ശാലീനി ചേച്ചി: വിധി വരച്ച വഴികൾ – 1 29

“അല്ല, ജോലി എന്തെങ്കിലും വന്നാൽ എനിക്ക് പറയേണ്ടേ? ചേച്ചി മൊബൈൽ നമ്പർ തരൂ, ഞാൻ നല്ലതൊന്ന് വന്നാൽ പറയാം.” ഞാൻ എൻ്റെ ആഗ്രഹം മറച്ചുവെച്ചില്ല.

ചേച്ചി എന്നെയൊന്നു നോക്കി, ആ കണ്ണുകളിൽ നിഗൂഢമായൊരർത്ഥം. എന്നിട്ട് അരയിൽ തിരുകി വെച്ച ഫോണെടുത്ത് എൻ്റെ നേരെ നീട്ടി.

“നിൻ്റെ പേര് അടിച്ച് നമ്പർ സേവാക്കു. എനിക്ക് ഇതിൽ ടൈപ്പ് ചെയ്യാൻ പാടാണ്.” അവരുടെ വാക്കുകളിൽ ചെറിയൊരു പരിഭവം.

ചിലപ്പോൾ എനിക്ക് നമ്പർ തരാൻ മടിയുള്ളതുകൊണ്ടായിരിക്കും എൻ്റെ നമ്പർ ചോദിച്ചത് എന്ന് ഞാൻ വിചാരിച്ചു. എന്തായാലും നമ്പർ കൊടുത്ത് പെട്ടെന്ന് അവിടെനിന്ന് സ്ഥലം വിടാമെന്ന് ഓർത്ത് ഞാൻ ഫോൺ വാങ്ങി.

ഒരു സാംസങ് കീപാഡ് ഫോണായിരുന്നു അത്. അരയിൽ അലിഞ്ഞുചേർന്ന ഫോൺ ആയതുകൊണ്ടാവാം, നേർത്ത വിയർപ്പിൽ നനഞ്ഞ്, ഒരുതരം സുഖകരമായ ചൂട് ഫോണിൽ ചേർന്നുനിന്നു. ആ ചൂട് എൻ്റെ വിരൽത്തുമ്പിലൂടെ എന്നിലേക്ക് പടർന്നു. ഞാൻ ജീൻസിൽ ആ ഫോൺ മൃദുവായി തുടച്ചു, എൻ്റെ നമ്പർ അതിൽ ചേർത്ത ശേഷം തിരികെ നൽകി. “എന്ന ശരി ചേച്ചി,” എന്ന് പറഞ്ഞ് ഞാൻ അവിടെനിന്ന് ഇറങ്ങി.

വീട്ടിലെത്തിയിട്ടും, മനസ്സിൽ ഒരുതരം അസ്വസ്ഥത കൂടുകെട്ടിയിരുന്നു. “തിരികെ അവിടെ ചെന്നത് മോശമായി പോയോ?” “നമ്പർ ചോദിച്ചത് അവർക്ക് ഇഷ്ടപ്പെട്ടിട്ടുണ്ടാകുമോ?” ആ ചിന്തകൾ മനസ്സിൽ ഒരു നിഴൽ പോലെ പിന്തുടർന്നുകൊണ്ടേയിരുന്നു. എൻ്റെ ശരീരത്തിലും മനസ്സിലും ഒരുതരം പ്രലോഭനം അലതല്ലി.

ഇനി വിളിക്കണമെങ്കിൽ അവർ വിളിക്കട്ടെ എന്ന് ഞാൻ മനസ്സിലുറപ്പിച്ചു; വഴിയിൽ വെച്ച് കണ്ടാൽ പോലും ഞാനായി സംസാരിക്കില്ലെന്നും ഉള്ളിൻ്റെയുള്ളിൽ പ്രതിജ്ഞയെടുത്തു. പക്ഷേ, ആ നിമിഷങ്ങൾ എൻ്റെ മനസ്സിൽ മായാതെ നിന്നു.

അത്താഴം കഴിഞ്ഞ്, മൊബൈലിൽ ഏറെ നേരം സമയം ചെലവഴിച്ചതിന് ശേഷം, പതിവിലും നേരത്തെ ഞാൻ ഉറങ്ങാൻ കിടന്നു. സാധാരണയായി അർദ്ധരാത്രിയോ അതിലേറെയോ ആകുമ്പോഴാണ് ഉറങ്ങാറുള്ളതെങ്കിൽ, ഇന്ന് പത്തരയോടെ തന്നെ കിടക്കയിൽ എത്തി. ഉറക്കത്തിന് മുൻപ്, പ്രത്യേകിച്ച് മനസ്സ് അസ്വസ്ഥമാകുമ്പോൾ, ഒരു വാണം വിടുന്നത് എൻ്റെ പതിവാണ്. അത് ഒരു ആശ്വാസം കൂടിയാണ്. VPN ഓൺ ചെയ്ത്, പോൺ സൈറ്റുകളിൽ കയറി, ‘മല്ലു’, ‘ഇന്ത്യൻ’, ‘ഹോംമെയ്ഡ്’ എന്നെല്ലാം തിരഞ്ഞു. എൻ്റെ ഇഷ്ടം നാടൻ വീഡിയോകളോടായിരുന്നു. പക്ഷേ, ഇന്ന് ഒരു പ്രത്യേക രൂപം എൻ്റെ മനസ്സിൽ നിഴൽപോലെ തങ്ങിനിന്നു. ആ രൂപത്തെ മനസ്സിൽ നിന്ന് മാറ്റാൻ ശ്രമിച്ചുകൊണ്ട് ഞാൻ ഫോൺ മാറ്റി വെച്ച് ഉറങ്ങാൻ ശ്രമിച്ചു.

