എങ്കിലും ഒരു പരപുരുഷ ബന്ധമൊന്നും അവൾ ആഗ്രഹിച്ചില്ല..
വല്ലാതെ, വല്ലാതെ കഴപ്പ് കൂടുന്ന ദിവസങ്ങളിൽ രണ്ടെന്നുള്ളത് നാലും, അഞ്ചും വരെ സ്വയംഭോഗം ചെയ്യും..
വഴുതനയും, അധികം പഴുക്കാത്ത നേന്ത്രപ്പഴവുമാണ് ടീച്ചറുടെ കൂട്ട്..അതെല്ലാം വിഷമടിക്കാതെ അവർ തന്നെ കൃഷി ചെയ്യുന്നുണ്ട്..
അവരെ പണിയിലൊക്കെ സഹായിക്കാനായി തൊട്ടടുത്ത് തന്നെ താമസിക്കുന്ന ഒരു സ്ത്രീ വരും.. ഏകദേശം അൻപത് വയസായ സുലോചന..
സാവിത്രിക്ക് പനിയോ, മറ്റ് വല്ല മേലായ്കയോ വന്നാൽ കൂട്ട് കിടക്കുന്നതും അവരാണ്..
അവരുടെ ഭർത്താവ് അയ്യപ്പനും ഇവിടെ തൊടിയിലൊക്കെ പണിയെടുക്കും.. അവർക്ക് ഒരു മകൾ… മീനു..
അവളെ കുറച്ച് ദൂരേക്ക് കെട്ടിച്ചയച്ചു.. ഒരു കുട്ടിയുമുണ്ട്..
✍️✍️✍️
ഉച്ചയൂണിന് ശേഷം സാവിത്രി ടീച്ചർ ഒന്ന് കിടന്നു..
ഓർമകളിൽ മേയാൻ തുടങ്ങിയപ്പോ വലത് കൈ തുടയിടുക്കിലേക്ക് പോയി..
നൈറ്റിക്കുള്ളിൽ പാന്റി മാത്രമേ ഉള്ളൂ.. നൈറ്റി തെറുത്ത് കയറ്റി പാന്റിക്ക് മീതെ അവൾ പതിയെ തടവി.. ഷേവ് ചെയ്ത പൂറ് പൊങ്ങി നിൽക്കുകയാണ്..
നനയാൻ തുടങ്ങിയ പാന്റിയിൽ നിന്ന് അവൾ കയ്യെടുത്തു..
വേണ്ട… ഇപ്പോൾ വേണ്ട… വേറെന്തെങ്കിലും ചിന്തിക്കാം.. അൻപത്തി എട്ടാണ് തനിക്ക് പ്രായം.. ഇപ്പഴും കൊച്ചു പിള്ളാരെ പോലെ..
രാവിലെയൊന്ന് വിരലിട്ടതാണ്… ഇനി രാത്രി മതി..
അവർ മൊബൈലെടുത്ത് ഒരു പഴയ സിനിമയും കണ്ട് കിടന്നു.. പഴയകാല മമ്മൂട്ടിയുടേയും, മോഹൻലാലിന്റേയും പടങ്ങൾ അവർക്കിഷ്ടമാണ്..എന്നും ഓരോ സിനിമയെങ്കിലും കാണും..
സിനിമ കണ്ട് കണ്ട് ഉറക്കം തൂങ്ങിത്തുടങ്ങിയപ്പോ, പുറത്ത് കോളിംഗ് ബെല്ലടി കേട്ടു..
ഈ നേരത്തിതാരാണ്..?.
അങ്ങിനെ സന്ദർശകരൊന്നും പതിവില്ല..
പിന്നിതാര്… ?.
അവൾ വേഗം എഴുന്നേറ്റു.. നൈറ്റി ശരിയാക്കുമ്പോ, അടിപ്പാവാടയിടണോ എന്നവൾ ചിന്തിച്ചു..
പിന്നെ വേണ്ടെന്ന് വെച്ച് വെണ്ണത്തുടകൾ തെളിഞ്ഞ് കാണുന്ന നൈറ്റി മാത്രമിട്ട് അവൾ മുറിക്ക് പുറത്തിറങ്ങി..
പിന്നിൽ വെട്ടിത്തുള്ള ചന്തിയിൽ വരിഞ്ഞ് മുറുകിക്കിടക്കുന്ന പാന്റി പുറത്തേക്ക് കാണുമെന്നറിയാമെങ്കിലും അവൾ ഹാളിലൂടെ നടന്ന് ചെന്ന് മുൻ വാതിൽ തുറന്നു..
തീരെ പ്രതീക്ഷിക്കാത്തൊരു അതിഥിയായിരുന്നു പുറത്ത്.. സാവിത്രി ടീച്ചർ പഠിപ്പിച്ച സ്കൂളിലെ പ്യൂൺ,
ഉണ്ണി എന്നെല്ലാവരും വിളിക്കുന്ന സഹദേവൻ..
“ എന്താടാ ഉണ്ണീ… ?…
പതിവില്ലാതെ ഈ നേരത്ത്… ?”..
സിറ്റൗട്ടിലേക്കിറങ്ങി നിന്ന് മനോഹരമായി പുഞ്ചിരിച്ച് കൊണ്ട് ടീച്ചർ ചോദിച്ചു..
“അത്… വിമൽ മാഷ് ഒരു ബുക്ക് തന്നയച്ചിട്ടുണ്ട്… ഞാനിന്ന് ഉച്ച കഴിഞ്ഞ് ലീവാ… ഇവിടെ അടുത്ത് വരെ വരേണ്ട ഒരു കാര്യമുണ്ടായിരുന്നു… മാഷോട് അത് പറഞ്ഞപ്പോ ഇവിടെ അടുത്താണ് ടീച്ചറുടെ വീട്, ഇതൊന്ന് കൊടുക്കുമോന്ന് ചോദിച്ചു… ഞാനീ ബുക്ക് തരാൻ വന്നതാ…”
ഒരു പാട് ഉത്തരം ഒറ്റയടിക്ക് ഉണ്ണി പറഞ്ഞു..
“ആ… ഞാൻ മാഷോടൊരു ബുക്കിന്റെ കാര്യം പറഞ്ഞിരുന്നു… ഉണ്ണിക്ക് ബുദ്ധിമുട്ടായല്ലേ…”
“ഞാനേതായാലും ഇത് വഴി വന്നതാ ടീച്ചറേ… എനിക്കൊരു ബുദ്ധിമുട്ടുമായില്ല…
ഞാനെന്നാ പോട്ടെ….”
“അതെന്ത് പോക്കാ ഉണ്ണീ… ഇത് വരെ വന്നിട്ട്… നീ കയറിയിരിക്ക്… ഞാൻ കുടിക്കാനെന്തെങ്കിലും എടുക്കാം…”
“അയ്യോ വേണ്ട… ടീച്ചറ് പുറത്തേക്കൊന്ന് നോക്കിയേ… നല്ല മഴ വരുന്നുണ്ട്… മഴക്ക് മുമ്പ് ഞാനങ്ങ് ചെല്ലട്ടെ…”
ഉണ്ണി ഇറങ്ങി നടന്നു കഴിഞ്ഞു..അവനെന്തോ ധൃതിയുള്ളത് പോലെ മുറ്റത്തൂടെ വേഗം നടന്ന് ഗേറ്റിന് പുറത്ത് വെച്ച ബൈക്കെടുത്ത് ഓടിച്ച് പോയി..
സാവിത്രി നോക്കുമ്പോ ശരിയാണ്.. മാനം മൂടിക്കെട്ടി നിൽക്കുകയാണ്..ഇപ്പോൾ മഴ പെയ്തേക്കുമെന്ന് തോന്നി..
നല്ല ഭാരമുള്ള പുസ്തകക്കെട്ടുമായി സാവിത്രി അകത്ത് കയറി വാതിലടച്ച് കുറ്റിയിട്ടു..
കുറച്ച് മുൻപ് വിമൽ മാഷിനോട് പറഞ്ഞതാണീ ബുക്ക്..
മലയാളം അദ്ധ്യാപകനായ മാഷിന്സ്കൂൾ ലൈബ്രറിയുടെ ചുമതലയുമുണ്ട്..
വി കെ എന്നിന്റെ തെരെഞ്ഞെടുത്ത കഥകൾ എന്ന പ്രശസ്ഥമായ പുസ്തകമാണിത്.. ഒരുപാട് തിരഞ്ഞതാണ്..
പച്ച മനുഷ്യരുടെ പച്ചയായ കഥ..വലിയ പുസ്തകമാണ്…കുറേ ദിവസം വായിക്കാനുണ്ട്.. തൽക്കാലം തന്റെ ബോറടിയിൽ നിന്ന് ഒരാശ്വാസമാകും..
