അത്രയും പെട്ടെന്ന് ഉൾക്കൊള്ളാൻ പറ്റുന്ന ഒരു കാര്യമായിരുന്നില്ലല്ലോ അത്.
ഞാൻ അവൾക്ക് ആശ്വാസം നൽകാനെന്നോണം അവളുടെ മുടിയിഴകളിൽ തലോടിക്കൊണ്ട് പതുക്കെ പറഞ്ഞു:
“എടി, ചേട്ടൻ മനപ്പൂർവം ചെയ്തതല്ലല്ലോ, കൈ തട്ടിപ്പോയതല്ലേ… നീ അതൊന്നും ഓർത്ത് വിഷമിക്കുകയോ വല്ലായ്മ വിചാരിക്കുകയോ ഒന്നും ചെയ്യരുത് കേട്ടോ.”
അതുകേട്ട് ഹൻസിബ എന്റെ നെഞ്ചിൽ മുഖം ഉരസിക്കൊണ്ട് പതുക്കെ മന്ത്രിച്ചു:
“ആയിക്കോട്ടെ… എനിക്കറിയാം ചേട്ടൻ മനപ്പൂർവം ചെയ്തതല്ലെന്ന്…”
ഞാൻ അല്പം ഒരു കള്ളച്ചിരിയോടെ രാമേന്ദ്രേട്ടനോട് പറഞ്ഞു:
“ആ പിന്നെ… ഇപ്പൊ ഇത് ആദ്യമായിട്ടൊന്നുമല്ലല്ലോ, കഴിഞ്ഞ ദിവസവും ചേട്ടൻ ചെറുതായിട്ടൊക്കെ കണ്ടതല്ലേ! അപ്പൊ പിന്നെ ഇതിപ്പോ പുതിയൊരു കാര്യമല്ലല്ലോ ചേട്ടാ…”
അതുകേട്ട് രാമേന്ദ്രേട്ടൻ അപ്പുറത്തുനിന്ന് അല്പം വെപ്രാളത്തോടെയും നാണത്തോടെയും പറഞ്ഞു:
“അല്ല… അന്ന് അങ്ങനെയാണെങ്കിലും… എങ്കിലും ഇന്ന് ഇങ്ങനെ പെട്ടെന്ന് കാണുന്നത്…”
ഞാൻ ഉടനെ അദ്ദേഹത്തിന്റെ വാക്ക് മുഴുമിപ്പിക്കാതെ പറഞ്ഞു:
“അതുകൊണ്ട് കുഴപ്പമൊന്നുമില്ല ചേട്ടാ, മനപ്പൂർവം അല്ലല്ലോ,
പിന്നെ സാരമില്ല!”ചേട്ടന് വെപ്രാളത്തോടെ പറയുന്നത് കേട്ട് ഹൻസിബയും അപ്പുറത്തേക്ക് കേൾക്കത്തക്കവണ്ണം വളരെ ശാന്തമായ
ശബ്ദത്തിൽ പറഞ്ഞു:
“കുഴപ്പമില്ല ചേട്ടാ… ഞാൻ അതൊന്നും വേറെ രീതിയിലോ തെറ്റായോ ഒന്നും വിചാരിക്കുന്നില്ല. ചേട്ടൻ അതോർത്ത് ടെൻഷൻ അടിക്കേണ്ടട്ടോ.. അറിയാതെ അല്ലെ…”
കുറച്ചുനേരം മുറിയിൽ ആരുടെയും സംസാരമില്ലാതെ ഞങ്ങളുടെ എല്ലാവരുടെയും കിതപ്പ് മാത്രം മുഴങ്ങിനിന്നു. അല്പനേരത്തെ ആ നിശബ്ദതയ്ക്ക് ശേഷം, രാമേന്ദ്രേട്ടൻ തന്റെ മുണ്ടുകൊണ്ട് ശരീരം തുടച്ചുകൊണ്ട് ഒരല്പം നാണത്തോടെയും എന്നാൽ ആശ്വാസത്തോടെയും പതുക്കെ പറഞ്ഞു:
“ഉഫ്… സത്യം പറഞ്ഞാൽ എന്റെ ജീവിതത്തിൽ ഇതുപോലെ ഒരനുഭവം എനിക്ക് ഉണ്ടായിട്ടില്ല… നിങ്ങളോടൊപ്പം ഇങ്ങനെ തുറന്ന് സംസാരിച്ചും, നിങ്ങളുടെ ഒച്ച കേട്ടും ഞാൻ… എന്ത് പറയുമെന്നറിയില്ല,
