ഗീതയും ഞാനും

“നിന്നെപ്പോലെ എല്ലാവരും ചിന്തിക്കുമോ?” കുറെ കഴിഞ്ഞപ്പോള്‍ അവള്‍ ചോദിച്ചു.

”വിവരമുള്ള ആണുങ്ങള്‍ ചിന്തിക്കും. വിവരമില്ലാത്തവന്‍ പെണ്ണിനെ സംശയിക്കും, അവളെ ഉപദ്രവിക്കും, അവള്‍ക്ക് സുഖം കൊടുക്കുകയും ഇല്ല”

പറഞ്ഞിട്ട് ഞാന്‍ അവളെ നോക്കി.

ചുണ്ട് മലര്‍ത്തി എന്നെ കമ്പിയാക്കി, അത് ശരിയെന്ന മട്ടില്‍ തലയാട്ടുകയായിരുന്നു അവള്‍.

“നിന്നെപ്പോലെ ഒരാളെ വേണം എനിക്ക്” കുറെ കഴിഞ്ഞപ്പോള്‍ അവള്‍ പറഞ്ഞു.

ഞാന്‍ അവളെ നോക്കി; അവള്‍ എന്നെയും. അവളുടെ തുടുത്ത ചുണ്ടുകളില്‍ ലജ്ജ പുരണ്ട ഒരു ചിരി വിരിഞ്ഞു; എന്നെ ആദ്യമായി കാണുന്നപോലെ.

“എന്നെ ശരിയായി അറിഞ്ഞാല്‍ അല്ലെ, നിനക്കെന്നെപ്പോലെ വേറെ ഒരാളെ അറിയാന്‍ പറ്റൂ?” ഞാന്‍ അര്‍ത്ഥഗര്‍ഭമായി ചോദിച്ചു.

“നിന്നെ എനിക്ക് അറിയാമല്ലോ”

“കണ്ടും കേട്ടും മാത്രമല്ല, തൊട്ടും രുചിച്ചും അറിഞ്ഞാല്‍ അല്ലെ ഒരു പഴത്തിന്റെ ശരിയായ രുചി അറിയാന്‍ പറ്റൂ? അതേപോലെ തിന്നാല്‍ നല്ലതാണോന്നും, എന്നും തിന്നാമോന്നും ഒക്കെ”

ഗീതയുടെ മുഖത്തേക്ക് രക്തം ഇരച്ചുകയറി. അവള്‍ ലജ്ജയോടെ തലയാട്ടി. അവളുടെ മനസ്സ് എനിക്ക് കാണാന്‍ സാധിക്കുന്നുണ്ടായിരുന്നു; സ്പഷ്ടമായി. അതോടെ ഞാന്‍ ഒന്ന് തീരുമാനിച്ച് ഉറപ്പിച്ചു; ഇനി ഞാനായിട്ട് ഇവളോട്‌ പണ്ണണം എന്ന് പറയില്ല. അവള്‍ സ്വമേധയാ ഇങ്ങോട്ട് അത് പറയണം; അതിനുള്ള മാര്‍ഗ്ഗമേ ഇനി നോക്കൂ. അവളത് സ്വയം പറയാതെ എത്ര സ്വാതന്ത്ര്യം ഉണ്ടെങ്കിലും അവളെ ഞാന്‍ തൊടില്ല. എന്റെ തീരുമാനം വളരെ ശക്തമായിരുന്നു.

അമ്പലം എത്തിക്കഴിഞ്ഞിരുന്നതിനാല്‍ ഞങ്ങള്‍ സംസാരം നിര്‍ത്തി. ദീപപ്രഭകളില്‍ അലംകൃതമായിരുന്ന അമ്പലപ്പറമ്പിലെ ജനസമുദ്രത്തില്‍ ഞങ്ങള്‍ ആറുപേരും അലിഞ്ഞു ചേര്‍ന്നു. ഗാനമേള തുടങ്ങാന്‍ പോകുന്നതിന്റെ വിളിച്ചുപറയല്‍ കേട്ടുകൊണ്ട് ഞങ്ങള്‍ സ്റ്റേജിന്റെ സമീപത്തേക്ക് നടന്നു. എവിടെയും വലിയ തിരക്കായിരുന്നു.
“എന്താളാ, അല്ലേടാ” ഗീത ചോദിച്ചു. കുട്ടികളുടെ പിന്നാലെ മെല്ലെ നടന്നുകൊണ്ടിരുന്ന എന്നെ അവള്‍ ഇടയ്ക്കിടെ മുട്ടി ഉരുമ്മുന്നുണ്ടായിരുന്നു. ഗീതയുടെ മേല്‍ പതിയുന്ന ആര്‍ത്തിപെരുത്ത കണ്ണുകള്‍ എനിക്ക് ഹരം പകര്‍ന്നു. ഈ ഉരുപ്പടിയുടെ ആനക്കാരന്‍ തല്‍ക്കാലം ഞാനാണ്. കണ്ട് കൊതിക്കെടാ എല്ലാവനും എന്ന് എന്റെ അഹങ്കാരം വിളിച്ചു പറയുന്നത് ഞാന്‍ കേട്ടു.

