വെയിൽ തളർന്നു തുടങ്ങിയിരുന്നു. സായന്തനത്തിലേക്ക് പ്രവേശിക്കുന്ന പകലിന്റെ തീക്ഷണത വികാരം ഉണർന്നു തുടങ്ങിയ യുവതിയുടെ വാശി പോലെ തീക്ഷണ കുറഞ്ഞു ചെറിയ തളർച്ച ബാധിച്ചു കഴിഞ്ഞിരുന്നു. മരങ്ങളിൽ കാറ്റ് പടർന്നു കയറുകയും വരാന്തയിലെ ഗ്രിൽസിന്റെ ഇടയിലൂടെ കുളിരു കലർന്ന തെന്നൽ രണ്ടുപേരെയും ആലിംഗനം ചെയ്യുകയും ചെയ്‌ത് കൊണ്ടിരുന്നു.
“മാഡം ഈ നാട്ടുകാരിയാണോ.?” വാഹിദ് അവളോട് സംസാരിക്കാൻ ശ്രമിച്ചു. മറുപടി ചിലപ്പോൾ തറുതല സംസാരം ആയിരിക്കുമെന്ന ധാരണ ഉണ്ടായിരുന്നത് കൊണ്ട് വാഹിദ് അല്പം മടിച്ചു കൊണ്ടാണ് അത് ചോദിച്ചത്.
ആതിര ചുണ്ടിനിടയിലും വലിയ കരിനീല മിഴികളിലും എവിടെയോ ഗൂഢമായി ഒളിഞ്ഞുനിൽക്കുന്ന മന്ദഹാസത്തെ വിദഗ്ദമായി നിയന്ത്രിച്ചു നിർത്തി വാഹിദിനെ മുഖം മനോഹരമായ ആംഗ്യത്തിൽ അല്പം ഉയർത്തി, ഇടങ്കണ്ണിലൂടെ ചരിഞ്ഞൊന്നു നോക്കി. രണ്ടുമൂന്നു നിമിഷങ്ങൾ നീണ്ടുനിന്ന ആ നോട്ടം പിൻവലിക്കാതെ തന്നെ അവൾ മറുപടി നൽകി.
“അല്ല, കുറച്ച് ദൂരെയാ. ന്തേ ഈ നാട്ടുകാരി തന്നെ വേണമെന്ന് നിർബന്ധം ഉണ്ടോ.?” അവസാന വാക്യം ചോദിക്കുമ്പോൾ അവളുടെ കണ്ണിൽ ഒരു കുസൃതി മിന്നിപ്പൊലിഞ്ഞു.
“ഹേയ്, അങ്ങനൊന്നൂല്ല. ഞാൻ ചുമ്മാ.” അവനൊന്നു പരുങ്ങി. എന്ത് ചോദിച്ചാലും വളഞ്ഞ മറുചോദ്യങ്ങളാണ്. പോലീസ് ബുദ്ധിയും ശീലവും താനൊരു പോലീസുകാരിയാണെന്ന തികഞ്ഞ ആത്മാഭിമാനവും നിറഞ്ഞു നിൽക്കുന്ന പെണ്ണ്. കാലക്കേടിന്, അറിയാതെ ഇന്നലെ രാത്രിയിലെ ഉറക്കം കിട്ടാത്ത ആ നശിച്ച സാഹചര്യത്തിൽ ഒന്ന് മുറിയിലേക്ക് നോക്കിപ്പോവുകയും ചെയ്തു.
“ഇന്നലെ രാത്രി എന്റെ എന്തൊക്കെ കണ്ടു, ഒളിഞ്ഞു നോക്കിയിട്ട്.?” അവൾ കൈകൾ മുലയുടെ താഴെയായി ചുറ്റിക്കെട്ടി മുഖം അൽപ്പം ഉയർത്തി കസേരയിൽ ചാരിയിരുന്നു ചോദിച്ചു. വാഹിദ് ഒരു ഞെട്ടലോടെ അവളെ നോക്കി. പൊടുന്നനെയുള്ള ആ ചോദ്യം അവൻ പ്രതീക്ഷിച്ചിരുന്നില്ല. കൈകളിൽ തിങ്ങി മനോഹരമായ രണ്ടു മുലപ്പന്തുകൾ മുന്നോട്ട് തള്ളി വസ്ത്രത്തിൽ നിറഞ്ഞു വീർത്ത് നിൽക്കുന്നു. മുലക്കണ്ണുകൾ കൂർത്തു വരാൻ തയ്യാറെടുക്കുന്നത് പോലെ ചെറുതായി തള്ളി നിൽക്കുന്നു. അവൻ വേഗം നോട്ടം മാറ്റി അവളുടെ മുഖത്തേക്ക് കണ്ണുകൾ തിരിച്ചു.
“ഒന്നും കണ്ടില്ല ല്ലോ. ഞാനിന്നലെ ഒട്ടും ഉറങ്ങിയില്ല, ആകപ്പാടെ പട്ടിയുടെ കരച്ചിലും നിദബ്ദതയും പിന്നെ കഴിഞ്ഞ ദിവസം മുഴുവൻ ചിലരൊക്കെ പറഞ്ഞു കേട്ട ഈ നാടിന്റെ ദുരൂഹതകളും ഒക്കെയായി എന്തൊക്കെയോ ആലോചിച്ചു കിടന്നു. നായയുടെ ശബ്ദം ഡിസ്റ്റർബ് ആയിതുടങ്ങിയപ്പോ മാഡത്തെ ഒന്ന് നോക്കിയതാ. അല്ലാതെ ഒളിഞ്ഞു നോക്കിയതല്ല.” അവൻ തന്റെ നിസ്സഹായത വ്യക്തമാക്കാൻ ശ്രമിച്ചു.
“ഓഹോ.. എന്നിട്ട് വസ്ത്രം എന്റെ തുടയോളം കേറിക്കിടന്നിരുന്നത് നിങ്ങൾ കണ്ടിരുന്നില്ലന്നാണോ പറഞ്ഞു വരുന്നത്. ഈ നിങ്ങളെ കുറിച്ചാണോ കിഷോർ സാർ പറഞ്ഞത്, ലോകത്ത് എനിക്ക് സ്വസ്ഥമായി ഉറങ്ങാൻ പറ്റിയ മനുഷ്യനെയാണ് കൂടെ വിടുന്നത് ന്ന്.?” അവൾ ചെറിയൊരു പരിഹാസം കലർന്ന സ്വരത്തിൽ അവന്റെ മുഖഭാവങ്ങളിലേക്ക് സൂക്ഷിച്ചു നോക്കിക്കൊണ്ട് ചോദിച്ചു.
“അവൻ അങ്ങിനെ പറഞ്ഞോ. അതൊന്നും എനിക്കറിയില്ലായിരുന്നു.” വാഹിദ് ആതിരയുടെ നോട്ടം നേരിടാൻ ബുദ്ധിമുട്ടിക്കൊണ്ട് പറഞ്ഞു.
“എന്റെ വസ്ത്രം അരയോളം കേറിക്കിടന്നു നൂൽമറ പോലും ഇല്ലാതെ കിടന്നിരുന്നത് കണ്ടോ ഇല്ലയോ എന്നാണ് ഞാൻ ചോദിച്ചത്.” അവളുടെ ശബ്ദം അൽപ്പം പരുഷമായി.
“ആഹ് കണ്ടിരുന്നു. ഏത് പുരുഷനും കൊതിച്ചു പോകുന്ന വണ്ണവും മാംസവും വെളുത്തു ചുവന്ന തിളങ്ങുന്ന ലക്ഷണമൊത്ത കാലാണെന്ന് മനസ്സിലാവുകയും ചെയ്തിരുന്നു. തുടയിലേക്കൊന്നും ഞാൻ നോക്കിയില്ല, കണ്ടതും ഇല്ല. നിങ്ങൾ ഉറങ്ങിക്കാണുമോ ന്ന് നോക്കാൻ ഒന്ന് അകത്തേക്ക് നോക്കിയപ്പോൾ അതൊന്ന് കൊണ്ടുപോയി. അതിനിപ്പോ ന്താ.” വാഹിദും അൽപ്പം കടുപ്പം കലർത്തിയ സ്വരത്തിൽ ഒറ്റയടിക്ക് പറഞ്ഞു നിർത്തി.
