ഗീതയും ഞാനും

“പറയാം മോനെ. ഒരുപാട് പെമ്പിള്ളാര് ഓരോ മൈരന്മാരെ കല്യാണം കഴിച്ച് നരകിച്ച് ജീവിക്കുന്നുണ്ട്. ഇവിടുത്തെത്തന്നെ എത്രെണ്ണം വീട്ടില്‍ ഭാര്യ ഉണ്ടായിട്ടും എന്റെ അടുക്കല്‍ കാശുമായി വരുന്നു. ഹും..ആ കൊച്ചിന് ഇതു വല്ലോം അറിയാമോ”

ന്യായം പറയുന്ന ഇവര്‍ അവള്‍ക്ക് തുണ്ട് പുസ്തകം വായിക്കാന്‍ കൊടുത്തത് എന്തിനാണെന്ന് ചോദിക്കാന്‍ എനിക്ക് തോന്നിയെങ്കിലും, അവരെക്കൊണ്ട് സാധിക്കാനുള്ള കാര്യം മാത്രം തല്‍ക്കാലം നോക്കിയാല്‍ മതി എന്ന് ബുദ്ധി എന്നെ ഉപദേശിച്ചു.

അങ്ങനെ ആശ്വാസത്തോടെ ഞാന്‍ വീട്ടിലേക്ക് പോയി. ശാന്ത പൊടിപ്പും തൊങ്ങലും വച്ച് ഗീതയോട് കഥകള്‍ പറയും എന്നെനിക്ക് ഉറപ്പായിരുന്നു. അങ്ങനെ നാലഞ്ചു ദിവസങ്ങള്‍ എനിക്ക് കാക്കേണ്ടി വന്നു ശാന്തയും അവളും തമ്മില്‍ കണ്ടുമുട്ടി സംസാരിക്കാന്‍. ഈ ദിവസങ്ങളില്‍ എല്ലാം എന്റെ പ്രധാന പണി അവര്‍ തമ്മില്‍ കാണുന്നുണ്ടോ എന്ന് നിരീക്ഷിക്കല്‍ ആയിരുന്നു. ഇടയ്ക്ക് അവരുടെ വീട്ടില്‍ പോകാറുള്ള ശാന്ത ഞാനുമായി സംസാരിച്ച് നാല് ദിവസങ്ങള്‍ കഴിഞ്ഞൊരു രാവിലെ ഗീതയോട് സംസാരിക്കുന്നത് ഞാന്‍ കണ്ടു. ഏതാണ്ട് ഒരു മണിക്കൂര്‍ നേരം അവര്‍ തമ്മില്‍ സംസാരിച്ചു. ശാന്ത അവള്‍ക്ക് ഒരു വാരിക നല്‍കുന്നതും ഞാന്‍ കണ്ടു.

അന്ന് ഉച്ചയ്ക്ക് ഗീത ഞങ്ങളുടെ വീട്ടിലെത്തി. ഒരു കാര്യം ഞാന്‍ കുറെ നാളായി ശ്രദ്ധിക്കുന്നുണ്ടായിരുന്നു; ചേട്ടന്‍ ഉള്ളപ്പോള്‍ അവള്‍ വീട്ടില്‍ വരില്ല. ചേട്ടന്‍ ഇല്ലാത്ത നേരം നോക്കി മാത്രമേ വരൂ.
“അപ്പു എന്തിയെ ആന്റീ” ഗീത എന്റെ അമ്മയോട് ചോദിക്കുന്നത് കേട്ട് ഞാന്‍ ഇറങ്ങിച്ചെന്നു.

“എടാ രാത്രി ഗാനമേള കേള്‍ക്കാന്‍ പോവാം” എന്നെ കണ്ടപ്പോള്‍ വിടര്‍ന്ന ചിരിയോടെ അവള്‍ ചോദിച്ചു.

ഞാന്‍ അമ്മയെ നോക്കി.

“എന്തിനാ എന്നെ നോക്കുന്നെ. നിങ്ങളെല്ലാം കൂടി പോയിട്ട് വാ. ഒത്തിരി വൈകരുത്” അമ്മ പറഞ്ഞു.

അങ്ങനെ ഞങ്ങള്‍ ആറുപേരും കൂടി സന്ധ്യയോടെ ഇറങ്ങി. അടുത്തുള്ള അമ്പലത്തിലെ ഉത്സവത്തിന്റെ അവസാനദിനം ആയിരുന്നു അന്ന്. ദീപാരാധന കഴിഞ്ഞാലുടന്‍ ഗാനമേള തുടങ്ങും. പിന്നെ വെളുക്കുവോളം നിരനിരയായി പരിപാടികള്‍ ആണ്. ഞങ്ങള്‍ക്ക് പക്ഷെ ഗാനമേള കണ്ടിട്ട് വരാന്‍ മാത്രമേ അനുമതി ഉള്ളായിരുന്നു.

