രമ്യ പൊട്ടി ചിരിക്കാൻ തുടങ്ങി.
ഞാൻ: (കൈ കൂപ്പി കൊണ്ട്) ഞാൻ ഒന്നും പറഞ്ഞില്ല എൻ്റെ പൊന്നെ.
മുഖം വീർപ്പിച്ചു കാണിച്ചു കവിതേ അകത്തേക്ക് പോയി, അകത്തെ ബെഡ് റൂമിൽ ജോസ്‌നയുടെ മൂളിപ്പാട്ട് കേൾക്കുന്നുണ്ട്.
ഞാൻ: നിങ്ങളിങ്ങനെ മൂളിപ്പാട്ടൊക്കെ പാടി ഇവിടെ ഇരുന്നോ. ഒൻപത് മണിക്ക് അവിടെ ചടങ്ങുകൾ തുടങ്ങും.
രമ്യ: അവളുടെ കുളി കഴിഞ്ഞതാണ്. നൈൽ പോളിഷ് 💅🏼ഇടുന്നത്തിൻ്റെ ബഹളം ആണ് അതു. ഇങ്ങോട്ട് വിളിക്കണോ, കവിത മാം വന്ന അതേ കോലത്തിൽ ആണ് അവളും.
ഞാൻ: വേണ്ട മോളെ. ഞാൻ പോട്ടെ. നീ കുളിച്ചോ.??
രമ്യ: ഇല്ല ഏട്ടാ. കുളിക്കണം.
ഞാൻ: ഞാൻ കുളിപ്പിച്ച് തന്നാലോ.
രമ്യ: ദേ, ചുക്കുമണി ചെത്തി ഞാൻ കാക്കക്ക് ഇട്ടു കൊടുക്കും കേട്ടോ. അല്ലെങ്കിലെ മനുഷ്യൻ രാവിലെ നിങ്ങളുടെ വേഷം കണ്ട് കൺട്രോൾ പോയി നിൽക്കാണ്, അപ്പോഴാ കിന്നാരം. മോൻ പോവാൻ നോക്ക്.
ഞാൻ ഒരു വഷളൻ ചിരിയും പാസ് ആക്കി അവിടെ നിന്നും എഴുന്നേറ്റു എൻ്റെ റൂമിലേക്ക് പോന്നു. ഡ്രസ്സ് എല്ലാം അഴിച്ചു കളഞ്ഞു, ഇന്നർ വേഴ്‌സ് മാത്രം ഇട്ടു കട്ടിലിൽ കിടന്നു.
അങ്കിത എന്ന അദ്ധ്യായം ഇന്ന് അവസാനിക്കുക ആണ്. എന്നിലൂടെ അല്പം സന്തോഷം കിട്ടിയ ഒരു പെൺകുട്ടി, ജീവിതത്തിൽ എന്നെ സ്നേഹിച്ച ചുരുക്കം ചില ആളുകളിൽ ഒരാൾ.
ഞാൻ എഴുന്നേറ്റു വന്ന് തലേ ദിവസം അങ്കിത തന്ന കവർ തുറന്നു നോക്കി. മെറൂൺ കളറിൽ ഗോൾഡൺ ഡിസൈൻ വർക്സ് ഉള്ള ഒരു കുർത്തയും അതിനു മാച്ച് ആയ ഗോൾഡൺ കളർ പാൻ്റും ആണ് അവള് എനിക്കായി സെലക്ട് ചെയ്ത ഡ്രസ്സ്, കൂടെ ഒരു പോയിൻ്റഡ് ഗ്ലോസി ബ്ലാക്ക് കളർ ഷൂ കൂടി ഉണ്ടായിരുന്നു. അതെല്ലാം നോക്കി നിൽക്കെ റൂമിൻ്റെ കാളിംഗ് ബെൽ മുഴങ്ങി. ഡോർ തുറന്നു നോക്കിയപ്പോൾ കവിത ആയിരുന്നു. എന്നെ തള്ളി മാറ്റി അവള് അകത്തേക്ക് കയറി വന്നു. ഒരു പാട്യാല ടൈപ്പ് പാൻ്റും വീട്ടിൽ ഇടുന്ന ഒരു T ഷർട്ടും ആണ് വേഷം. കല്യാണത്തിന് ഇടാൻ ഉള്ള ടോപ്പ് അവളുടെ കയ്യിൽ ഉണ്ടായിരുന്നു.
