കൂടുതൽ ഒന്നും ചോദിക്കാതെ, എന്തോ തീരുമാനിച്ചത് പോലെ ഒരു ദീർഘനിശ്വാസം എടുത്തു കൊണ്ട് ഭാനുമതി മൊന്തയും എടുത്ത് അകത്തേക്ക് നടന്നു.
അകത്തെ ഇരുട്ടിലേക്ക് പതിയെ നടന്നു മറയുന്ന ഭാനുമതിയെ തന്നെ നോക്കികൊണ്ട് രാമനുണ്ണി ചാരുകസാരയിൽ കിടന്നു. മേനോൻറെ കണ്ണുകൾ ഭാനുവിന്റെ കഴുത്തിൽ നിന്നും പതിയെ താഴേക്കു ഇഴഞ്ഞു.
ഈ ദാരിദ്ര്യത്തിലും അവരുടെ സൗന്ദര്യത്തിനു ഒരു ഇടിവും തട്ടിയിട്ടില്ലെന്നു അയാൾ ഓർത്തു. ആ പഴഞ്ചൻ കുപ്പായത്തിനടിയിൽ അവൾ ഇപ്പോഴും ഒരു സുന്ദരി തന്നെ ആണ്. കുറെയേറെ നാളുകളുടെ ഉപയോഗം കൊണ്ടാകാം, വെളുത്ത ബോഡീസ് നന്നേ നരച്ചു പോയിരിക്കുന്നു.
ശരീരത്തോട് പറ്റിക്കിടക്കുന്ന ബോഡീസ്സ്സിനുള്ളിൽ ബ്രായുടെ അടയാളം വ്യക്തമായി കാണാം. കക്ഷങ്ങളുടെ അടിഭാഗത്തു വിയർപ്പു പടർന്നു നനഞ്ഞിരിക്കുന്നു. പഴയതെങ്കിലും വ്രത്തിയുള്ള മുണ്ടും നേര്യതും. മുണ്ടിനടിയിൽ അവൾ ഉടുക്കാറുള്ള ഒന്നരയും, താറും മേനോൻറെ ഭാവനയിൽ വിരിഞ്ഞു.
താൻ ആദ്യം കണ്ട കാലം തൊട്ടേ ഈ വേഷമാണ് അവൾ ധരിക്കാറ്. വെളിയിൽ അമ്പലത്തിലോ മറ്റോ പോകുമ്പോഴോ മറ്റു വിശേഷ അവസരങ്ങളിലോ മാത്രമേ സാരി ഉടുത്തു കണ്ടിട്ടുള്ളു. മുപ്പതുകളുടെ അവസാനത്തിലും യൗവനം വിട്ടുമാറാത്ത അവരുടെ കൊഴുത്ത ശരീരത്തിലൂടെ അയാളുടെ കണ്ണുകൾ ഇഴഞ്ഞു. ഇറുകി കിടക്കുന്ന ബോഡീസിന്റെ പച്ച കരയുള്ള ഭാഗം മാംസളമായ ശരീരത്തിനകത്തേക്ക് അല്പ്പം താഴ്ന്നിരിക്കുന്നു.
“ഇവൾ അല്പ്പം തടിച്ചുവോ”, മേനോൻ ഒന്ന് ശങ്കിച്ചു. “അല്ലെങ്കിലും താനിതൊക്കെ എങ്ങിനെ അറിയാനാണ്. അവസാനമായി സ്വന്തം ഭാര്യയുടെ നഗ്ന ശരീരം എന്നാണ് കണ്ടതെന്ന് പോലും തനിക്കൊർമയില്ല. അതുമല്ല, തന്നിലെ ലൈംഗിക ത്രിഷ്ണയൊക്കെ എന്നേ കരിഞ്ഞുപോയിരിക്കുന്നു. എത്രയോ നാളുകൾക്ക് ശേഷമാണ് ഭാനുവിനെ ഇത്രയും ആശയോടെ ഒന്ന് നോക്കുന്നത് തന്നെ”.
