നാട്ടിൽ വന്നതാണ്. കൃഷ്ണദാസിനോട് അവൻ അവിടെ പഠിക്കാനുള്ള ഏർപ്പാട്ടു ശരിയാക്കാം എന്ന് ഉറപ്പു നൽകി തിരികെ പോയി. മേനോനും അതിനോട് താല്പര്യമായിരുന്നു.
മകൻ ലണ്ടനിൽ പോയി പഠിച്ചു വന്നാൽ ഉയർന്ന തറവാട്ടിൽ നിന്നും അവനു സംബന്ധവും മറ്റു അഭിവൃധികളും അയാൾ മനസ്സിൽ കണ്ടു. ഇൻഗ്ലണ്ടിലെ ഒരു കോളേജിൽ അഡ്‌മിഷനും സ്റ്റുഡന്റ് വിസയും ശരിയായപ്പോൾ തന്നെ അവൻ വീട് വിട്ടിറങ്ങി. ലണ്ടനിലെ ഹീത്രോ എയർപോർട്ടിൽ വിമാനം ഇറങ്ങാനുള്ള അന്നൗൺസ്‌മെന്റ് കേട്ടപ്പോളാണ് കൃഷ്ണദാസ് ഓർമകളിൽ നിന്നും തിരിച്ചു വന്നത്. എയർപോർട്ടിൽ ജോൺ അവനെ കാത്തു നിൽപ്പുണ്ടായിരുന്നു. ഇന്ഗ്ലണ്ടിലെ മരം കോച്ചുന്ന തണുപ്പും പൊടി മഴയും കൃഷ്ണദാസിന് പുതുമയായിരുന്നു. ജോൺ: അവസാനം നീ എത്തി അല്ലേ. ഞാൻ വിചാരിച്ചു അവസാന നിമിഷം നീ കാലു മാറുമെന്ന്. കൃഷ്ണദാസ്: എടാ, അവിടുന്ന് എങ്ങനെയെങ്കിലും രക്ഷപ്പെട്ടാ മതി എന്നായിരുന്നു എനിക്ക്. ഇനി ഏതായാലും ഇവിടെത്തന്നെ. ജോൺ: ശരി ശരി, വേഗം പോകാം. അമ്മയും അപ്പനും വീട്ടിൽ കാത്തിരുപ്പുണ്ട്. നിനക്ക് നല്ല വിശപ്പ് കാണുമല്ലോ? കൃഷ്ണദാസ്: ഉണ്ട് മോനെ, നല്ല ഉറക്കവും വരുന്നുണ്ട്. പക്ഷെ ആദ്യം ഒന്ന് നന്നായി കുളിക്കണം. ജോൺ: ഹ ഹ.. നിൻ്റെ നാട്ടിലെ മൂന്നു നേരം കുളിയൊന്നും ഇനി നടക്കില്ല. ഇവിടുത്തെ തണുപ്പിൽ ഒരു നേരം പോലും കുളിക്കാൻ തോന്നില്ല. പിന്നെ പെർഫ്യൂം ഒക്കെ അടിച്ചു അഡ്ജസ്റ് ചെയ്യാം. കൃഷ്ണദാസ്: ശരി ശരി… പോകാം. എനിക്ക് നീ ഒരു ചെറിയ റൂം ശരിയാക്കി തരണം, പിന്നെ ഒരു പാർട്ട് ടൈം ജോലിയും. നിങ്ങളെ കുറേക്കാലം ബുദ്ധിമുട്ടിക്കാൻ പറ്റില്ല. ജോൺ: പോടേയ്.. അതൊക്കെ പിന്നെ. ഇപ്പൊ വീട്ടിൽ പോകാം. വീട്ടിലെത്തിയ അവരെ ജോണിൻ്റെ അമ്മയും അപ്പനും ഹൃദ്യമായി സ്വീകരിച്ചു. ക്രമേണ കൃഷ്ണദാസ് അവിടത്തെ രീതികളുമായി പൊരുത്തപ്പെട്ടു. കോളേജിലെ പ്രവർത്തന രീതികളും അവനു ഹൃദ്യമായി. ഉച്ച വരെ മാത്രം