“ഇവിടെ ആരുമില്ലേ” ജോസച്ചൻ വിളിച്ചു ചോദിച്ചു.
പതുക്കെ വിടിന്റെ വശത്തേക്ക് നടന്നു. ഒരു പക്ഷെ അടുക്കളഭാഗത്താരെങ്കിലും കാണുമായിരിക്കും. കിണറിന്റെ മറവിൽ ആരോ തുണിയലക്കുന്നുണ്ട്. അച്ചൻ പതുക്കെ കിണറിന്റെ അടുത്തേക്ക് നടന്നടുത്തു പിന്നെയും വിളിച്ചു.
“ഇത് കുര്യാക്കോസിന്റെ വീടല്ലേ.” സ്വരം കേട്ടു മേരി എഴുനേറ്റപ്പോൾ കണ്ടത് പള്ളിയിലെ കൊച്ചച്ചനേയാണ്.
“അയ്യോ, അച്ചനോ ഇതെന്താ ഇതിലേ.”
“വീടു വെഞ്ചിരിക്കാൻ വന്നതാ. കുര്യാക്കോസെന്റിയേ”,
ജോസച്ചൻ തന്റെ മുമ്പിൽ ഒരു ബ്ലൗസും കച്ചത്തോർത്തും ധരിച്ചു നിൽക്കുന്ന സ്തീയോടു പറഞ്ഞു. തുണിയലക്കിന്റെയിടയിൽ അവളുടെ മുൻവശം മുഴുവൻ നന്നായി നനഞ്ഞിട്ട് ബ്ലൗസും തോർത്തും അവളുടെ മേത്ത് പറ്റിച്ചേർന്നിരിക്കുന്നു. കറുത്ത മുലഞെട്ടുകൾ നനഞ്ഞ ബ്ലൗസിലൂടെ തള്ളി നിൽക്കുന്നു. തോർത്ത് തുടയുടെ ഓരോ വടിവിലും ഒട്ടിചേർന്നിരിക്കുന്നു. നെറ്റി നിറയേ വിയർപ്പൊഴുകുന്നു. ആവിയും അദ്ധ്വാനവും അലിഞ്ഞുചേർന്ന ഒരു മേനി ഒരു നിമിഷത്തേക്ക് ജോസച്ചന്റെ പുരുഷത്വവും മനുഷത്വവും പ്രബലമായി താൻ ഒരു വൈദികനാണ് എന്ന ഓർമ്മ മായിച്ചുകളഞ്ഞു. അത് വെറും പ്രായത്തിന്റെ കുഴപ്പം മാത്രം. 26 വയസ് പ്രായം. നല്ല ആരോഗ്യമുള്ള ശരീരം. പക്ഷേ ഒരു സ്ത്രതീക്കും എത്താൻ പറ്റാത്ത സെമിനാരിയുടെ ഭിത്തികൾക്കുള്ളിൽ ദൈവജപങ്ങളുടെ ആരവങ്ങളുടെയിടയിൽ ജോസിന്റെ കൗമാര്യം നിശബ്ദമായി കടന്നു പോയി. പുരുഷസഹജമായ സകല ആവേശങ്ങളേയും മനസ്സിന്റെ ഏതോ വിദൂരമായ കോണിലേക്ക് അമർത്തി അകറ്റാൻ പത്തു കൊല്ലത്തേ സെമിനാരി ജീവിതത്തിടയിൽ സാധിച്ചു.
ഒരു പക്ഷെ പെണ്ണുങ്ങൾ കടന്നു ചെല്ലാത്ത ആ ലോകത്ത് അതെളുപ്പമായിരുന്നു. നഗ്നയായി തന്റെ മുമ്പിൽ നിൽക്കുന്ന പരലോകസൗന്ദര്യത്തേ തള്ളി മാറ്റിക്കൊണ്ട് ദൈവനാമം ജപിക്കാൻ അവിടെ ആരും ആവശ്യപ്പെടാറില്ലല്ലോ. അതിനാൽ തന്നെ ജോസച്ചന് ഇത് ജീവിതത്തിലാദ്യാനുഭവമായിരുന്നു. ഇതാണ് ഞാൻ ത്യജിച്ച സ്ത്രതീ പുരുഷനേ പൂർത്തിയാക്കാനായി 6Ꭷ6ᎧᏩ8Ꭴ) l0 സ്യഷ്ടിച്ചെന്നു പ്രഖ്യാപിക്കുന്നതിനോടൊപ്പം ദൈവരാജ്യത്തിനു വേണ്ടി ആ പൂർണ്ണതയേ ത്യജിക്കേണ്ടിവന്ന വിരോധാഭാസം. സ്വന്തം കാലുകൾക്കിടയിൽ മദാലസയായ ആ സ്ത്രതീരൂപം കോളിളക്കം സ്യഷ്ടിക്കുന്നു എന്ന പരിസരബോധം പെട്ടെന്ന് ജോസച്ചന്നുണ്ടായി.
“അയ്യോ, കുര്യാക്കോസ് തറവാട്ടിൽ പോയതാണല്ലോ. വീടു വെഞ്ചിരിക്കാൻ അച്ചൻ വരുന്ന കാര്യം മറന്നു പോയോ എന്തോ, അയ്യോ, അത് കഷ്ടമായല്ലോ. അയ്യോ, എന്റെ പേർ മേരീന്നാ. അയ്യോ, ഈ കുന്നുകയറി അച്ചൻ വിയർത്ത് കുളിച്ചല്ലോ.” മേരി ധ്യതിയിൽ തോർത്തെടുത്ത് മാറു മറച്ചു കൊണ്ട് അച്ചന്റെ അടുത്തേക്ക് വന്നു.
അപ്പോളെന്താ ചെയ്യുക. ഏതായാലും ഈ കയറ്റം ഒന്നുകൂടി കയറാൻ പറ്റില്ല. ജോസച്ചൻ മനസിൽ വിചാരിച്ചു.
“വീടേതായാലും വെഞ്ചിരിച്ചേക്കാം, മേരി’ അച്ചൻ പറഞ്ഞു.
“എന്നാൽ അച്ചൻ കേറി ഇരിക്ക് ഞാനച്ചന് കുടിക്കാനെന്തെങ്കിലും എടുക്കട്ടെ.” എന്നും പറഞ്ഞ് മേരി അടുക്കളയിലേക്ക് കയറി ഓടി.
അച്ചൻ മുൻവശത്തേക്ക് കയറി കണ്ട ഒരു കസേരയിൽ കയറി ഇരുന്നു.
തൂവാലയെടുത്ത് മുഖം തുടച്ചു. എന്തോ സ്വരം അടുക്കളയിൽ നിന്ന് കേട്ട് തിരിഞ്ഞ് നോക്കിയപ്പോൾ തുറന്നു കിടക്കുന്ന അടുക്കളെ വാതിലിൽകൂടി കണ്ടത് അലമാരിയുടെ മുകളിലത്തേ തട്ടിൽ നിന്ന് ഒരു പാട്ട എടുക്കാൻ വലിഞ്ഞുപൊങ്ങുന്ന മേരിയുടെ പുറകുവശമാണ്. നനഞ്ഞ തോർത്ത് ഉരുണ്ടുമിനുത്ത ചന്തിയുടെ വിടവുകളിൽ അമർന്ന് ചേർന്ന് തുടകളേ വരിഞ്ഞു മുറുകി ഇരിക്കുന്നു. ജോസച്ചനിലേ പുരുഷൻ വീണ്ടും ഉയർന്നു. കൺപോളവെട്ടാതെ ആ ഉരുണ്ടു കൊഴുത്ത ചന്തിയിലും തുടകളിലും അച്ചന്റെ കണ്ണുകൾ ഏതാനും നിമിഷത്തേക്ക് പ്രതി നടന്നു. മേരി പാട്ടയുമെടുത്ത് തിരിഞ്ഞപ്പോൾ ഏറ്റുമുട്ടിയത് പരിസരബോധമില്ലാതെ തന്റെ മേനിയിൽ ലയിച്ചിരിക്കുന്ന ജോസച്ചന്റെ കണ്ണുകളേയാണ്. പെട്ടെന്ന് അച്ചൻ കുറ്റബോധത്തോടെ തലതിരിച്ചിട്ടു പറഞ്ഞു.
