിനാണ് abroad പോയത്. അച്ഛനത് ഇഷ്ടല്ലായിരുന്നു. ന്നിട്ടും പോയി.
അവസാനം അച്ഛൻ തന്നെ തിരിച്ച് കൊണ്ട് വന്നു.”
“എങ്ങനെ? ”
“അതൊന്നൂല്ല… എന്റെ പിജി കഴിഞ്ഞ് അങ്ങോട്ട് കൊണ്ട് പോകും എന്നായിരുന്നു ഏട്ടൻ പറഞ്ഞത്. എന്റെ പിജിയും കഴിഞ്ഞു, നെറ്റ് കോച്ചിംഗ് കഴിഞ്ഞു…നെറ്റും കിട്ടി..
എന്നിട്ടും അച്ഛൻ എന്നെ ഇവടന്ന് വിട്ടില്ല. ഏട്ടനോട് പറഞ്ഞു, നീയില്ലേലും വേണ്ടില്ല, മരുമോളെ കാണാണ്ട് ഇരിക്കാൻ പറ്റില്ല, അവളെ കാണണേൽ നീ ഇങ്ങോട്ട് പോരെ ന്ന്.
അങ്ങനെ തിരിച്ചു പോന്നതാ എന്റെ പാവം അരവിന്ദേട്ടൻ. 🥹”
“അങ്ങേരുടെ ഒരു ഗതികേട് ല്ലെ… 🥲🥲🥲”
“Toxic parents
🤭🤭🤭”
രണ്ടാളും ചിരിച്ചു.
അഞ്ജിതയോട് കുറച്ചു നേരം സംസാരിച്ചപ്പോൾ അവൾക്കൊരു ആശ്വാസം തോന്നി.
എന്നാലും അടിവയറ് കുത്തുന്ന വേദനയും പൂറിലെ നീറ്റലും അതുപോലെ ഉണ്ടായിരുന്നു. നാളെ രാവിലെ ആകുമ്പോഴേക്ക് നല്ല കാലുവേദനയും ഉണ്ടാകും.
മൂന്നര ആയതോടെ അവൾ മെല്ലെ എണീറ്റു സ്കൂട്ടിയുമെടുത്തു വീട്ടിലേക്ക് വിട്ടു.
↔️↔️↔️↔️↔️↔️↔️↔️
ഇതേ സമയം കോൺഫറൻസ് റൂമിൽ അച്ഛനുമായി വാഗ്വാദത്തിൽ ആയിരുന്നു അരവിന്ദ്.
കുട്ടികൾക്ക് കൂട്ടത്തോടെ സസ്പെൻഷൻ എഴുതിക്കൊടുത്തതും പിന്നീടതു പിൻവലിച്ചതുമെല്ലാം വിശ്വനെ ചൊടിപ്പിച്ചിരുന്നു. അരവിന്ദിന്റെ കൈപ്പിഴവാണ് എല്ലാം എന്നൊരു ധാരണ മൂപ്പർക്കും ഉണ്ടായിരുന്നു.