കവിത: അവിടെ തേപ്പ് പെട്ടി വർക്ക് ആവുന്നില്ല. ഇതാണൽ ആകെ ചുളിഞ്ഞു.
ഞാൻ: (അവളുടെ കയ്യിൽ നിന്നും ടോപ് വാങ്ങി) ആ പാൻ്റും കൂടി ഊര്. അതും തേക്കാൻ കൊടുക്കാം.
അവള് വേഗം അതും കൂടി ഊരി എൻ്റെ കയ്യിൽ തന്നു. പാൻ്റീസും T ഷർട്ടും മാത്രം ധരിച്ച് അവള് എൻ്റെ മുൻപിൽ നിന്നു. ഞാൻ റിസപ്ഷനിൽ വിളിച്ചു പറഞ്ഞപ്പോൾ ഒരു റൂം ബോയ് വന്നു തേക്കാൻ ഉള്ള ഡ്രസ്സ് വാങ്ങി പോയി.
കവിത: ഇത് ഏതു ഡ്രസ്സ് ആണ് അഖി, നീ വാങ്ങുന്നത് എന്നോട് പറഞ്ഞില്ലല്ലോ
ഞാൻ: ഡാ, അതു ഇന്നലെ ഡോക്ടറുടെ അച്ഛൻ ഇവിടെ വന്നിരുന്നു. പുള്ളിയുടെ വക കൊണ്ട് വന്നത് ആണ് ഇത്. കൊള്ളാമോ.
കവിത: നന്നായിട്ടുണ്ട്. അദ്ദേഹം എന്തിനാ വന്നത്.
ഞാൻ: അല്ല, നമ്മൾ പുറത്ത് നിന്നും ഒക്കെ വന്നതല്ലേ. എല്ലാം ഓകെ ആണോ, ഡ്രിങ്ക്സ് വല്ലതും വേണോ എന്ന് ചോദിക്കാനും ഒക്കെ ആയി വന്നതാണ്.
ഞാൻ കവിതയുടെ അടുത്തേക്ക് നീങ്ങി നിന്നു.
ഞാൻ: പെണ്ണേ, ഇത്രേം നല്ല ഒരു ചാൻസ് കിട്ടിയിട്ടും ചുമ്മാ സംസാരിച്ചു നിൽക്കുക ആണോ. (ഇടുപ്പിൽ പിടിച്ചു അവളെ ഞാൻ എന്നിലേക്ക് ചേർത്ത് അടുപ്പിച്ചു പിടിച്ചു)
കവിത എൻ്റെ കണ്ണിലേക്ക് നോക്കി നിന്നു.
കവിത: ഡാ… എന്തോ ഒരു മൂഡ് വരുന്നില്ല. ഇന്നലെ മുതൽ എനിക്ക് ഒരു ടെൻഷൻ പോലെ ഉണ്ട്.
ഞാൻ: അതെന്താ.?
കവിത: എല്ലാവരും നിന്നെ ഒരുപാട് സ്നേഹിക്കുന്നു. എനിക്ക് അതൊക്കെ കാണുമ്പോൾ പേടി ആണ്. ഇന്ന് രാവിലെ നീ എന്നെ പോലും അറിയിക്കാതെ അമ്പലത്തിൽ പോയി വന്നു, ഞാനും അഗ്രഹിക്കില്ലേ നിനക്കൊപ്പം എപ്പോഴും നടക്കാൻ.
ഞാൻ: ഡി പെണ്ണേ. നമ്മുടെ കല്യാണം കഴിഞ്ഞിട്ടില്ല. എല്ലാവരുടെയും കണ്ണിൽ ഞാനും നീയും ഇപ്പോളും ഡോക്ടറും ഡ്രൈവറും മാത്രം ആണ്. നിന്നെ വിളിച്ചു ഉണർത്തുമ്പോൾ അവർ എല്ലാം അറിയില്ലേ. അതാ ഞാൻ ഒറ്റക്ക് പോയത്.
