കൊച്ചിയിലെ കുസൃതികൾ – 5

“നമുക്ക്‌ വല്ല ബാറിലും പോയി നോക്കിയാലോ?”

“ഈ പതിനൊന്ന് മണിക്ക് നിന്റെ തന്ത തുറന്നു വെച്ചിട്ടുണ്ടോ മൈരേ ബാർ?” ദീപുവിന് ഉത്തരം മുട്ടി. അല്പനേരത്തെ മൗനത്തിന് ശേഷം ദീപു പറഞ്ഞു, “വഴിയുണ്ട്!”

അത്രനേരം അവനെ തെറി വിളിയ്ക്കുകയായിരുന്ന ബെന്നി ഒരു പൊടിയ്ക്ക് അടങ്ങി. അപ്പോഴേയ്ക്കും ദീപു ഫോണെടുത്ത് ആരെയോ വിളിച്ചിരുന്നു. ബെന്നി ആകാംക്ഷയോടെ കാത്തുനിന്നു. ദീപു ഒന്നിന് പുറകെ ഒന്നായി മൂന്നുനാലു പേരെ വിളിച്ചു. അവസാനം നാലാമത്തെ കോൾ കട്ട് ചെയ്ത ശേഷം അവൻ ബെന്നിയോട് പറഞ്ഞു, “പിന്നല്ലേ, ഈ ദീപു ഒരു കാര്യം ഏറ്റാൽ ഏറ്റതാ. നിനക്ക്‌ കളളല്ലേ വേണ്ടത്‌. വഴിയുണ്ട്.”

ബെന്നി ശാന്തനായി. ദീപു തുടർന്നു, “എന്റെ ഓഫീസിൽ ഒരു തെണ്ടിയുണ്ട്, എബി. ആളൊരു പരമ ചെറ്റയാണ്. വീട്ടിൽ കേറ്റാൻ കൊള്ളത്തില്ല. പക്ഷേ അവന്റെ തന്ത ഇവിടത്തെ ഒരു പൂത്ത പണക്കാരനും, ബിസിനസ്സ് കാരനും ഒക്കെയാണ്. സിറ്റിയിൽ 2 ബാർ ഉള്ളതിന് പുറമേ, വീടിന് മുകളിൽ ഒരു പ്രൈവറ്റ് ബാർ കൂടെ ഉള്ള ടീമാണ്. അവിടെ ചെന്നാൽ സാധനം കൊണ്ട് പോരാം. ”

ബെന്നിയ്ക്ക് സന്തോഷമായി. എന്നാപ്പിന്നെ നേരെ അവിടെ ചെന്ന് സാധനം എടുക്കാം വാ,” അവൻ എഴുന്നേറ്റു. അപ്പോഴാണ് രേഷ്മ അങ്ങോട്ട് ധൃതി പിടിച്ചു വന്നത്. “എനിയ്ക്ക് തിരിച്ചു കയറാൻ സമയമായി,” അവള് അത്രയും പറഞ്ഞുകൊണ്ട് കാറിനടുത്തെയ്ക്ക് നടന്നു. ബെന്നിയും ദീപുവും പരസ്പരം നോക്കി. ആ ടെൻഷനിടയിലും നടന്നുനീങ്ങുന്ന രേഷ്മയുടെ നീല ജീന്സില് തുള്ളിക്കളിയ്ക്കുന്ന ഇളം കുണ്ടികളിലേയ്ക്ക് ഒരു നോട്ടം പായിയ്ക്കാതിരിയ്ക്കാൻ ബെന്നിയ്ക്കായില്ല. ഒരു നേടുവീർപ്പിട്ടശേഷം ബെന്നി പറഞ്ഞു, “ഒരു കാര്യം ചെയ്യ്. നീ അയാളോട് അത് ഒന്ന് ഇങ്ങോട്ട് എത്തിയ്ക്കാൻ പറ. എന്നിട്ട് നീ അവളെ കൊണ്ടുപോയി ആക്കി തിരിച്ചുവന്ന് എന്നെ പിക് ചെയ്താൽ മതി. ”

“അതു ശരിയാവില്ല. ഒന്നാമത് അയാൾ എന്റെ സീനിയർ ആണ്. ഇവിടേയ്ക്കൊന്നും വിളിച്ചുവരുത്താൻ പറ്റില്ല. പിന്നെ എന്റെ അത്ര അടുത്ത ഫ്രണ്ട് ഒന്നുമല്ല. ഞാൻ നേരിട്ട് പോയാലെ പറ്റു, ഒരു പ്രത്യേക സ്വഭാവം ആണ്,” ദീപു ഒന്ന് നിർത്തി, പിന്നെ തുടർന്നു, “ആളുടെ വീട് ഇവിടെ അടുത്തുതന്നെ ആണ്. എനിക്ക് നടന്നു പോകാവുന്നതെ ഉള്ളൂ. പക്ഷേ അതല്ല, അവളെ എന്തുചെയ്യുമെന്നാണ്,” ദീപു കാറിന്റെ മുൻ സീറ്റിൽ കയറിയിരിയ്ക്കുന്ന രേഷ്മയെ നോക്കി.