കുട്ടികള്‍ മുന്നിലും ഗീതയും ഞാനും പിന്നിലുമായി നാട്ടുവഴിയിലൂടെ അമ്പലത്തിലേക്ക് നടന്നു. അവിടേയ്ക്ക് പോകുന്ന ധാരാളം പേര്‍ റോഡില്‍ ഉണ്ടായിരുന്നു. അമ്പലത്തിലെ ചെണ്ടമേളം അങ്ങകലെ ഞങ്ങള്‍ക്ക് കേള്‍ക്കാമായിരുന്നു. ഗീത ഒരു കറുത്ത ടീഷര്‍ട്ടും അതെ നിറമുള്ള അരപ്പാവാടയുമാണ്‌ ധരിച്ചിരുന്നത്. മുട്ടിനു താഴെ അവളുടെ വെളുത്തുകൊഴുത്ത കണംകാലുകള്‍ നഗ്നമായിരുന്നു.

“ഞാന്‍ ഉടനെ കല്യാണം കഴിക്കുന്നില്ല”

കുറെ നേരം ഒന്നും മിണ്ടാതെ നടന്നു കഴിഞ്ഞപ്പോള്‍ ഗീത പറഞ്ഞു. ശാന്ത അവളെ കണ്ടതിനെപ്പറ്റി അറിയാന്‍ അതിയായ ഉദ്വേഗം ഉണ്ടായിരുന്ന ഞാന്‍, അവള്‍ തന്നെ അതെപ്പറ്റി പറയണേ എന്ന് പ്രാര്‍ഥിക്കുന്നുണ്ടായിരുന്നു. ഇപ്പോള്‍ അവള്‍ പറഞ്ഞ കാര്യം, ശാന്തയുടെ സ്വാധീനമാണ് എന്ന് മനസ്സിലാക്കാന്‍ എനിക്ക് ഒരു പ്രയാസവും ഉണ്ടായില്ല.

“എന്താ അച്ഛന്റെ പക്കല്‍ പണമില്ലേ” ഞാന്‍ ചോദിച്ചു.

“അതല്ല”

“പിന്നെ?”

“ഞാനിന്നു ശാന്തേച്ചിയെ കണ്ടിരുന്നു”

“വെടി ശാന്തയോ?”

“എന്തിനാ അവരെ അങ്ങനെ വിളിക്കുന്നത്. ഒരു പെണ്ണിന് തനിച്ച് വെടിയാകാന്‍ പറ്റില്ലല്ലോ? ആണുങ്ങള്‍ ഉള്ള കൊണ്ടല്ലേ അവരങ്ങനെ ചെയ്യുന്നത്” പരിഭവത്തോടെ ഗീത എന്നെ നോക്കി.

എന്റെ ഉള്ളു കുളിര്‍ത്തു. ഇപ്പോഴിവള്‍ ആണുങ്ങളെപ്പറ്റി കൂടുതല്‍ മനസ്സിലാക്കാന്‍ തുടങ്ങിയിരിക്കുന്നു. കെട്ടിക്കഴിഞ്ഞാല്‍ സ്വര്‍ഗ്ഗം എന്ന് ധരിച്ചിരുന്ന ഇടത്ത് നിന്നും യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കാന്‍ തുടങ്ങിക്കഴിഞ്ഞു പെണ്ണ്.

“അവരെന്ത് പറഞ്ഞെന്നു പറ” ഞാന്‍ പറഞ്ഞു.
“കൊറേ പറഞ്ഞു. ഒക്കേം മോശം സ്വഭാവക്കാരാ. ചേച്ചിയെ കാണാന്‍ ചെല്ലുന്ന ചിലരുടെ പേര് കേട്ടപ്പോ ഞാന്‍ ഞെട്ടി. നിനക്കറിയോ, അമ്പലത്തിലെ പൂജാരി വരെ ചേച്ചിയുടെ അടുക്കല്‍ ചെന്നിട്ടുണ്ടത്രേ. ഈശ്വരാ എനിക്ക് വിശ്വസിക്കാനെ സാധിച്ചില്ല ഓരോത്തരുടെ കാര്യം കേട്ടപ്പോ” കണ്ണ് തള്ളി അവളെന്നെ നോക്കി.

“ഞാനും അതുതന്നല്ലേ പറഞ്ഞത്”

“എന്നാലും ഞാനിത്രേം വിചാരിച്ചില്ല”

“വീട്ടില്‍ ഭാര്യ ഉള്ളവര് വരെ ചേച്ചിയെ കാണാന്‍ പോകും. നിന്നെ കെട്ടുന്നവനും അങ്ങനെ പോയാലെന്ത് ചെയ്യും”

ഗീത മിണ്ടിയില്ല.

