മാളവിക: (ദേഷ്യത്തോടെ) “വേണ്ട… എനിക്ക് ഇങ്ങോട്ട് ഒറ്റയ്ക്ക് വരാൻ അറിയാമെങ്കിൽ ഒറ്റയ്ക്ക് പോകാനും അറിയാം. എന്റെ ബാഗ് എടുത്തു തന്നാൽ മതി.”
വിനോദ് സാർ അവളെ ഒന്ന് സമാധാനിപ്പിക്കാൻ വേണ്ടി അരികിലേക്ക് വന്ന് കെട്ടിപ്പിടിക്കാൻ ആഞ്ഞു. പക്ഷേ അവൾ അദ്ദേഹത്തെ ആഞ്ഞു തള്ളി മാറ്റി.
മാളവിക: “എന്നെ തൊടണ്ട! എന്റെ ബാഗ് മര്യാദയ്ക്ക് എടുത്തു തരുന്നുണ്ടോ ഇല്ലയോ? എനിക്ക് ഇപ്പോൾ തന്നെ പോകണം!”
അവളുടെ ആ രൗദ്രഭാവം കണ്ടപ്പോൾ വിനോദ് സാർ ഒന്ന് പതറി. അവൾ അടുക്കള വശത്ത് നിന്നും വീടിന്റെ മുൻഭാഗത്തേക്ക് നടന്നു. വിനോദ് സാർ അകത്തു പോയി അവളുടെ ബാഗുമായി സിറ്റൗട്ടിലേക്ക് വന്നു. അവൾ പിടിച്ചു പറിക്കുന്നത് പോലെ ബാഗ് വാങ്ങി ഗേറ്റിന് പുറത്തേക്ക് നടന്നു.
വിനോദ് സാർ: “മാളവിക… നിൽക്കൂ, ഞാൻ വണ്ടിയുടെ താക്കോൽ എടുത്തിട്ട് വരാം.”
അദ്ദേഹം താക്കോൽ എടുക്കാൻ അകത്തേക്ക് ഓടിയപ്പോഴേക്കും മാളവിക റോഡിലേക്ക് ഇറങ്ങി നടന്നു തുടങ്ങിയിരുന്നു. തന്നെ തള്ളിക്കളഞ്ഞ വിനോദ് സാറിനോടുള്ള ദേഷ്യവും, അപമാനിതയായെന്ന തോന്നലും അവളുടെ ഉള്ളിൽ പുകയുന്നുണ്ടായിരുന്നു. അവളുടെ ആ വെള്ള ഷിഫോൺ സാരി കാറ്റിൽ പാറിപ്പറന്നു.അവൾ റോഡിലൂടെ വേഗത്തിൽ നടന്നു. വിനോദ് സാർ കാറുമായി വന്ന് അവളുടെ അരികിൽ നിർത്തി.
”മാളവിക… കേറൂ, ഞാൻ കൊണ്ടുവിടാം,” അദ്ദേഹം താഴ്മയോടെ പറഞ്ഞു.
എന്നാൽ അവൾ അദ്ദേഹത്തെ ഒന്ന് തിരിഞ്ഞുപോലും നോക്കിയില്ല. ഒരു ഓട്ടോറിക്ഷ കൈകാട്ടി നിർത്തി അവൾ അതിൽ കയറി. വിനോദ് സാർ നിസ്സഹായനായി നോക്കി നിൽക്കെ ഓട്ടോ വേഗത്തിൽ മുന്നോട്ട് കുതിച്ചു. വീട്ടുപടിക്കൽ എത്തിയപ്പോൾ അവൾ ബാഗിൽ നിന്നും ഒരു ഇരുനൂറിന്റെ നോട്ട് എടുത്ത് ഓട്ടോക്കാരന് നൽകി. നൂറു രൂപയായിരുന്നു ചാർജ്.
”ബാലൻസ് തരാം മോളെ…” ഓട്ടോക്കാരൻ ചില്ലറ തപ്പുന്നതിനിടയിൽ അവൾ ദേഷ്യത്തോടെ വിളിച്ചു പറഞ്ഞു.
”ബാലൻസ് ചേട്ടൻ എടുത്തോ… എനിക്ക് തിരക്കുണ്ട്!”
അവൾ വേഗം ഗേറ്റ് കടന്ന് ഉള്ളിലേക്ക് ചെന്നു. വീട് പൂട്ടിയിരിക്കുകയായിരുന്നു. അച്ഛനെ ഉച്ചത്തിൽ വിളിച്ചെങ്കിലും മറുപടിയുണ്ടായില്ല. അവൾ ദേഷ്യത്തോടെ ഫോണെടുത്തു അച്ഛനെ വിളിച്ചു.
”അച്ഛാ… താക്കോൽ എവിടെയാ? ഞാൻ ഇവിടെ വെയിലത്ത് നിൽക്കുകയാണ്!” അവൾ ഒച്ചയിട്ടു.
അച്ഛൻ താക്കോൽ ജനാലയുടെ അരികിൽ വെച്ചിട്ടുണ്ടെന്ന് പറഞ്ഞതും അവൾ അത് തപ്പിപ്പിടിച്ച് വാതിൽ തുറന്ന് അകത്തേക്ക് കയറി. മുറിക്കുള്ളിലെ ചൂട് അവളുടെ കാമത്തെ കൂടുതൽ ജ്വലിപ്പിച്ചു. വിനോദ് സാർ അപൂർണ്ണമാക്കി നിർത്തിയ ആ ലഹരി അവളുടെ രക്തത്തിൽ തിളച്ചു മറിയുകയായിരുന്നു. എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിൽ അവൾ തന്റെ സാരി വലിച്ചെറിഞ്ഞു. ഇപ്പോൾ വെളുത്ത ബ്ലൗസും വെള്ള പാവാടയും മാത്രമാണ് അവളുടെ ശരീരത്തിലുള്ളത്. കട്ടി കുറഞ്ഞ ബ്ലൗസിനുള്ളിലൂടെ അവളുടെ വെള്ള ബ്രായുടെ വടിവുകൾ ആർത്തിയോടെ പുറത്തേക്ക് തള്ളി നിൽക്കുന്നു.
അടുക്കളയിലേക്ക് നടന്ന അവൾ അവിടെയുള്ള പച്ചക്കറി കൊണ്ട്തീ തന്റെ കാമം തിർക്കാൻ നോക്കുമ്പോളാണ് . അപ്പോഴാണ് മുറ്റത്ത് നിന്നും ഒരു വിളി കേട്ടത്.
”അമ്മേ… ആരെങ്കിലും ഉണ്ടോ? പഴയ പ്ലാസ്റ്റിക്കും കുപ്പിയുമൊക്കെ ഉണ്ടോ?”
19 വയസ്സ് മാത്രം തോന്നിക്കുന്ന, മെലിഞ്ഞ ഒരു ആക്രിക്കാരൻ പയ്യനായിരുന്നു അത്. വിയർപ്പിൽ കുതിർന്ന മുഷിഞ്ഞ ഒരു ഇന്നർ ബനിയനും കറുത്ത ട്രാക്ക് പാൻ്റുമായിരുന്നു അവന്റെ വേഷം.
”എന്താടാ നിനക്ക് വേണ്ടത്? മര്യാദയ്ക്ക് ഇവിടുന്ന് ഇറങ്ങി പോകുന്നുണ്ടോ?” മാളവിക ദേഷ്യത്തോടെ ഉമ്മറത്തേക്ക് ഇറങ്ങി വന്നു.
ആ പയ്യൻ അവളുടെ രൂപം കണ്ട് ഒരു നിമിഷം സ്തംഭിച്ചു പോയി. ബ്ലൗസും പാവാടയും മാത്രം ധരിച്ച്, അഴിഞ്ഞു വീണ മുടിയുമായി നിൽക്കുന്ന മാളവികയുടെ ആ വന്യമായ രൂപം അവൻ പേടിയോടെ നോക്കി.
”ചേച്ചി… കുടിക്കാൻ അല്പം വെള്ളം തരുമോ? നല്ല ദാഹം…” അവൻ വിറയ്ക്കുന്ന സ്വരത്തിൽ ചോദിച്ചു.
