എന്ത്കൊണ്ടോ അയാളുടെ കണ്ണുകൾ ഈറനായി.
****************************************
“ആദായതിന്റെ മൂന്നിലൊന്ന് അത്ര കുഴപ്പമില്ല,”
രാത്രി മുറ്റത്ത് നിലാവിൽ നിൽക്കവേ ഷാനി ഫിറോസിനോട് പറഞ്ഞു.
“അവരത്ര കുഴപ്പം പിടിച്ച ആളുകൾ ഒന്നുമല്ലടീ,”
ഫിറോസ് അറിയിച്ചു.
“ഏതായാലും ഒന്നുരണ്ടു മാസത്തേക്ക് നോക്കാം. അന്നേരം അറിയാല്ലോ,’”
“ഒന്ന് രണ്ടു മാസം? പറ്റില്ല… രണ്ടാഴ്ച്ചകഴിഞ്ഞ് ഒന്നുകൂടി പോകണം. സ്ഥലം എപ്പോഴും ഒക്കെയൊന്ന് ചുറ്റിക്കറങ്ങി കാണണം. അവരീ പറയുന്ന പോലെ പണിയൊക്കെ അതിൽ ചെയ്യുന്നുണ്ടോ എന്നൊക്കെ ഒന്ന് നോക്കി നടന്നു കണ്ടാൽ മനസ്സിലാകുമല്ലോ!”
അടുത്ത ആഴ്ച്ച!
ഫിറോസിന്റെ ദേഹത്ത് കുളിര് കോരി!
കുഴപ്പമില്ല!
റെജീനയ്ക്ക് ജോജുവിനെ ഒരിക്കൽ കൂടി കാട്ടിലേക്ക് പറഞ്ഞു വിടണം എന്നല്ലേയുള്ളൂ!
“എന്താ നിങ്ങടെ മേത്ത് ഒരു മണം? ഒരു മാതിരി ജമന്തിപ്പൂവിന്റെ മണം?”
അയാളുടെ നെഞ്ചിലേക്കും ചുമലിലേക്കും മൂക്കടുപ്പിച്ച് പിടിച്ച് ഷാനി ചോദിച്ചു.
“ജമന്തിപ്പൂക്കളോ?”
അയാൾ സംശയിച്ചു.
“വട്ടാണോ?”
****************************************
“നമ്മള് പറഞ്ഞപോലെ നാളെ കഴിഞ്ഞ് എനിക്ക് ഏലീയാസിന്റെ വീട്ടിൽ പോകാൻ പറ്റൂന്ന് തോന്നുന്നില്ല എന്റെ ഷാനി,”
വൈകുന്നേരം, ആരോടോ ഫോണിൽ സംസാരിച്ച് കഴിഞ്ഞ് ഫിറോസ് ഷാനിയോട് പറഞ്ഞു.
“കാര്യം അന്ന് ഹോളിഡേ ആണേലും സംഘടനേടെ മീറ്റിങ് ഉണ്ട്. അതീന്ന് ഒഴിവാക്കാൻ പറ്റുകേല. പ്രത്യേകിച്ചും എന്നെ ജോയിന്റ്റ് സെക്രട്ടറിയായി തെരഞ്ഞെടുത്ത് കഴിഞ്ഞ്!”
എംപ്ലോയീസ് യൂണിയൻ ജില്ലാ ജോയിന്റ്റ് സെക്രട്ടറിയായി ഫിറോസ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു കഴിഞ്ഞ മാസം.
“അയ്യോ അപ്പൊ എന്നാ ചെയ്യും?”
ഷാനി വിഷമത്തോടെ ചോദിച്ചു.
“അടുത്താഴ്ചത്തെക്ക് മാറ്റിവെക്കാം,”
അയാൾ നിരുന്മേഷവാനായി പറഞ്ഞു.
റെജീനയെ ഒന്ന് കാണാനും തക്കം കിട്ടിയാൽ അവളെ ഒന്നനുഭവിക്കാനും സ്വപ്നം കണ്ടിരുന്ന ഫിറോസ് ശരിക്കും ഉദാസീനനായിരുന്നു.
“അടുത്ത ആഴ്ച്ച എന്നുപറഞ്ഞാൽ എപ്പഴാ ഫിറോസ്?”
നിരാശയോടെ ശനി ചോദിച്ചു.
“എല്ലാ ഞായറും നമ്മൾ ഓൾറെഡി ഓരോ പ്രോഗ്രാമിനായി നേരത്തെ ഷെഡ്യൂൾ ചെയ്തു കഴിഞ്ഞു….നാളെ കഴിഞ്ഞാണ് കറക്റ്റ് ആപ്റ്റായ ദിവസം!”
“ശരിയാണല്ലോ!”
പെട്ടെന്നോർമ്മിച്ച് ഫിറോസ് പറഞ്ഞു.
ഷാനി ഗൗരവപൂര്ണമായി എന്തോ ആലോചിക്കുന്നത് കണ്ടു.
“എന്താടീ?”
അയാൾ ചോദിച്ചു.
“ഞാൻ ഒന്ന് പോയാലോ?”
അവൾ പെട്ടെന്ന് ചോദിച്ചു.
“നീയോ?”
“അതെ..അധികം ദൂരം ഒന്നുമില്ലല്ലോ..”