“അതു നീ പേടിക്കണ്ട. നീ സാധനം കൊണ്ടുവരുമെങ്കിൽ, നിന്റെ പെണ്ണിന്റെ കാര്യം ഞാൻ ഏറ്റു. നീ എങ്ങനെ തിരിച്ചുവരും? ” അവളെ കണ്ടതുമുതൽ അവള് മാത്രമായി ഒരു അഞ്ചുമിനിട്ടെങ്കിലും കിട്ടാൻ ബെന്നി കൊതിച്ചിരുന്നു. ആ അവസരം അവൻ ചാടിപ്പിടിച്ചു.

“നീ ഒരു പന്ത്രണ്ടുമണി ആകുമ്പോൾ ഇതേ സ്പോട്ടിൽ വന്നാൽ മതി. ഞാൻ ഇവിടെ ഉണ്ടാകും.അവളോട് നീ പറഞ്ഞാൽ മതി. ഇനി സമയം കളയണ്ട,”” പിന്നെ ഒരു കാര്യം കൂടി,” ദീപു കൂട്ടിച്ചേർത്തു, “അവൾ ചോദിച്ചാൽ ഞാൻ കള്ള് വാങ്ങാൻ പോയിരിയ്ക്കുകയാണെന്ന് പറയണ്ട, പകരം വല്ല ഹോസ്പിറ്റൽ കേസ് ആണെന്ന് പറഞ്ഞാൽ മതി. അവൾക്ക് കുടിയ്ക്കുന്നതൊക്കെ ഇഷ്ടമാണോ എന്നറിയാത്തതുകൊണ്ട് ഞാൻ അതൊന്നും പറഞ്ഞിട്ടില്ല. അതാ”

“ശരി നോ പ്രോബ്ലം,” ബെന്നി കാറിനടുത്തേയ്ക്കും ദീപു എതിർദിശയിലും നടന്നു.

ഫോണിൽ നോക്കി ടെൻഷൻ ആയിരിയ്ക്കുകയായിരുന്ന രേഷ്മ ബെന്നി ഡോർ തുറന്ന് അകത്തു കയറിയിരുന്നപ്പോൾ മാത്രമാണ് ദീപു കയറിയിട്ടില്ലെന്ന കാര്യം ശ്രദ്ധിച്ചത്. “ദീപു എവിടെ?” അല്പം ആകുലതയോടെ അവൾ ചോദിച്ചു.

“അവൻ.. അവൻ … അവന്റെ ഒരു ബന്ധു ആശുപത്രിയിൽ ആയി എന്ന് ഫോണ് വന്നു. അപ്പൊ അങ്ങോട്ട് പോയി. എന്നോട് നിന്നെ കൊണ്ടുപോയി ആക്കാൻ പറഞ്ഞിട്ടുണ്ട്.” “എന്നോട് പറഞ്ഞില്ലല്ലോ.”

“സമയം ഇല്ലാത്തതുകൊണ്ടാകും, നിന്നെ ഫോണ് ചെയ്തോളും,” ബെന്നി തന്റെ ഫോണ് ചാർജ് ചെയ്യാൻ വെയ്ക്കുന്നതിനിടയിൽ പറഞ്ഞു.

“എന്നാലും…” രേഷ്മയ്ക്ക് ദീപു അവളോട് പറയാതെ പോയതിൽ പരിഭവം തോന്നി. “എന്താ ഞാൻ പറഞ്ഞത് വിശ്വാസമില്ലേ? ഞാൻ നിന്നെ കടിച്ചു തിന്നാൻ ഒന്നും പോകുന്നില്ല,” വണ്ടി സ്റ്റാർട്ട് ചെയ്യുമ്പോൾ അവൻ പൊട്ടിച്ചിരിച്ചു. ഇത്തവണ ടെന്ഷനിടയിലും രേഷ്മയും ചെറുതായി ചിരിച്ചു. അത് ബെന്നി ശ്രദ്ധിച്ചു. വണ്ടി ചില വളവുകൾ തിരിഞ്ഞ് മുന്നോട്ട് നീങ്ങി. കുറച്ചുനേരമായിട്ടും രേഷ്മ ഒന്നും മിണ്ടാതിരുന്നപ്പോൾ ബെന്നി അവളെ നോക്കി. അത്രനേരം ഭക്ഷണം കഴിയ്ക്കുന്ന സമയം മുഴുവൻ സംസാരിച്ചിരുന്ന പെണ്ണാണ്. “എന്താ നിനക്ക് എന്തെങ്കിലും ടെൻഷൻ ഉണ്ടോ? ദീപു നിന്നെ വിളിച്ചോളും,” അവൻ പറഞ്ഞു.\\

“അതല്ല, ഹോസ്റ്റൽ അടച്ചുകാണും. നേരായ വഴി കേറാൻ പറ്റില്ല അതാ.” “അപ്പോ നേരല്ലാത്ത വഴി ഉണ്ടല്ലോ. പിന്നെന്താ? ഇനി അത്‌ നടന്നില്ലെങ്കിൽ നമുക്ക് ദീപുവിന്റെ വീട്ടിൽ പോകാം.” ബെന്നി അങ്ങനെ പറഞ്ഞത് വേറെ ചില ഉദ്ദേശം വെച്ചായിരുന്നു. ഒരു രാത്രി മുഴുവൻ അവളെ കിട്ടിക്കഴിഞ്ഞാൽ ദീപുവിന്റെ ശ്രദ്ധ മാറുന്ന സമയത്ത് അവളെ വളക്കാൻ നോക്കാമല്ലോ. “അയ്യോ അതൊന്നും വേണ്ട. എങ്ങനെയെങ്കിലും ഹോസ്റ്റലിൽ കേറാം.” “ശരി വേണ്ടെങ്കിൽ വേണ്ട. ഞാൻ പറഞ്ഞെന്നു മാത്രം. എന്തായാലും നീ വഴിയിൽ പെട്ടുപോവില്ല,” ബെന്നി പറഞ്ഞു. അവൾ ചിരിച്ചു.

“നീ ചെലപ്പോ ഭയങ്കര റൂഡ് ആണ്,” കുറച്ചുനേരം റോഡിൽ നോക്കിയിരുന്ന ശേഷം അവൾ പറഞ്ഞു. “അതെന്താ അങ്ങിനെ പറഞ്ഞത്?”

“അല്ല, നീ അവിടെ ഇരിയ്ക്കുമ്പോ പറഞ്ഞില്ലേ, പെണ്ണുങ്ങൾ തേയ്ക്കാൻ വേണ്ടി ആണ് ആലോചിയ്ക്കുന്നതെന്ന്.” “നിന്നെപ്പോലെ കാണാൻ ഭംഗിയുള്ള പെണ്ണുങ്ങൾ… അങ്ങനെയാണ് ഞാൻ പറഞ്ഞത്.” “ഒന്നു പോ കളിയാക്കാതെ,” രേഷ്മ അത് പറയുമ്പോൾ കാർ മെയിൻ റോഡിലേയ്ക്ക് തിരിഞ്ഞുകയറുകയായിരുന്നു.

“കളിയാക്കിയതല്ല, നീ ലുക്കല്ലേ… നിന്നോട് കുറേ പേരെങ്കിലും പറഞ്ഞുകാണുമല്ലോ.” രേഷ്മയുടെ മുഖം ഒരിയ്ക്കല്കൂടി നാണംകൊണ്ട് ചുവന്നുതുടുത്തു. “സത്യം പറ, ദീപു എത്രാമത്തെ ലൈൻ ആണ്?” “സത്യം എനിക്ക് വേറെ ലൈൻ ഒന്നും ഇല്ല. ” “എനിയ്ക്ക് വിശ്വസിയ്ക്കാൻ പറ്റുന്നില്ല. ” “ഞാൻ പഠിച്ചത് ഗേൾസ് കോളേജിലാ.”

“ആ അങ്ങനെ പറ, ഞാനും വിചാരിച്ചു. അല്ല എന്നാലും പുറത്തൊക്കെ കാണുമല്ലോ.” “ഹേയ് ഇല്ല, ഞാൻ അങ്ങനെ അധികം പുറത്തൊന്നും പോയിരുന്നില്ല,” അവൾ അത്രമാത്രം പറഞ്ഞു. “ഓ ഋഷ്യശൃംഗന്റെ പെൺരൂപം ആണല്ലേ!” രേഷ്മ പിന്നെയും ചിരിച്ചു.

“ഞങ്ങളൊക്കെ പഠിയ്‌ക്കുമ്പോൾ നിന്റെ പകുതി ലുക്ക് ഇല്ലാത്ത പെണ്ണുങ്ങൾക്ക് വരെ ഒരേ സമയം ഒന്നിലധികം ലൈൻ ഉണ്ടായിരുന്നു,” ബെന്നി പറഞ്ഞു. “ചുമ്മാ” “സത്യം. ഉദാഹരണത്തിന് ആലപ്പുഴക്കാരി ഒരു ജിൻസി ഉണ്ടായിരുന്നു. കാണാൻ നിന്റെ അത്രയൊന്നും ഇല്ല. മെലിഞ്ഞുണങ്ങി പൊക്കം കുറഞ്ഞ ഒരുത്തി. ആകെപ്പാടെ മുഖം നമ്മുടെ സിനിമാനടി അമലാപോളിന്റെ ചെറിയൊരു കട്ട് ഉണ്ട്. മുഖം മാത്രം.അവൾ ഒരേ സമയം രണ്ടുപേരുമായി പ്രേമം ഉണ്ടായിരുന്നു.”

Leave a Reply

Your email address will not be published. Required fields are marked *