കാഞ്ഞിരക്കുറ്റി – 3 25

കേട്ട കഥകളെല്ലാം വെറും കേട്ടുകേൾവികൾ മാത്രമല്ല എന്തോ അജ്ഞാതമായ ഒരു അവ്യക്തമായ സാന്നിധ്യം ഈ പ്രദേശത്തിന്റെ മൂകതയുടെ മുകളിൽ പൊതിഞ്ഞു കിടക്കുന്നുണ്ടെന്ന് മനസ്സിലായി.

അതിന് പിന്നിൽ ഗ്രാമീണരുടെ വിശ്വാസങ്ങളെ ന്യായീകരിക്കുന്ന അമാനുഷിക സാനിധ്യമാണോ അതല്ല ഏതെങ്കിലും ക്രിമിനലിന്റെ വിദഗ്ദമായ കുറ്റകൃത്യങ്ങളാണോ എന്ന രണ്ടു ചോദ്യങ്ങൾ ആ പെണ്ണിന്റെ മാറിൽ തുറിച്ചു നിന്ന വെണ്ണക്കൽ നിറമുള്ള മുലകൾ പോലെ മുഴച്ചു നിൽക്കുന്നുണ്ട്.

 

തന്നെ റോഡിലെ വിജനതയിൽ നിന്ന് വലിച്ചു കൂട്ടിക്കൊണ്ടുവന്ന ആതിര വീട്ടിലേക്ക് ചാടിക്കയറി ഗ്രിൽസും അകത്തേക്ക് വാതിലും അടച്ചു നേരെ തന്റെ ബെഡിൽ വന്നിരിക്കുകയായിരുന്നു.

അവൾ അടിമുടി വിറക്കുന്നുണ്ടായിരുന്നു. ആത്മധൈര്യം ചോർന്നുപോയ ഒരു യുവതിയുടെ നിഷ്കളങ്കമായ ഭയന്നു ചൂളിയ മുഖം വല്ലാത്തൊരു അഴകാണ്. പെണ്ണുങ്ങൾ എന്തൊരു വിസ്മയമാണ്. അനാവശ്യമായ പൊങ്ങച്ചവും അഹങ്കാരവും അഭിനയിച്ചു മൂടിവെക്കുന്ന ആ മായാ സൗന്ദര്യം ഇതുപോലെ അഴിഞ്ഞുവീഴുമ്പോൾ ഏതു മഹർഷിയും കാമഭ്രാന്തനായി പോകും.

 

“ഇങ്ങോട്ട് വരൂ ന്നെ. ഇവിടെ ഇരുന്നോ, വാതിൽക്കൽ നിൽക്കണ്ട.” ആതിര പതിഞ്ഞ ശബ്ദത്തിൽ സ്വകാര്യം പോലെ പറഞ്ഞപ്പോൾ വാഹിദ് ഊറിവന്ന പുഞ്ചിരി ഒളിപ്പിക്കാൻ ശ്രമിച്ചുകൊണ്ട് കട്ടിലിന്റെ അടുത്തേക്ക് ചെന്നു. കടും ചുവപ്പുള്ള നേരിയ നൈറ്റി ചൂടുപിടിച്ചു വിയർത്ത ശരീരത്തിൽ ഒട്ടിച്ചേർന്നു കിടന്നു.

കിടക്കയിൽ ഭാരം താങ്ങിയ ചന്തിയിൽ നിന്ന് വണ്ണമുള്ള തുടയുടെ അവസാനം വരെ, കൽമുട്ടിന്റെ മടക്കുവരെ ആ വസ്ത്രം വലിഞ്ഞു മുറുകി അവളുടെ ശരീരത്തിന്റെ സ്ത്രീസമ്പത്ത് വെളിവാക്കിക്കുന്നുണ്ടായിരുന്നു.

വീർത്ത് ശ്വാസം മുട്ടുന്നതുപോലെ വിങ്ങി നിൽക്കുന്ന മനോഹരമായി തള്ളി നിൽക്കുന്ന മുലയിൽ നിന്ന് ഒട്ടും ചാടിയിട്ടില്ലാത്ത വയറിൽ ഒട്ടിച്ചേർന്നു വസ്ത്രം നാഭിയിലൂടെ തുടയുടെ ഇടുക്കിലേക്ക് ഉൾവലിഞ്ഞു നിൽക്കുന്നു. വെളുത്തു മിനുത്ത കണ്ണങ്കാൽ നഗ്നമായി റൂമിലെ ലൈറ്റിന്റെ പ്രതിഫലനത്തിൽ തിളങ്ങുന്നത് പോലെ തോന്നിച്ചു.