“അതാ ഞാന്‍ പറഞ്ഞെ ഇപ്പം സുഖിക്കണമെന്ന്. നാളെ വരുന്ന ഏതോ ഒരുത്തന് വേണ്ടി നീയെന്തിനാ ഇത്ര പേടിക്കുന്നത്”

“എനിക്ക് പേടി ഒന്നുമില്ല. പക്ഷെ കെട്ടുന്ന ആളെ മാത്രമേ അങ്ങനൊക്കെ ചെയ്യാന്‍ സമ്മതിക്കാവൂന്നാ അമ്മ പറേന്നെ”

“അതൊക്കെ നിന്റെ ഇഷ്ടം”

പിന്നെ ഞാന്‍ ഒന്നും മിണ്ടിയില്ല. എനിക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു. ഇത്രയൊക്കെ അറിഞ്ഞിട്ടും ശങ്കരന്‍ പിന്നെയും തെങ്ങില്‍ത്തന്നെ എന്ന് പറഞ്ഞപോലെയാണ് ഇവളുടെ കാര്യം.

“അങ്ങനെ ചെയ്യുന്നത് തെറ്റാണെന്നാ എല്ലാരും പറേന്നെ” അല്‍പ്പം കഴിഞ്ഞപ്പോള്‍ അവള്‍ ശങ്കയോടെ എന്നെ നോക്കിപ്പറഞ്ഞു. ഞാന്‍ മറുപടി കൊടുത്തില്ല. പക്ഷെ ആ കറുത്ത ടീഷര്‍ട്ടിന്റെ ഉള്ളില്‍ വരിഞ്ഞുകെട്ടി നിര്‍ത്തിയ മുയല്‍ക്കുട്ടികളെപ്പോലെ കുതിക്കാന്‍ വെമ്പുന്ന മുഴുത്ത് തെറിച്ച മുലകള്‍ കണ്ടപ്പോള്‍ എനിക്ക് ഭ്രാന്തുപിടിച്ചു. ഒപ്പം നടത്തയ്ക്കനുസരിച്ച് ഇളകിമറിയുന്ന അവളുടെ പെരുത്ത ചന്തികള്‍ കണ്ടപ്പോഴും.

“നീ ഊക്ക് പെര്‍മിറ്റ്‌ കിട്ടിയിട്ട് ചെയ്‌താല്‍ മതി” എത്ര ശ്രമിച്ചിട്ടും ഉള്ളിലെ ദേഷ്യം വാക്കുകളായി പുറത്ത് ചാടി. ഗീത ചിരിച്ചു. സന്ധ്യ ആയിട്ടും അവളുടെ കക്ഷങ്ങള്‍ വിയര്‍ത്തിരുന്നു.

“നീ കെട്ടുന്ന പെണ്ണ് മുമ്പേ ആരുടെയെങ്കിലും കൂടെ ചെയ്തതാണേല്‍ നിനക്ക് ഇഷ്ടപ്പെടുമോ” ചിരിക്കിടെ അവള്‍ ചോദിച്ചു.

“കെട്ടിക്കഴിഞ്ഞ് അവള്‍ പോയാലും എനിക്കൊന്നുമില്ല; പിന്നാ കെട്ടുന്നതിനു മുമ്പ്” അതെപ്പറ്റി ബോധവാനേ അല്ലായിരുന്ന ഞാന്‍ പറഞ്ഞു. ഗീത അത്ഭുതത്തോടെ എന്നെ നോക്കി.

“അതൊക്കെ ഇപ്പം പറേം. അന്നേരം കാണാം”

“ഒന്നും കാണാനില്ല. അങ്ങനെ അവള് പോയാ അതെന്റെ കഴിവുകേട് കൊണ്ടല്ലേ. അങ്ങനാണേല്‍ പൊക്കോട്ടെന്നാ ഞാന്‍ പറഞ്ഞത്”
“ഓ, അപ്പൊ സൊന്തം കഴിവില്‍ ഭയങ്കര ഉറപ്പാ അല്ലെ”

“സംശയമെന്താ? എന്നെ കെട്ടുന്ന പെണ്ണ് വേറൊരുത്തന്റെ പിന്നാലെ പോത്തില്ല. മുമ്പ് അവള്‍ പോയിട്ടുണ്ടെങ്കില്‍ അത് എന്റെ പ്രശ്നവുമല്ല”

ഗീത എന്റെ മുഖത്തേക്ക് ഒന്ന് നോക്കിയിട്ട് ആലോചനയോടെ നടത്ത തുടര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *