തുളസിദളം – 1

പിന്നീട് ഭാഗത്തിൽ നളിനിക്കാണ് ഇത് കിട്ടിയത്, രാജേന്ദ്രൻ കയ്യാളിയതിന് ശേഷമാണ് ദേവടം ഫിനാൻസിന് ക്ഷീണകാലം വന്നത്…

രാജേന്ദ്രൻ തന്റെ ക്യാബിനുള്ളിൽ റിവോൾവിങ് ചെയറിലേക്കിരുന്നപ്പോഴേക്കും മാനേജർ സുനന്ദ അകത്തേക്ക് വന്നു, രാജേന്ദ്രൻ അവളെ മുഖമുയർത്തി നോക്കി, അവൾ ഒരു വശ്യമായ ചിരിയോടെ അയാളെ നോക്കി,

മുപ്പത് വയസ്സിനു മുകളിൽ വരുന്ന വെളുത്ത് മദാലാസയായിരുന്നു സുനന്ദ

“സർ… രാവിലെ സുരേഷ് സാർ വിളിച്ചിരുന്നു, സാറിനെ ഫോണിൽ വിളിച്ചിട്ട് കിട്ടുന്നില്ല എന്ന് പറഞ്ഞു, വരുമ്പോ തിരിച്ചു വിളിക്കാൻ പറഞ്ഞു…”

“മ്…”

രാജേന്ദ്രൻ ഒന്ന് മൂളിയിട്ട് ഒരു വഷളൻ ചിരിയോടെ അവളുടെ കയ്യിൽപിടിച്ചു അയാളുടെ മടിയിലിരുത്തി അവളെ അടിമുടി നോക്കി,

“എന്താ സാറേ… കണ്ടിട്ടില്ലാത്തപോലെ നോക്കുന്നെ…”

“അത് കണ്ടിട്ട് കുറച്ചായില്ലേ… അപ്പൊ ഭൂമിശാസ്ത്രം ഒന്ന് ഓർമ്മിക്കുകയായിരുന്നു…”

അയാൾ അവളുടെ മുലയിൽ ഒന്ന് തഴുകി പറഞ്ഞു

“അതെങ്ങനാ ഇപ്പൊ നമ്മളെയൊന്നും വേണ്ടല്ലോ, കൊച്ചു പെമ്പിള്ളേരെയല്ലേ നോട്ടം…”

അവൾ കേറുവോടെ പറഞ്ഞു

“എത്ര പെൺപിള്ളേരെ കിട്ടിയാലും ഞാൻ നിന്നേ മറക്കോ…?”

അയാൾ ഒരു ചിരിയോടെ അവളോട് പറഞ്ഞു അവളുടെ കഴുത്തിൽ മുഖം പൂഴ്ത്തി…

സുനന്ദ അയാളെ മുറുകെ കെട്ടിപ്പിടിച്ചു

അപ്പോഴേക്കും അയാളുടെ മൊബൈൽ ബെല്ലടിച്ചു, അയാൾ അറ്റൻഡ് ചെയ്തു

“സുരേശാ… ഞാനിപ്പൊ എത്തീതേയുള്ളു…”

“…….“

“ആണോ എന്നാ കേറി പോരെ…”

രാജേന്ദ്രൻ പറഞ്ഞിട്ട് ഫോൺ കട്ട്‌ ചെയ്ത് ഫോൺ മേശപ്പുറത്തിട്ടിട്ട് സുനന്ദയെ നോക്കി,

“എന്നാ സുനന്ദ പൊയ്ക്കോ…”

അയാൾ അവളുടെ ചുണ്ടിൽ ഒരുമ്മ വച്ചിട്ട് പറഞ്ഞു,

അവൾ പുഞ്ചിരിച്ചുകൊണ്ട് പുറത്തേക്ക് പോയി

കുറച്ചു കഴിഞ്ഞു സുരേഷ് ക്യാബിനകത്തേക്ക് വന്നു

വെളുത്ത് ഉയരമുള്ള ഒരാൾ, തിളങ്ങുന്ന മെറൂൺ കളർ ഷർട്ടും അതെ കരയുള്ള ക്രീം കളർ മുണ്ടുമാണ് വേഷം, കയ്യിൽ കനത്തിലൊരു ചെയിൻ, അതുപോലെ കഴുത്തിലും ഒരണ്ണം, മുടി മുകളിലേക്ക് കോതി ഒതുക്കി വച്ചിരിക്കുന്നു, ചുവന്ന കണ്ണുകൾ, ടൗണിലെ ഏറ്റവും വലിയ ട്രാവൽസും റിക്രൂട്മെന്റ് ഏജൻസിയും അയാളുടെ പേരിലാണ്…

“സുരേശാ… വാ ഇരിക്ക്…”

രാജേന്ദ്രൻ അയാളെ ക്ഷണിച്ചിരുത്തി…

“എന്തായി പോയ കാര്യം…???”