 

“ഇങ്ങനെ പേടിച്ചാലോ. എന്താണ് ഇവിടെ സംഭവിക്കുന്നത് എന്ന് അന്വേഷിക്കാൻ അല്ലെ മാഡം ഇങ്ങോട്ട് വന്നിരിക്കുന്നത്. അപ്പൊ യാഥാർഥ്യം അന്വേഷിച്ചു പോവുകയല്ലേ വേണ്ടത്.” വാഹിദ് അവളുടെ അടുത്തേക്കിരുന്നിട്ട് പറഞ്ഞു.

 

“എനിക്ക് എന്തോ ധൈര്യം ചോർന്നു പോകുന്നത് പോലെ. ആദ്യമായിട്ടാണ് ഇങ്ങനെ ഒരിടത്തു താമസിച്ചു കേസ് അന്വേഷിക്കുന്നത്. ഇവിടെയാണെങ്കിൽ എല്ലാം ദുരൂഹവും അബ്നോർമലും.” അവൾ നിസ്സഹായതയോടെ പറഞ്ഞു.

 

“സാരമില്ല, നമുക്കിപ്പോ കാര്യങ്ങളുടെ റിയാലിറ്റി മനസ്സിലായില്ലേ. ഇവിടെ നടന്ന മിസ്സിംഗ്‌ കേസുകൾ ഫേക്ക് അല്ല, സംതിങ് റോങ്ങ് ഹാപ്പെനിംഗ് എന്ന് ഉറപ്പായില്ലേ. അതൊരു നല്ല തുടക്കമല്ലേ.” വാഹിദ് അവളെ ഉത്സാഹപെടുത്താൻ ശ്രമിച്ചു.

അവൾ മറുപടി പറയാതെ അവനെ നോക്കിയിരുന്നിട്ട് അവൻ പറഞ്ഞത് ശരിവെക്കുന്നതുപോലെ, എന്തോ ആലോചിച്ചുകൊണ്ട് തലയിളക്കികൊണ്ടിരുന്നു.

 

“ആദ്യം മാഡം പോയി ഉറങ്ങാൻ നോക്ക്. ബാക്കിയൊക്കെ നാളെ നേരം വെളുത്തിട്ട്.” അവൻ അവളെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നതുപോലെ ചുമലിൽ തട്ടിക്കൊണ്ടു പറഞ്ഞു. എന്നിട്ടും എഴുന്നേറ്റ് പോകാതെ അതേ ഇരിപ്പ് തുടർന്ന ആതിരയെ അവൻ ഉന്തിത്തള്ളി എഴുന്നേൽപ്പിച്ചു റൂമിലേക്ക് തള്ളിവിട്ടു.

അവൻ മൊബൈൽ എടുത്ത് കിഷോറിനു നടന്ന സംഭവങ്ങൾ വിശദമാക്കി ഒരു മെസ്സേജ് അയച്ചിട്ട് കിടക്കയിലേക്ക് വലിഞ്ഞുകയറി നെറ്റിയിൽ കൈവച്ചു മലർന്നു കിടന്നു. പെട്ടന്ന് ഫോണിൽ മെസ്സേജ് വരുന്ന ടോൺ കേട്ടപ്പോൾ കിഷോറിന്റെ റിപ്ലൈ ആയിരിക്കുമെന്ന് കരുതി എടുത്ത് നോക്കിയപ്പോൾ കണ്ടത് രമ്യയുടെ വോയിസ്‌ മെസ്സേജ്.

 

ദുബായ് നഗരത്തിന്റെ സൗണ്ട്പ്രൂഫ് ഫ്ലാറ്റിൽ മേഘപ്പാളിപോലെ പൂണ്ടുപോകുന്ന കിടക്കയിൽ അവളുടെ ചൂടുള്ള യുവത്വത്തിൽ തളർന്നു കിടന്നിരുന്നത് അവന്റെ ഓർമ്മയിൽ തെളിഞ്ഞു. തന്നോട് ഒട്ടും പ്രണയമില്ലാതെ, എന്നാൽ എത്ര പെൺകുട്ടികൾ പ്രണയിച്ചാലും അവർക്ക് കൊടുക്കുന്ന അതേ സുഖം തനിക്കും കിട്ടണമെന്ന് പിടിവാശിയുള്ള കൂട്ടുകാരി.

Leave a Reply

Your email address will not be published. Required fields are marked *