മുണ്ടിനും ജാകെറ്റിനും ഇടയിലെ വെളുത്തു തുടുത്ത പിൻപുറത്തിനെ രണ്ടായി പകുത്തു,
ഒരു ചാലുപോലെ മുണ്ടിനടിയിലേക്ക് നീളുന്ന നട്ടെല്ല്. ഭാനുവിന്റെ പതുപതുത്ത അരയുടെ പുഷ്ടി വെളിപ്പെടുത്തനെന്നോണം അരക്കെട്ടിൽ ആഴ്ന്നിരിക്കുന്ന മടിക്കുത്തിനു പുറത്തേക്കു അല്പം മാംസം തുളുമ്പി നില്ക്കുന്നു. അന്നനടയുടെ താളത്തിനനുസരിച്ച് തുള്ളിക്കളിക്കുന്ന നിതംഭദ്വയങ്ങൾ. ആ താഴികക്കുടങ്ങളെ രണ്ടായി മുറിക്കുന്ന ഇടനാഴി, കറുത്ത ഒരു ചെറു നിഴലായി മുണ്ടിനു പുറത്ത് കാണാം. ആ ഇടനാഴിയിലെ ഇരുളടഞ്ഞ മടക്കുകളിലും ചുഴികളിലും താൻ എത്രയോ തവണ ഒളിച്ചുകളിച്ചിരിക്കുന്നുവെന്നു ഓർത്തപ്പോൾ മേനോനു ശരീരത്തിൽ അസാധാരണമായ ഒരു തരിപ്പ് അനുഭവപ്പെട്ടു. ചന്ദന വർണമാർന്ന, ആക്രിതിയൊത്ത ആ അർദ്ധഗോളങ്ങളും അവയ്ക്കിടയിൽ ഒളിച്ചിരിക്കുന്ന മുല്ലമൊട്ടും തനിക്കെന്നും ഹരമായിരുന്നു. ഉറക്കം വരാത്ത എത്രോയോ രാത്രികളിൽ, അവളുടെ സമൃദമായ പൃഷ്ഠത്തിൽ തലചായ്ച്ചു, ആ ഗുദഗർത്തത്തിന്റെ സുഗന്ധവും ആസ്വദിച്ചു കിടന്നിരിക്കുന്നു.
ഒരു ദീർഘനിശ്വാസത്തോടെ മെല്ലെ ചാരുകസാരയിലേക്കു ചരിഞ്ഞു കണ്ണുകളടച്ചു മേനോൻ കിടന്നു. തന്നെ പോലെ ഒരു ഗതിയില്ലാത്തവനെ വേളികഴിച്ചതു കൊണ്ട് എന്തൊക്കെ കഷ്ടപ്പാടുകളാണ് അവൾ സഹിക്കുന്നത്. നേരാംവണ്ണം വയറുനിറച്ചു കഴിക്കാൻ ഒരു നേരത്തെ ഭക്ഷണമോ, ഉടുക്കാൻ ഒരു നല്ല തുണിയോ, ഒന്നും തന്നെ നല്കാൻ തനിക്കു കഴിഞ്ഞില്ല. ഒരുജീവിത സൗഭാഗ്യവും നൽകാൻ കഴിഞ്ഞില്ലെന്നു മാത്രമല്ല, കിടക്കയിൽ പോലും അവളെ പൂർണ സംതൃപ്തയാക്കാൻ തനിക്കു സാധിച്ചിട്ടില്ലെന്ന് അയാൾ ഓർത്തു. പന്തയക്കുതിരയെപ്പോലെ അവൾ കുതിക്കുമ്പോൾ, ഉരുകിയൊലിക്കുന്ന പൗരുഷവുമായി, പാതിവഴിയിൽ തോറ്റു മടങ്ങായനായിരുന്നല്ലോ എന്നും തൻറെ വിധി.
തന്റെ കഴിവില്ലായ്മ കാരണം സ്വന്തം ജീവിതം മാത്രമല്ല തന്റെ ഉറ്റവരുടെ ജീവിതം കൂടി നശിക്കുകയാണ്. ചുട്ടുപൊള്ളുന്ന ഉച്ചവെയിലിനു ഒരു ആശ്വാസമെന്നോണം, എങ്ങുനിന്നോ വീശിയ ഇളം കാറ്റിനു തന്റെ ഭാനുവിന്റെ ഗന്ധമാണെന്നു രാമനുണ്ണിക്ക് തോന്നി. കൂടുതുറന്നു വിട്ട പറവയെപോലെ ചിറകടിച്ചുയർന്ന ചിന്തകൾ അയാളെ വർഷങ്ങൾക്കു പിന്നിലേക്ക് കൊണ്ടുപോയി.
മുഴുവൻ പേരു രാമനുണ്ണി മേനോൻ എന്നായിരുന്നെങ്കിലും തറവാട്ടിലും നാട്ടിലും ഉണ്ണി എന്ന ചെല്ലപ്പേരിലായിരുന്നു താൻ അറിയപ്പെട്ടിരുന്നത്. അച്ച്ചനെ കുറിച്ച് വളരെ നേരിയ ചില ഓർമകൾ മാത്രമേ ഉള്ളു.