അപ്പോഴാണ് ആ അജ്ഞാത നമ്പറിൽ നിന്ന് ഒരു കോൾ വന്നത്. ഞാൻ ഞെട്ടി ഫോണെടുത്തു. “ഹലോ?” ഫോണിൻ്റെ അങ്ങേത്തലക്കൽ നിന്ന് ഒരു സ്ത്രീ , “ഹലോ, വൈശാഖ് അല്ലേ?”

ഞാൻ കട്ടിലിൽ നിന്ന് ചാടി എഴുന്നേറ്റു. എൻ്റെ നെഞ്ചിൽ ഹൃദയം ഒരു കൊടുങ്കാറ്റിൽ അകപ്പെട്ട കപ്പൽ പോലെ ശക്തിയായി ഇടിച്ചു. ഈ സമയത്ത്, ഒരു കോൾ ഞാൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. ചേച്ചിക്ക് ഈ രാത്രിയിൽ ഫോൺ വിളികളൊക്കെ ഉണ്ടാകുമോ എന്ന് എൻ്റെ മനസ്സിലൂടെ ഒരു മിന്നൽ പോലെ കടന്നുപോയി.

ചുണ്ടുകൾ വരണ്ടു, തുടയിലെ വിയർപ്പുകണങ്ങളെ അവഗണിച്ച്, ഞാൻ പതിഞ്ഞ സ്വരത്തിൽ ചോദിച്ചു: “ശാലിനി ചേച്ചിയാണോ?” “അതെ, ഉറങ്ങിയോ?” അവരുടെ ശബ്ദത്തിൽ നേരിയൊരു കുസൃതി ഒളിഞ്ഞിരിപ്പുണ്ടോ? “ഇല്ല, ഉറങ്ങാൻ കുറച്ചുകൂടി സമയമെടുക്കും,” ഞാൻ ഒട്ടും പ്രതീക്ഷിക്കാതെ പറഞ്ഞു. “ഫോൺ നോക്കി കിടപ്പായിരിക്കും, അല്ലേ?” അവരുടെ ചോദ്യത്തിൽ ഒരു ചിരിയുടെ നിഴൽ. “അതെ, അങ്ങനെ കിടന്നാൽ പെട്ടെന്ന് ഉറങ്ങിപ്പോകും.” ഞാൻ സ്വയം ന്യായീകരിച്ചു. “ഇവിടെ ഒരാളുണ്ട് (മോൻ ), കിടക്കുന്നതിന് മുൻപ് ഫോൺ നോക്കാതെ ഉറങ്ങാൻ പറ്റില്ല. എല്ലാ ദിവസവും ഞങ്ങൾ തമ്മിൽ വഴക്കാണ് അതിൻ്റെ പേരിൽ…” അവർ ചിരിച്ചു. “അല്ല, എന്താ വിളിച്ചത്?” ഞാൻ ആകാംഷയോടെ ചോദിച്ചു. “നീ ഇന്ന് എൻ്റെ നമ്പർ വാങ്ങാൻ വന്നിട്ട് വാങ്ങിയില്ലല്ലോ?” ശരിയാണല്ലോ, ഞാൻ എൻ്റെ നമ്പർ കൊടുക്കുകയല്ലാതെ അവരുടെ നമ്പർ വാങ്ങിയിരുന്നില്ല. “ഞാൻ രണ്ടാമത് വന്നതുകൊണ്ടായിരുന്നല്ലോ ചേച്ചിക്ക് ഇപ്പോൾ എന്നെ വിളിക്കാൻ പറ്റിയത്,” ഞാൻ ഒരു ചിരിയോടെ പറഞ്ഞു. “ഇത്ര പെട്ടെന്ന് വിളിക്കേണ്ടി വരുമെന്ന് ഓർത്തില്ല.” അവരുടെ വാക്കുകളിൽ ചെറിയൊരു നിസ്സഹായത. “എന്തുപറ്റി?” ഞാൻ അന്വേഷിച്ചു. “മോനേ, ഞാൻ പറഞ്ഞില്ലേ നിന്റെ ഓഫീസിനടുത്തുള്ള ഒരു പ്രായമായ അമ്മച്ചിയെ നോക്കുന്ന കാര്യം?” “അതെ, പറഞ്ഞു.” “ആ അമ്മച്ചിയെ അടുത്ത മാസം കോട്ടയത്തേക്ക് കൊണ്ടുപോവുകയാണത്രേ, അവരുടെ ഇളയ മകൻ്റെ വീട്ടിലേക്ക്.” “അയ്യോ, അപ്പോൾ ആ ജോലി പോകുമല്ലോ?” . “പാവം അമ്മയായിരുന്നു, നല്ല വീട്ടുകാരും. ശമ്പളം കൂടാതെ കണ്ടറിഞ്ഞ് സഹായിക്കുന്ന കൂട്ടത്തിലായിരുന്നു അവർ.” “അപ്പോൾ ഇനി എന്തുചെയ്യും?” “മോൻ്റെ പരിചയത്തിൽ ആരെങ്കിലും ഉണ്ടാവുമോ, ഓഫീസിലൊക്കെ ക്ലീനിങ് ആളുകളെ വേണ്ടി വരുമോ?”

Leave a Reply

Your email address will not be published. Required fields are marked *