ഡോക്ടർ തിരക്കിലാണ് – 1

“ശ്രീക്കുട്ടീ ദേ നിന്റെ നാവടക്ക്..!”

അങ്ങേര് ശ്രീക്കുട്ടിയോട് ദേഷ്യപ്പെട്ടു! അവൾ ചെന്ന് അങ്ങേരെ വട്ടം പിടിച്ച് ചേർന്ന് നിന്ന് പറഞ്ഞു!

“എന്റിത്താ എന്റെ ചേട്ടനാ ഈ ജന്തു!”

അപ്പോൾ ഈ നരന്ത് പെണ്ണാണോ കണ്ണൻ എന്ന കൊലകൊന്പനെ പൂച്ചക്കുട്ടിയെ പോലെ കൊണ്ട് നടക്കുന്നത്…!

ഞങ്ങൾ ഇരുവരും ചേർന്ന് നിന്നുള്ള പടം എടുത്ത് കഴിഞ്ഞപ്പോൾ ശ്രീക്കുട്ടി:

“ഇനി ഇത്താന്റെ തന്നെ ഒരെണ്ണം!”

ഞാൻ വേണ്ട എന്ന് പറഞ്ഞിട്ടും അവൾ എന്നെ ബലമായി പിടിച്ച് നിർത്തി!

“ശ്രീക്കുട്ടീ……!”
അവളുടെ കൂട്ടുകാരികൾ ആരുടെയോ നീട്ടിയുള്ള വിളി കേട്ടതും

“ഇത്ത ഇവിടെ നിക്ക് ഞാനിപ്പ വരാം”
എന്നും പറഞ്ഞ് അവൾ ഓടി!

തനിച്ചായപ്പോൾ ഞങ്ങൾ ഇരുവരുടെയും മുഖങ്ങൾ ചുവന്ന് തുടുത്തു!
എന്നെ ഒരുതരം വിറയൽ ബാധിച്ചു! അങ്ങേരിലും ഒരു അങ്കലാപ്പ് പ്രകടമായി!

“ഫോട്ടോ മമ്മൂട്ടിക്കാനെ ഏപ്പിച്ചാപ്പോരേ?”

അങ്ങേര് വിക്കി വിക്കി ചോദിച്ചു!

“ന്റള്ളോ! ഉപ്പാന്റേ കൊടുത്തേക്കല്ലേ! എന്റേൽ തന്നാമതി”

ഞാൻ തിടുക്കപ്പെട്ട് പറഞ്ഞിട്ട് ചുറ്റുപാടും ഒന്ന് നോക്കിയിട്ട് ശബ്ദം താഴ്ത്തി പറഞ്ഞു:

“എന്റിക്കാ…! ഇങ്ങളെയൊന്ന് ഒറ്റയ്ക് കാണാൻ ഞാനെത്ര മാസായി കാത്തുകാത്തിരിക്കുവാ! ഒറ്റയ്കൊള്ള ഫോട്ടോ എനിക്ക് വേണ്ട ങ്ങളെടുത്തോ എനിക്കിങ്ങടെ ഒരു കുഞ്ഞുഫോട്ടോ തന്നാമതി പാസ്പോർട്ട് സൈസ്! മെഡിക്കൽ കോളജിന്റവിടെ ഈയാഴ്ച എന്നേലുവൊന്ന് വൈകുന്നേരം വരണം എനിക്ക് പേടിയ്കാണ്ടൊന്ന് കാണണം!”

ക്ളാസ് കഴിഞ്ഞിറങ്ങുന്ന സമയവും ഒറ്റ ശ്വാസത്തിൽ കരച്ചിലിന്റെ ശബ്ദത്തിൽ ഞാൻ പറഞ്ഞ് കഴിഞ്ഞതും ശ്രീക്കുട്ടി ഓടിയെത്തി!

ഞെട്ടിത്തരിച്ച ആ മുഖത്ത് നിന്നും അതുകൊണ്ട് മറുപടി ഒന്നും വന്നില്ല!

“എന്റെ ദൈവമേ! അവനിങ്ങോട്ട് വരട്ടെ ഒന്ന് ചോദിച്ചിട്ടേയൊള്ളു!
ചുമ്മാതൊന്ന് കണ്ണിറുക്കിക്കാട്ടിയാ പോലും കടിച്ചുകീറാൻ വരുന്നവനാ! എന്നാലുമെന്റെ മിണ്ടാപ്പൂച്ചേ നിനക്കെവിടുന്ന് കിട്ടിയെടീ ഇത്ര ധൈര്യം!”

ഇടയ്ക് കയറിയ ശാലിനി അമ്പരന്ന് താടിയ്ക് കൈയും കൊടുത്തിരുന്ന് തിരക്കി!

റസിയ ചിരിച്ചു:

“സ്നേഹം ഒരു ഭ്രാന്തായി മാറുമ്പോൾ ഇല്ലാത്ത ധൈര്യമൊക്കെ താനേ വരുമെടീ..!”