പട്ടാളത്തിലായിരുന്ന തൻ്റെ അച്ഛൻ അവിടെവച്ചുണ്ടായ ഏതോ അപകടത്തിൽ പെട്ട് മരിച്ചു എന്നത് അമ്മ പറഞ്ഞുള്ള അറിവാണ്. രാമനുണ്ണിയുടെ അമ്മ പാറുക്കുട്ടിയമ്മയുടെ നേരെ താഴെയുള്ള സഹോദരൻ മാധവമേനോൻ ആയിരുന്നു അന്ന് തറവാട്ടിലെ കാരണവർ. സ്നേഹത്തെക്കാൾ കൂടുതൽ ശാസനയും ശിക്ഷയും നിറഞ്ഞതായിരുന്നു തറവാട്ടിലെ കുട്ടിക്കാലം. അമ്മാവനെ കുറിച്ചോർക്കുമ്പോൾത്തന്നെ അവൻറെ ഉള്ളിലൊരു കാളലാണ്. തന്നിഷ്ട്ടക്കാരനും കണ്ണിൽ ചോരയില്ലാത്ത ദുഷ്ട്ടനുമായ മാധവമേനോനെതിരെ രഹസ്യമായി പലരും മുറുമുറുത്തെന്ക്കിലും പരസ്യമായി അയാളുടെ വാക്കുകളെയോ പ്രവൃത്തിയെയോ എതിർക്കാൻ തറവാട്ടിലെ അംഗ്ങ്ങൾക്കാർക്കും ധൈര്യമില്ലയിരുന്നു. തറവാട്ടിലെ മൂത്ത സന്തതിയായ പാറുക്കുട്ടിയമ്മ പോലും അയാളുടെ സുഗ്രീവാഛ്ഞകൾക്ക് മുന്നിൽ പകച്ചു നിന്നതേയുള്ളു.
താൻ ഈ ലോകത്തേറ്റവും ഭയപ്പെട്ടിരുന്നതും വെറുത്തിരുന്നതും വലിയമ്മവനെയാണെന്ന് രാമനുണ്ണി ഓർത്തു.
തന്റെ ജീവിതം ഈനിലയിലാക്കിയ ദുഷ്ടനാണയാൾ. അമ്മാവന്റെ രണ്ടു മക്കൾ അപ്പുവും ഉഷയും, മദ്രാസ്സില്ലും, പാലക്കാട്ടും ഉള്ള കോളേജുകളിൽ പഠിച്ചപ്പോൾ പറമ്പിലെ അടക്കയുടെയും തേങ്ങയുടെയും കണക്കു നോക്കാനായിരുന്നു തൻറെ വിധി. എട്ടാം ക്ലാസ്സ് പാസ്സയിക്കഴിഞ്ഞ് അപ്പുവിന്റെയും ഉഷയുടെയും ഒപ്പം ഹൈസ്കൂളിൽ ചേരണമെന്ന് താൻ ആവശ്യപ്പെട്ടപോൾ എന്തൊക്കെ പുകിലുകളാണ് ഉണ്ടായതു. “പട്ടാളത്തിൽ പോയി കണ്ടവന്റെ ഉണ്ടകേറി ചത്ത നിൻറെ തന്ത ഇവിടെ ഉണ്ടാകി വെച്ചിട്ടുണ്ടോടാ” എന്ന് അലറിക്കൊണ്ട് തൻറെ നേരെ ഒരു ചാട്ടമായിരുന്നു. അതിൽപിന്നെ ഒരിക്കലും ആ ആവശ്യവുമായി അമ്മാവന്റെ മുന്നിൽ പോയിട്ടില്ല.
ഒരിക്കൽ മനക്കലെ നംഭൂതിരി അങ്ങാടിയിൽ വച്ച് കണ്ടപ്പോൾ ചോദിച്ചു…….?
“എന്തേ ഉണ്ണി ഇപ്പോൾ ഉസ്ക്കൂളിലൊന്നും പോണില്യേ……?”
അങ്ങാടിയിലെ മൊത്തക്കച്ചവടക്കാരൻ പരീതുമായി തലേന്ന് വിറ്റ അടക്കയുടെ കണക്കു സംസാരിച്ചു നില്ക്കുകയായിരുന്ന അമ്മാവൻ തിരിഞ്ഞു നോക്കി.
“അതിപ്പോ മുല്ലക്കലെ കുട്ടിയെന്തിനാ നംഭൂരിശ്ശാ ഉസ്കൂളി പോണേ…. പഠിച്ചു വലിയ ഉദ്യോഗം നേടാനാ….?? തറവാട്ടു വകകള് നേരാംവണ്ണം നോക്കി നടത്തിയപ്പോരെ……., മൂന്ന് നേരം സുഭിഷ്ട്ടായിട്ടു കഴിയാനോള്ളത് കിട്ടില്ലേ.” അമ്മാവന്റെ മറുപടി കേട്ടു ഉണ്ണിയുടെ മുഖമിരുണ്ടു.
“അതിങ്ങള് പറഞ്ഞത് ശെരീന്നെ…….. മുല്ലക്കെലെ കാര്യസ്ഥപ്പണി കിട്ടിയാത്തന്നെ ഞ്ഞമ്മളെ പോലുളൊരിക്ക് സുഗായി…” പുകയിലക്കറ പുരണ്ട പല്ലുകാട്ടി ചിരിച്ചു കൊണ്ട് പരീതും അമ്മാവന്റെകൂടെ കൂടി.