“നമുക്ക് അവിടെ നിന്നാലോ”

അല്‍പ്പം മാറി മതിലിനോട് ചേര്‍ന്ന് ഒരു സ്ഥലം ചൂണ്ടി ഗീത ചോദിച്ചു. അവിടെ കൂടുതലും പെണ്ണുങ്ങളും കുട്ടികളുമായിരുന്നു. ഞങ്ങള്‍ അങ്ങോട്ട്‌ ചെന്നു. തിക്കിത്തിരക്കി മതിലിന്റെ മുമ്പിലായി ഞങ്ങള്‍ ഇടം കണ്ടെത്തി. കുട്ടികള്‍ നാലുപേരെയും മുന്നില്‍ നിര്‍ത്തി ഞാനും ഗീതയും മതിലിനോട് ചാരി നിന്നു. ഗാനമേളയുടെ സമയമായതിനാല്‍ കൂടുതല്‍ ആളുകള്‍ എത്തി തിരക്ക് കൂടിക്കൊണ്ടിരുന്നു. ഗീത നിന്നിരുന്നതിന്റെ അടുത്ത് ഒരു ഭര്‍ത്താവും ഭാര്യയും കൈക്കുഞ്ഞും എത്തി. ആ സ്ത്രീയ്ക്ക് കുട്ടിയുമായി ചാരി നില്‍ക്കാന്‍ വേണ്ടി ഗീത എന്റെ മുമ്പിലേക്ക് മാറി. സ്ഥലപരിമിതി മൂലം ചന്തികള്‍ എന്റെ മേല്‍ ഉരുമ്മി അവള്‍ നിലയുറപ്പിച്ചു. വൈകിട്ട് കുളിച്ച ശേഷം ഈറനോടെ വിടര്‍ത്തിയിട്ടിരുന്ന അവളുടെ മുടി എന്റെ മുഖത്ത് ഇടയ്ക്കിടെ സ്പര്‍ശിക്കുന്നുണ്ടായിരുന്നു. എന്നെക്കാള്‍ കഷ്ടി രണ്ടിഞ്ച് ഉയരക്കുറവ് മാത്രമേ ഉള്ളൂ അവള്‍ക്ക്.

ഗാനമേള തുടങ്ങിയതോടെ തിരക്ക് വീണ്ടും കൂടി. കുട്ടികള്‍ സ്ഥലമില്ലാതെ പിന്നിലേക്ക് മാറിയപ്പോള്‍ ഗീതയും എന്റെ ദേഹത്തേക്ക് നന്നായി മുട്ടിയമര്‍ന്നു.

“തിരക്ക് കൂടുതലാ” ചന്തികള്‍ എന്റെ മൂത്തുമുഴുത്ത അണ്ടിയില്‍ അമര്‍ത്തി അവള്‍ പറഞ്ഞു.

“സാരമില്ല, നീ കുറേക്കൂടി പുറകോട്ടു മാറിക്കോ”

ഗീത തിരിഞ്ഞെന്നെ ഒന്ന് നോക്കിയിട്ട് എന്റെ നെഞ്ചിലേക്ക് ചാരി. സ്വര്‍ഗ്ഗം കണ്ടുപോയി ഞാന്‍! അവളുടെ തല എന്റെ ഇടതു തോളിലും, ചന്തികള്‍ എന്റെ മൂത്തുമുഴുത്ത ലിംഗത്തിലും ആയിരുന്നു. താഴേക്കിട്ടിരുന്ന അവളുടെ കൊഴുത്ത വലതുകൈ എന്റെ തുടയില്‍ സ്പര്‍ശിക്കുന്നുണ്ടായിരുന്നു. എനിക്കവളെ എവിടെയും പിടിക്കാമായിരുന്നു എങ്കിലും ഞാന്‍ എന്റെ കൈകള്‍ അനക്കിയില്ല.

“ഞാന്‍ പാട്ടൊന്നും കേട്ടതേയില്ല”