“നീ നിന്റെ വിശേഷങ്ങൾ ഒന്നും പറഞ്ഞില്ലല്ലോടീ! കല്യാണോം കഴിഞ്ഞ് ഉടൻ ഗൾഫിന് പറന്ന നിന്നെപ്പറ്റി പിന്നീട് യാതൊരു വിവരവുമില്ല!”

“ഓ…! അതെന്നാ പ്രത്യേകിച്ചറിയാൻ ഒരുഡസൻ തികയ്കാനാ നിന്റെ കെട്ടിയോന്റെ പിന്നാലെ നടന്നത് അത് ചീറ്റിപ്പോയി അവനെന്നെ ഓടിച്ചു! പിന്നൊരുത്തനെ തപ്പാനൊള്ള നേരോം കിട്ടിയില്ല! പതിനൊന്ന് കോലുകളുടെ രുചീമായി കല്യാണമങ്ങ് നടന്നു! അതിയാനെക്കൊണ്ടൊന്നും എനിക്കൊന്നുമാകില്ലാരുന്നു! എന്തായാലും ഭാഗ്യത്തിന് അങ്ങേരുടനിയൻ ഒരുവർഷം കഴിഞ്ഞപ്പ അങ്ങ് വന്നു! അവനാള് മിടുക്കനാ! ഇനീ കൊച്ചിനെ എവിടേലും പഠിയ്കാനാക്കീട്ട് നല്ലൊരു കൊച്ച് പയ്യനെ കറക്കിയെടുക്കുന്ന വരെ ഞാൻ നിനക്കൊരു ശല്യായിട്ടിവിടെ കാണും പതിയെ പറയാലോ കഥകൾ!”

“ശ്ശോ..! നിന്റൊരു കാര്യം! എന്റേടീ വയസുമുപ്പത്തേഴായില്ലേ! അവള് പിന്നേം കൊച്ചുപിള്ളാരെ തപ്പുന്നു!”

റസിയ സ്വയം തലയ്കടിച്ചു!

“ഓ… പിന്നേ! മുപ്പത്തേഴ്! അത് നിനക്കാ! എനിക്ക് വയസ്സ് മുപ്പത്തെട്ടായി! ഇതിനങ്ങനെ പ്രായവൊന്നുവില്ലടീ! നിന്നേം കെട്ടിയോനേം പോലത്ത വിചിത്രജീവികളാണോ എല്ലാരും!
ആട്ടെ വിശ്വാമിത്രൻ പിറ്റേന്ന് മെഡിക്കൽ കോളജി വന്നോ നീയതുപറ!”

“എന്റെ ശാലൂ! നിനക്കിനിയേലും അടങ്ങിയൊതുങ്ങി കഴിയാമ്മേലേ…?”

“എന്റേടീ ഞാഞ്ചുമ്മാ തമാശ പറഞ്ഞതല്ലേ! പിള്ളാര് അറിവായേപ്പിന്നെ ഒരു ചുറ്റിക്കളീമില്ല! കല്യാണം കഴിഞ്ഞ് ആകെ അനിയനുമായാ! അതത്ര സേഫാരുന്ന കൊണ്ട് മാത്രം!അതും ആറേഴ് വർഷം മുന്നേ നിർത്തി! ഇപ്പ ഞാനാള് ഭയങ്കര ഡീസന്റാ! വെല്ലവനേം കറക്കിയെടുത്താ അവൻ വല്ല വീഡിയോയുമെടുത്ത് വാട്സാപ്പിലിട്ടാലോ! നമ്മടെ ചെറുപ്പം പോലല്ലല്ലോ ഇപ്പ! സത്യത്തി പേടിച്ചിട്ടാ ഒതുങ്ങിയേ!”
രണ്ട് പേരും ഒരേപോലെ ചിരിച്ച് പോയി! റസിയ വീണ്ടും തുടർന്നു…..

“എവിടെ പിറ്റേന്ന്! തിങ്കൾ ചൊവ്വ ബുധൻ നോക്കി നോക്കി എന്റെ കണ്ണ് കഴച്ചത് മിച്ചം! പഠനത്തിൽ പോലും എനിക്ക് ശ്രദ്ധിയ്കാൻ പറ്റാണ്ടായി! രാത്രി കിടന്ന് കരഞ്ഞ് കരഞ്ഞ് മടുത്തു! നീ പറഞ്ഞപോലെ പെണ്ണുങ്ങളോടൊള്ള സമീപനം ഞാനും തിരക്കിയറിഞ്ഞാരുന്നു! ഏതായാലും നേരെ ചെന്ന് ഉപ്പാന്റടുത്ത് പറഞ്ഞില്ലല്ലോ അതുതന്നെ വല്യകാര്യം! ഒടുവിൽ വ്യാഴാഴ്ച വൈകുന്നേരം ആളെത്തി!