എനിക്ക് വല്ലാത്തൊരു സുഖം തോന്നുണ്ട്…”
അതുകേട്ട് ഞാൻ ഹൻസിബയുടെ മുടിയിലൂടെ തലോടിക്കൊണ്ട്, ചെറുചിരിയോടെ അപ്പുറത്തേക്ക് നോക്കി മറുപടി നൽകി:
“അതിൽ എന്താ ചേട്ടാ? നമ്മൾ തമ്മിൽ എന്തിനാണ് ഒരു മറ? ചേട്ടന് ഇനിയും ഇത്തരം ആഗ്രഹങ്ങൾ തോന്നുമ്പോൾ ഒരു മടിയും കൂടാതെ നമ്മളോട് തുറന്നുപറഞ്ഞോളൂ…”
ഞാൻ രാമേന്ദ്രേട്ടനോട് സംസാരിച്ചു കഴിഞ്ഞതും, ഹൻസിബ എന്റെ നെഞ്ചിൽ നിന്ന് മുഖം ഉയർത്തി, ലഹരിയുടെയും തളർച്ചയുടെയും ആഴത്തിൽ കണ്ണ് തുറന്ന് പതുക്കെ പറഞ്ഞു:
“ഇക്കാ… ചേട്ടനോട് ഇങ്ങനെയൊക്കെ സംസാരിച്ചു കഴിയുമ്പോഴും, ആ സൗണ്ട് കേട്ട് ചേട്ടന് ഇങ്ങനെ ചെയ്യുമ്പോഴും… എനിക്ക് എന്തോ വല്ലാത്തൊരു വയ്യായ്കയാണ് ഫീൽ ആകുന്നത്.
ശരീരം മുഴുവൻ ഒരുതരം തരിപ്പും തളർച്ചയും കയറുന്നു…”
അതുകേട്ട് ഞാൻ ഹൻസിബയുടെ വിയർത്ത കവിളിലൂടെ തലോടിക്കൊണ്ട്, പുഞ്ചിരിച്ചുകൊണ്ട് അവളോട് പറഞ്ഞു:
“ശരിയാണ് മോളെ… ചേട്ടൻ പറഞ്ഞതും നമ്മൾ ഇവിടെ ചെയ്തതും ഒക്കെ ആലോചിക്കുമ്പോൾ
ആർക്കായാലും ഇങ്ങനെയൊക്കെ തന്നെ തോന്നും. അത്രത്തോളം തീവ്രമല്ലേ ആ മൂഡ്?
അതുകൊണ്ടാണ് നിനക്ക് അങ്ങനെ വയ്യായ്ക പോലെ തോന്നുന്നത്…”
അപ്പുറത്തെ കട്ടിലിൽ കിടന്ന് തന്റെ മുണ്ടൊക്കെ ശരിയാക്കിക്കൊണ്ട് രാമേന്ദ്രേട്ടൻ ഒരു ചെറുപുഞ്ചിരിയോടെ പറഞ്ഞു:
“അതെടാ… നിങ്ങളും ഇതുപോലെ ഒപ്പൺ ആയിട്ട് സംസാരിക്കുമ്പോൾ, ഇവിടെയിരുന്ന് അത് കേൾക്കുന്ന എനിക്കും ഇതേ ഫീലിംഗ് തന്നെയാണ്. വല്ലാത്തൊരു ലഹരിയാണ് ഇതൊക്കെ…”
രാമേന്ദ്രേട്ടൻ അല്പം കൂടെ തിരിഞ്ഞു
കിടന്നുകൊണ്ട്, മനസ്സിലെ ചെറിയൊരു ആശങ്കയോടെ പതുക്കെ ചോദിച്ചു:
“അതല്ല… ഇപ്പോൾ ഈ രാത്രിയിൽ ഇങ്ങനെയൊക്കെ കാര്യങ്ങൾ നടന്നതുകൊണ്ട്, നമ്മുടെ ഈ ബന്ധത്തിലോ സൗഹൃദത്തിലോ വല്ല കുഴപ്പവും വരുമോടാ? നമ്മൾ തമ്മിലുള്ള ഈ കാരൃങൾ ഒക്കെ പുറത്തറിയുമോ എന്നൊരു ചെറിയ പേടി എനിക്കില്ലാതില്ല…”