കുട്ടികളുടെ ഒപ്പം തിരികെ പോകുമ്പോള്‍ ഗീത പറഞ്ഞു. എന്റെ അവസ്ഥയും അതുതന്നെ ആയിരുന്നു. ഗീത എന്നെ ചാരി നിന്നപ്പോള്‍, ഞാന്‍ ഈ ലോകത്തിലേ ആയിരുന്നില്ല. വല്ലാത്തൊരു സുഖാനുഭൂതി ആയിരുന്നു അത്. ചുമ്മാ അവളുടെ ശരീരത്തിന്റെ കൊഴുപ്പും മൃദുത്വവും സുഗന്ധവും ആസ്വദിച്ച് അങ്ങനെ നില്‍ക്കുക. രാവിലെ വരെ വേണമെങ്കില്‍ അങ്ങനെ എനിക്ക് നില്‍ക്കാന്‍ സാധിക്കുമായിരുന്നു. എങ്കിലും, അത്രയ്ക്ക് എന്നെ മുട്ടിയുരുമ്മി നിന്നിട്ടും, അവളെ ഞാന്‍ കൈവയ്ക്കാഞ്ഞത് ഞാനൊരു ഞരമ്പുരോഗി അല്ല എന്നവള്‍ അറിഞ്ഞോട്ടെ എന്ന് കരുതിയായിരുന്നു.
അടുത്ത ദിവസം ഉച്ചയക്ക് ഊണിനുശേഷം ഞാന്‍ ഗീതയുടെ വീട്ടിലേക്ക് ചെന്നു. അപ്പോള്‍ അവളുടെ അമ്മ ഞങ്ങളുടെ വീട്ടിലായിരുന്നു. അവരും എന്റെ അമ്മയും ചേര്‍ന്ന് ചില ദിവസങ്ങളില്‍ കുട്ടയും മുറവും ഉണ്ടാക്കാറുണ്ട്. അത് ചില പെണ്ണുങ്ങള്‍ വന്നു വാങ്ങിക്കൊണ്ടു പോകും. നാടന്‍ സാധനങ്ങള്‍ ഉപയോഗിച്ച് അവര്‍ ഇതുപോലെ പലതും ഇടയ്ക്കൊക്കെ ഉണ്ടാക്കും.

അപ്പോള്‍ വീട്ടില്‍ ഗീതയും പിള്ളേരും മാത്രമേ ഉള്ളായിരുന്നു. ഞാന്‍ ചെന്നപ്പോള്‍ എന്റെ അനിയത്തി ഉള്‍പ്പെടെ നാലുപേരും മുറ്റത്ത് ഓടിക്കളിക്കുകയാണ്.

“ചേച്ചി എവിടെ?” ഞാന്‍ ചോദിച്ചു.

“അകത്തുണ്ട്” ആരോ പറഞ്ഞു.

ഞാന്‍ ഉമ്മറം വഴി ഉള്ളില്‍ക്കയറി ഗീതയുടെ മുറിയില്‍ എത്തി. അവള്‍ ഒരു വാരികയും നോക്കി കട്ടിലില്‍ കിടപ്പുണ്ടായിരുന്നു. എന്നെ കണ്ടപ്പോള്‍ പുസ്തകം മാറ്റി വച്ചിട്ട് അവള്‍ എഴുന്നേറ്റു.

“അമ്മ അവിടുണ്ടോ” അവള്‍ ചോദിച്ചു. ഒരു ചുവന്ന നിറമുള്ള ഷര്‍ട്ടും പച്ച അരപ്പാവാടയുമായിരുന്നു അവളുടെ വേഷം.

“ഉണ്ട്. കുട്ട ഉണ്ടാക്കുവാ”

“ഇന്നലെ ആകെ നാശമായി” ലജ്ജയോടെ അവള്‍ പറഞ്ഞു.

“എന്ത് നാശം?”

ഞാന്‍ അവള്‍ ഇരുന്നിരുന്ന കട്ടിലിനെതിരെ കിടന്നിരുന്ന ബെഞ്ചിലേക്ക് ഇരുന്നുകൊണ്ട് ചോദിച്ചു. ഗീതയുടെ മുട്ടുകള്‍ നഗ്നമായിരുന്നു. എന്റെ കണ്ണുകള്‍ അവളുടെ കൊഴുത്ത കാലുകളില്‍ പതിഞ്ഞു.

“ഒത്തിരീം നനഞ്ഞു” മുഖം കുനിച്ച് ചിരിച്ചുകൊണ്ട് അവള്‍ പറഞ്ഞു.

എന്റെ പെരുവിരല്‍ മുതല്‍ ഒരു തരിപ്പ് ദേഹമാസകലം പടര്‍ന്നു കയറി. കല്യാണം കഴിച്ചയാളെ മാത്രമേ ചെയ്യൂ എന്ന അവളുടെ നിലപാട് മൂലം, ഞാന്‍ എന്റെ പ്രതീക്ഷകളെ ഇല്ലാതാക്കാന്‍ ശ്രമിച്ചു തുടങ്ങിയ സമയമായിരുന്നു അത്. അവളെ അനുഭവിക്കാന്‍ കിട്ടില്ല എന്ന നിരാശ ഉണ്ടായിരുന്നെങ്കിലും, അവളുടെ സൗഹൃദം ഞാന്‍ വളരെ ഇഷ്ടപ്പെട്ടിരുന്നു. എന്നാലിപ്പോള്‍ അവളിങ്ങനെ പറഞ്ഞപ്പോള്‍, എന്റെ പ്രതീക്ഷകള്‍ വീണ്ടും ശക്തമായി.

Leave a Reply

Your email address will not be published. Required fields are marked *