അയാൾ ഇരുന്നുകൊണ്ട് ചോദിച്ചു

“ആ മന്ത്രീടെ പിഎയുടെ കയ്യിൽ മുപ്പത് കൊടുത്തു, ബാക്കി അയാൾ നോക്കിക്കൊള്ളാം എന്നാ പറഞ്ഞത്…”

“മ്… എങ്കിലും ആ പെണ്ണ് അങ്ങനൊരു കടുംകൈ ചെയ്യുമെന്നറിയില്ലായിരുന്നു…നല്ലൊരു ഉരുപ്പടിയായിരുന്നു… പിന്നീട് ഒന്നൂടെ രുചിനോക്കാം എന്ന് കരുതിയിരിക്കുമ്പോഴാ…”

സുരേഷ് നിരാശയോടെ പറഞ്ഞു.

“പോട്ടെടോ… അവൾ ജീവിച്ചിരുന്നേ ചെലപ്പോ നമ്മക്ക് പാരയായേനെ… എന്തായാലും നന്നായെന്ന് ഞാൻ പറേം… അവള് പോയാ വേറൊരുത്തി വരും… താൻ വെഷമിക്കാതെ…”

രാജേന്ദ്രൻ ചിരിച്ചുകൊണ്ട് പറഞ്ഞു,

“ശരിയാ… വേറൊരുത്തി… തന്റെ വീട്ടിലെ ആ പെണ്ണില്ലേ… എന്താ ഐറ്റം, റയർ പീസ്, കൊറേ നാളായി താൻ പറഞ്ഞു കൊതിപ്പിക്കുന്നു, മരിക്കുന്നതിന് മുന്നേ അതെ പോലുള്ള ഒന്നിനെ രുചിക്കണം എന്നിട്ട് ചത്താലും മതി… ഞാനും മഹിയും വെള്ളോറക്കി നടക്കാൻ തൊടങ്ങീട്ട് കുറച്ചു കാലായി, അവള്ടെ ആ ഉണ്ടക്കണ്ണ് കണ്ടാ മതി മനുഷ്യന്റെ ടെമ്പറ് തെറ്റാൻ, അവളെക്കണ്ട അന്ന് മഹീടെ വായ തുറന്ന് വെള്ളമോലിക്കുന്നത് ഞാൻ കണ്ടതാ… താൻ പറ… വല്ലോം നടക്കോ…”

അയാളുടെ കണ്ണുകളിൽ വല്ലാത്തൊരു തിളക്കം കണ്ടു

“താനൊന്ന് പെടയ്ക്കാതെ… അവളൊന്ന് മൂത്ത് കിട്ടാനല്ലേ ഞാനും കാത്തിരുന്നത്… ഇനി അധികം താമസിക്കില്ല…”

“അത് കേട്ടാ മതി… പിന്നെ അവളിൽ തനിക്ക് താൽപ്പര്യമില്ലല്ലോ, അപ്പൊ രണ്ടായിട്ട് ഷെയർ ചെയ്യാം…ഞങ്ങൾക്ക് മടുക്കുമ്പോ അവളെ നേരെ ബോംബെയ്ക്ക് പിന്നീടവിടുന്ന് പുറം രാജ്യത്തേക്ക്… അതൊരു റയർ പീസാ… ഇപ്പൊ ചെലവാക്കുന്ന പണം അതിൽ ഞാൻ തിരിച്ചു പിടിക്കും…”

സുരേഷ് സ്വപ്നം കണ്ടു, അതുകണ്ട് രാജേന്ദ്രന്റെ മുഖത്തും ഒരു പുഞ്ചിരി വിടർന്നു,

“പിന്നെ… ഇന്നലെ മഹി വിളിച്ചിരുന്നു ഹൈദ്രാബാദീന്ന്, തന്നെ വിളിച്ചിട്ട് കിട്ടാത്തോണ്ട്, നമ്മുടെ കാര്യം എന്തായി…?”

സുരേഷ് ചോദിച്ചു

“എന്താവാൻ, എല്ലാം പറഞ്ഞപോലെ, പഞ്ചലോഹ വിഗ്രഹമാ അത്യപൂർവ രത്നങ്ങൾ പതിച്ചത്, അതും നൂറ്റാണ്ടുകൾ പഴക്കമുള്ളത്, കൂടാതെ കിരീടോം അതും അമൂല്യ രത്നങ്ങൾ ഉള്ളത്, കോടികളുടെ മൊതലാ…

കിരീടത്തിന്റെ മുൻപിൽ വച്ചിരിക്കുന്ന ആ കടും പച്ച നിറത്തിലെ കല്ല് കണ്ടിട്ടില്ലേ… അത് സെറേണ്ടിബൈറ്റ് ആണ് പത്ത് കാരറ്റ്… ഇപ്പോഴത്തെ മാർക്കറ്റ് വിലയിൽ ഒരു നൂറ്റിയറുപത് കോടി രൂപ വിലവരും…”

രാജേന്ദ്രൻ പറഞ്ഞു

അതുകേട്ട് സുരേഷിന്റെ കണ്ണ് മിഴിഞ്ഞു

“അടുത്തമാസമാണ് ഉത്സവം തുടങ്ങുന്നത്, തുടങ്ങുന്നതിനു ഏഴ് ദിവസം മുന്നേ നിലവറയിൽ നിന്നും വിഗ്രഹം പുറത്തെടുത്തു പൂജ തുടങ്ങും, ഉത്സവത്തിന് രണ്ട് ദിവസം മുന്നേ അത് കാവിൽ പ്രതിഷ്ഠിക്കും, പിന്നെ ഉത്സവത്തിനേ നട തുറക്കു, അതിനുള്ളിൽ ആ വിഗ്രഹവും കിരീടോം പൊക്കണം, പകരം മഹി തരുന്ന ഡ്യൂപ്ലിക്കേറ്റ് തിരിച്ചു വയ്ക്കണം, അത്രേയുള്ളൂ…”

“അല്ല… നമുക്ക് നിലവറേന്ന് വിഗ്രഹം എടുത്തൂടെ…??? അതല്ലേ കുറച്ചൂടി സേഫ്…”

സുരേഷ് സംശയം പറഞ്ഞു

“എടുക്കായിയുന്നു, പക്ഷേ ആ കെളവൻ… എന്റമ്മാവൻ അതിലൊരു ഡിജിറ്റൽ ലോക്ക് വച്ചിട്ടുണ്ട്… കൊറച്ചു പഴേ മോഡലണേലും ഇപ്പോഴും പെർഫെക്ട് ആയാ വർക്ക്‌ ചെയ്യുന്നത്, അതിന്റെ അക്സസ് കാർഡ് ബാങ്ക് ലോക്കറിലാ… ലോക്കറിന്റെ കീ ആണേൽ ആ ഭരതൻ വക്കീലിന്റെ കയ്യിലും…”

“ഓഹ്… അത്രേള്ളോ…, എനിക്കറിയാവുന്ന ഒരാളുണ്ട് ഡിജിറ്റൽ ലോക്കിൽ എക്സ്പർട്ട് ആണ്, പുള്ളിയെ വരുത്തിയാലോ…”

“വരുത്തുന്നേൽ കൊഴപ്പോല, പക്ഷേ എന്തേലും മിസ്റ്റേക് വന്നാ എല്ലാം ഗോപി, ഇതാകുമ്പോൾ ഡിജിറ്റൽ ലോക്കറുമില്ല ഒന്നുമില്ല, എല്ലാം സേഫ്…”

“മ്… ശരിയാ… എന്നാ ഞാനിറങ്ങുന്നു, താനാ മഹിയെ വിളിച്ചു കാര്യം പറഞ്ഞേക്ക്… പിന്നെ ഈ ആഴ്ച കൂടെണ്ടേ…?? പുതിയ ഒരു കിളിയുണ്ട് എന്റെ ഓഫീസിൽ… പുതുതായി ജോയിൻ ചെയ്തതാ, ഞാനൊരു ട്രാപ് ഇട്ടിട്ടുണ്ട്, അതിൽ വീണാ നമുക്ക് സുഭിക്ഷം…”

സുരേഷ് ചുണ്ട് നനച്ചുകൊണ്ട് പറഞ്ഞു,

“മ്…രാജേന്ദ്രന്റെ കണ്ണുകൾ തിളങ്ങി…”

••❀••

വൃന്ദ വീട്ടു ജോലിയെല്ലാം ഒതുക്കി ഉച്ചക്ക് ഭക്ഷണം കഴിക്കാൻ വന്നപ്പോ മൂന്ന് മണിയായി, പത്രത്തിൽ ചോറും കറികളും എടുത്ത് അടുക്കളത്തിണ്ണയിൽ വന്നിരിന്നു, അവളുടെ വീടിനടുത്തെ ചായ്‌പ്പിൽ മൂടി വച്ചിരിക്കുന്ന അവളുടെ അച്ഛന്റെ ബൈക്കിലേക്ക് നോക്കി, അവളുടെ കണ്ണിൽ നീർത്തുള്ളി പൊഴിഞ്ഞിറങ്ങി, വേണു ഇടക്ക് കളി പറയുമായിരുന്നു എനിക്ക് എന്റെ ഉണ്ണിമോളെപ്പോലെതന്നെയാ എനിക്ക് ഈ വണ്ടിയും…കുറേ നാൾ കഴിയുമ്പോ എന്റെ മോൻ വലുതാകുമ്പോൾ ഇത് ഞാനവന് കൊടുക്കും, അവന് വേണ്ടെങ്കിൽ ഉണ്ണിമോളേ കെട്ടുന്നവന് സ്ത്രീധാനമായി കൊടുക്കുമെന്ന്… വൃന്ദയുടെ ഓർമ്മകൾ കുറച്ചുവർഷം പിന്നോട്ട് പോയി,

Leave a Reply

Your email address will not be published. Required fields are marked *