ദൂരെ നിന്നേ കണ്ടു ബൈക്കിൽ നിന്നിറങ്ങാതെ പോകുന്ന കുട്ടികളിൽ എന്നെ പരതുന്നത്!

ഞാൻ ഇട്ടിരുന്ന കോട്ട് ഊരി സ്റ്റെത്തും കൂടി കൊടുത്തിട്ട് അൽപ്പം ഷോപ്പിംഗ് ഉണ്ട് എന്ന് വാർഡനോട് പറയാൻ കൂട്ടുകാരികളെ പറഞ്ഞ് ഏൽപ്പിച്ച് നേരേ ചെന്ന് ബൈക്കിന്റെ പിന്നിൽ കയറിയങ്ങ് ഇരുന്നു!

ശ്രീയേട്ടൻ എന്നെ കണ്ടു എന്നത് മനസ്സിലായതും ഞാൻ അങ്ങോട്ട് നടന്ന് കൊണ്ട് അങ്ങേര് കാൺകെ തലയിൽ തട്ടമായി ഇട്ടിരുന്ന ചുരിദാറിന്റെ ഷാൾ എടുത്ത് സാധാരണ പോലെ ഇരു തോളിലൂടെയും പിന്നോട്ട് ഇട്ടിരുന്നു!”

“ഭയങ്കരീ….! തീർച്ചേം തീരുമാനോം ഒന്നുവായില്ല അപ്ളേ തട്ടം മാറ്റിക്കളഞ്ഞല്ലോടീ നീയ്..! അവന്റെ വണ്ടിയേ അത്ര ധൈര്യത്തി കേറാനൊരുങ്ങിയ ആദ്യ പെണ്ണ് നീ തന്നാ! എന്നിട്ടെന്താ അവനിറക്കിയോടിച്ചോ..?”

ആകാംഷ സഹിയ്കാൻ വയ്യാഞ്ഞ് ശാലിനി ഇടയ്ക് കയറി…!

“ഓടിയ്കാനോ…? എന്നെയോ…! ഇച്ചിരെ പുളിയ്കും! അത് നിന്റടുത്തൊക്കയല്ലേ? എന്റിക്ക വെറും പാവാടീ…!”

റസിയ വീണ്ടും ചിരിച്ച് തുടർന്നു!

“ആളങ്ങമ്പരന്ന് പോയി! ഞടുങ്ങിയ ആ മുഖം ഞാൻ ബൈക്കിന്റെ കണ്ണാടിയിൽ കണ്ടു!
‘ന്റെ റസിയാ..! നീയിതെന്താ കാട്ടിയെ നീയെന്തിനാ തട്ടമെടുത്തെ..???’

‘എന്റിക്കാ ങ്ങള് വണ്ടി വിട്! ഇവടെ നിന്നാ ന്റെ കൂട്ടുകാരികള് കാണും’

ഒന്നും പറയാതെ അങ്ങേര് ബൈക്ക് സ്റ്റാർട്ടാക്കി മുന്നോട്ട് പോയി!
ഒരു വശത്തേയ്ക് കാലിട്ടിരുന്ന ഞാൻ വലം കൈ അങ്ങേരുടെ വയറിലൂടെ ഇട്ട് പിടിച്ച് നന്നായി ചേർന്നിരുന്നു!
എന്റെ നിറമാറ് ആ പുറത്ത് നന്നായമർന്നു!
ഞാനമർത്തി എന്ന് പറയുന്നതാകും ശരി!
ഞാനാ തോളിലേയ്ക് താടി വച്ചുകൊണ്ട് പറഞ്ഞു:

‘എന്റിക്കാ നമ്മടവിടന്ന് അറുപത് കിലോമീറ്റർ ദൂരമാ ഇവിടം! ഇവിടെങ്ങും നമ്മളെ അറിയുന്ന ആരുമില്ല! തട്ടമില്ലേ ഇനി ആരേലുമൊണ്ടേ തന്നെ ശ്രദ്ധിക്കുവേമില്ല! ഇക്ക ടൌണിലോട്ട് വണ്ടിവിട്!’

വിജനമായ വഴിയിലൂടെ പന്ത്രണ്ട് കിലോമീറ്റർ സഞ്ചരിയ്കണം ഒരു കൊച്ചു പട്ടണത്തിലെത്താൻ! ആള് യാതൊന്നും മിണ്ടുന്നില്ല! കല്ലിച്ച മുഖഭാവം ഞാൻ കണ്ണാടിയിൽ കണ്ടു! എന്നാ തോളീന്ന് മുഖമെടുക്കാനോ പുറത്ത് അമർത്താതെന്നോ ഒട്ട് പറഞ്ഞുമില്ല! എനിക്കാശ്വാസമായി ഞാൻ ഇത്തിരി പിന്നിലേയ്ക് നിരങ്ങി മര്യാദയ്കിരുന്നു! വട്ടം പിടിച്ച കൈ ഒട്ട് മാറ്റിയതുമില്ല!

Leave a Reply

Your email address will not be published. Required fields are marked *