ക്ലാസുകൾ ഉള്ളതിനാൽ കൃഷ്ണദാസ് പാർട്ട് ടൈം ജോലി അന്വേഷിക്കാൻ തുടങ്ങി. ഒരു ദിവസം ഒരു ജിമ്മിൽ ഉള്ള ഒഴിവിനെ കുറിച്ച് വന്ന പരസ്യം അവൻ ശ്രദ്ധിച്ചു. ആ ജോലിക്ക് ശ്രമിക്കാൻ കൃഷ്ണദാസ് അവിടേക്ക് ചെന്നു. ജിമ്മിലെത്തിയ കൃഷ്ണദാസ് അവിടെയുള്ള റിസെപ്ഷനിസ്റ്റിനോട് കാര്യം പറഞ്ഞപ്പോൾ അവനെ മാനേജരുടെ അടുത്തേക്ക് വിട്ടു. തുടക്കത്തിൽ മാനേജർ വലിയ താല്പര്യം കാണിച്ചില്ലെങ്കിലും കൃഷ്ണദാസിൻ്റെ കായികക്ഷമതയും അഭിരുചിയും അയാളുടെ മനസ്സ് മാറ്റി. അങ്ങനെ കൃഷ്ണദാസ് ആ ജിമ്മിൽ ജോലി ആരംഭിച്ചു. കുറച്ചു കാലങ്ങൾ കൊണ്ട് ജിമ്മിലെ ജോലിയും മറ്റു ചെറുകിട ജോലികൾ കൊണ്ടും കൃഷ്ണദാസിന് ഒരു ചെറിയ റൂം വാടകക്ക് സംഘടിപ്പിക്കാനായി. തൈമ്സ് നദിയുടെ കരയിൽ നദിയിലേക്ക് ഉന്തി നിൽക്കുന്ന ആ കൊച്ചു അപാർട്മെന്റ് അവന് വളരെ ഇഷ്ടപ്പെട്ടു. തൈമ്സ് നദിയിലേക്ക് തള്ളി നിൽക്കുന്ന ബാൽക്കണിയിൽ സമയം ചിലവഴിക്കാൻ അവനു വളരെ ഇഷ്ടമായിരുന്നു.
വർഷങ്ങൾ കടന്നു പോയി. പഠനം കഴിഞ്ഞു ഒരു നല്ല ജോലി കിട്ടിയിട്ടും അവൻ ജിമ്മിൽ പോക്ക് തുടർന്നു. അവിടുത്തെ മാനേജർക്കും അത് താല്പര്യമായിരുന്നു. ഒരു ദിവസം ജിമ്മിൽ ജോലിക്കെത്തിയപ്പോൾ ആളുകൾ ഉള്ളിൽ കൂട്ടം കൂടി നിൽക്കുന്നതാണ് കണ്ടത് . ആൾക്കൂട്ടത്തിനുള്ളിൽ ഒരു പെൺകുട്ടിയുടെ കരച്ചിൽ കേൾക്കുന്നുണ്ടായിരുന്നു. “എന്ത് പറ്റി… ആർക്കെങ്കിലും അപകടം പറ്റിയോ” ചോദിച്ചു കൊണ്ട് അവൻ വേഗം ചെന്നു. അപ്പോളാണ് ആൾക്കൂട്ടത്തിനു നടുവിൽ ഇരുന്നു കരയുന്ന പെൺകുട്ടിയെ അവൻ ശ്രദ്ധിച്ചത്. ഒറ്റ നോട്ടത്തിൽ തന്നെ അവൻ്റെ ഹൃദയമിടിപ്പ് കൂടി. ഇത്രയും സുന്ദരിയായ പെൺകുട്ടിയെ അവൻ അത് വരെ കണ്ടിട്ടില്ലായിരുന്നു. “ഇവൾ ഇന്ന് ജോയിൻ ചെയ്തതാ. കാലുളുക്കി വീണു. നല്ല വീക്കം ഉണ്ട്.” കൂട്ടത്തിലൊരാൾ പറഞ്ഞു. കൃഷ്ണദാസ് അവിടെയിരുന്നു അവളുടെ കാലു പരിശോധിച്ചു. കാൽക്കുഴ തടവി പെട്ടെന്ന് അവൻ ഒന്ന് തിരിച്ചു. പെൺകുട്ടി വേദന കൊണ്ട് നിലവിളിച്ചു. കൂട്ടം കൂടിയവർ അവനെ തെറി വിളിക്കാൻ തുടങ്ങി. അപ്പോളാണ് പെൺകുട്ടി കാലു വീണ്ടും ശ്രദ്ധിച്ചത്. അവളുടെ വേദന മാറിയിരുന്നു. അവൾ അത്ഭുതപ്പെട്ടു. അവൾ ആളുകളോട് കൃഷ്ണദാസിനെ തെറി വിളിക്കുന്നത് നിർത്താൻ പറഞ്ഞു. “എൻ്റെ വേദന മാറി. നിങ്ങൾ ഇതെങ്ങിനെ സാധിച്ചു. ഡോക്ടർ ആണോ?” “ഏയ്, ഡോക്ടറൊന്നും അല്ല, കുറച്ചു ഫിസിയോ തെറാപ്പി പഠിച്ചിട്ടുണ്ട്” കളരിയെന്ന പേര് പറയാതെ അവൻ പറഞ്ഞു. “പക്ഷെ നടക്കാനൊന്നും ആയിട്ടില്ല. കുറച്ചു ദിവസം വിശ്രമിക്കണം. കാറുണ്ടെങ്കിൽ ഞാൻ വീട്ടിൽ കൊണ്ടാക്കാം” അവൻ തുടർന്ന് പറഞ്ഞു. “അതൊന്നും വേണ്ട. എൻ്റെ വീട്ടിൽ നിന്നും ആരെങ്കിലും വരും. അതുവരെ ഞാൻ ഇവിടെ ഇരുന്നു കൊള്ളാം” . എൻ്റെ പേര് എമിലി” അവൾ കൈ നീട്ടി. കൃഷ്ണദാസ് അവൻ്റെ പേര് പറഞ്ഞ് കൈ കൊടുത്തു. ആ സംഭവത്തിന് ശേഷം കൃഷ്ണദാസും എമിലിയും തമ്മിലുള്ള അടുപ്പം സൗഹൃദത്തിലൂടെ വളർന്ന് പ്രണയമായി പന്തലിച്ചു. ഒന്നിച്ചുള്ള കറക്കവും സിനിമ കാണലും പതിവായി. ഇരുവരും പിരിയാൻ പറ്റാത്ത വിധം അടുത്തു. ഇരുവരും കൃഷ്ണദാസിന്റെ അപ്പാർട്മെന്റിൽ പലപ്പോഴും ഒത്തു ചേർന്നു. പല രാത്രികളും എമിലി അവൻ്റെ കൂടെ ഒരു പുതപ്പിനുള്ളിൽ ഇണ ചേർന്ന് കിടന്നു. രാവിലെ ഉറക്കമുണർന്ന കൃഷ്ണദാസ് അവൻ്റെ അരികിൽ കിടന്നുറങ്ങുന്ന എമിലിയെ ശ്രദ്ധിച്ചു. അവളുടെ നിഷ്കളങ്കമായ മുഖം കണ്ടിട്ട് സ്വന്തം ഭാഗ്യത്തെ കുറിച്ച് ചിന്തിച്ചു. ഇംഗ്ലണ്ടിലേക്ക് വന്നത് എന്ത് കൊണ്ടും അവന് ഗുണം മാത്രമേ ചെയ്തുള്ളൂ. അവളുടെ സ്വര്ണനിറമുള്ള മുടികളിൽ വിരലോടിച്ച് അവൻ അവളുടെ കവിളിൽ ഉമ്മ വച്ചു. എമിലി ഒന്ന് കൂടെ അവനോട് ഒട്ടിക്കിടന്നു. അവൻ അവൻ്റെ കൈകൾ അവളുടെ നഗ്ന മേനിയിലൂടെ ഓടിച്ചു. അവളുടെ മുലകൾക്ക് മുകളിലൂടെ അവൻ്റെ കൈകൾ ഓടിയപ്പോൾ അവളുടെ ശരീരത്തിലെ രോമകൂപങ്ങൾ എഴുന്നേറ്റു നിൽക്കുന്നത് അവൻ കണ്ടു. അവൻ്റെ കൈകൾ അവളുടെ ചന്തിക്ക്