“ഇല്ല പക്ഷെ …കാടിന് നടുവിലൂടെ ഒരു അരമണിക്കൂർ നടക്കണം,”
“ആളുകളൊക്കെ നടക്കുന്ന വഴിയല്ലേ? അപ്പൊ പേടിക്കാൻ ഒന്നുമില്ലല്ലോ…ആനയിറങ്ങുന്ന വഴിയൊന്നുമല്ലല്ലോ?”
“ആനേം ചെനേം ഒന്നുമില്ല…വല്ല കാട്ടാടോ മുള്ളൻപന്നിയോ അല്ലേൽ പാമ്പോ ഒക്കെ കണ്ടെന്നെരിക്കും,”
“അത്രേയുള്ളു? സാരമില്ല. ഞാൻ പോട്ടെ?”
“നിനക്ക് ഇഷ്ടമാണേൽ പോ. സ്ഥലോം കാര്യോം ഒക്കെ ഒന്ന് കണ്ടിരിക്കാല്ലോ,”
ശനിയാഴ്ച്ച വെളുപ്പിന് ഫിറോസ് പോയതിന് ഷാനി സ്‌കൂട്ടറിൽ പുറപ്പെട്ടു.
ഫിറോസ് പറഞ്ഞു തന്ന കാര്യങ്ങൾ ഓർമ്മിച്ച് അവൾ മണിയമ്പാറ കഴിഞ്ഞ് തളിക്കോട് എത്തി.
ഫിറോസിന്റെ സുഹൃത്ത് രാമചന്ദ്രനെ മുമ്പ് രണ്ടു തവണ കണ്ടിട്ടുണ്ട്.
ഒരിക്കൽ വീട്ടിൽ വന്നിരുന്നു.
അന്ന് പക്ഷെ അവിടെ അയാളുണ്ടായിരുന്നില്ല.
അയാളുടെ മകൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
രാമചന്ദ്രനും ഫിറോസ് പങ്കെടുക്കുന്ന മീറ്റിങ്ങിൽ പോയിരിക്കുന്നു.
കൂടെ അയാളുടെ ഭാര്യയും.
ഏതായാലും സ്‌കൂട്ടർ അവരുടെ ഷെഡിൽ കയറ്റി വെച്ച് ഷാനി ഫിറോസ് പറഞ്ഞു കൊടുത്ത വഴിയേ മലമുകളിലേക്ക് കാടിന് നടുവിലൂടെയുള്ള പാതയിലൂടെ നടക്കാൻ തുടങ്ങി.
പ്രതീക്ഷിച്ച മടുപ്പോ ഭയമോ ഉണ്ടായില്ലെന്ന് മാത്രമല്ല, അവൾക്ക് വളരെ ഇഷ്ടമായി കാടിനുനടുവിലൂടെയുള്ള നടപ്പ്.
“വൗ!!”
തണുത്ത കാറ്റ് ഇലച്ചാർത്തിലൂടെ തഴുകി കടന്നുപോയപ്പോൾ കൈകളുയർത്തി അവൾ വിളിച്ചുകൂവി.
പച്ച മതിലിനിടയിലൂടെയുള്ള യാത്ര.
വനസുഗന്ധത്തിന്റെ മദിപ്പിക്കുന്ന കാഴ്ച്ചകൾ.
ഇലപ്പന്തലിലൂടെ തന്നെ നോക്കി ശബ്ദമുണ്ടാക്കുന്ന അസംഖ്യം പക്ഷികൾ, ഉരഗങ്ങൾ…
വനത്തിന്റെ ഭംഗിയിൽ കണ്ണുകൾ നട്ട്, കാതുകൾ കൊടുത്ത് ഹർഷോന്മാദത്തോടെ നടക്കവേ മലമുകളിൽ എത്തിച്ചേർന്നത് അവളറിഞ്ഞില്ല.
“ഓഹ്!!”
അവൾ കൈകൾ കുടഞ്ഞ് ചുറ്റും നോക്കി.
“അത് തന്നെ വീട്!”
വലിയ വാകമരം. വാഴത്തോപ്പ്, പാവലിന്റെ പന്തൽ…
ഫിറോസ് പറഞ്ഞുകൊടുത്ത അടയാളങ്ങൾ കൃത്യമാണ്. അവൾ ദൂരെക്കണ്ട കുടിൽ ലക്ഷമാക്കി നടന്നു.
പതിവ് പോലെ ഏലിയാസ് പുറത്ത് പോയിക്കാണണം.
അയാളുടെ ഭാര്യയും മകനും മാത്രമേ വീട്ടിൽ കാണാൻ സാധ്യതയുള്ളൂ.
അത് സാരമില്ല.
പറമ്പ് വൃത്തിയായാണോ, കൃഷിപ്പണികളൊക്കെ നടന്നിട്ടുണ്ടോ എന്നറിഞ്ഞാൽ മാത്രം മതി.
അതിനിപ്പോൾ അയാൾ തന്നെ വീട്ടിൽ ഉണ്ടാവണമെന്ന് നിർബന്ധമില്ല.
അവൾ സാവധാനം കുടിലിനെ സമീപിച്ചു.
കയ്യാലത്തിട്ട് കയറി അവൾ മുറ്റത്തേക്ക് ചെന്നു.
“റബ്ബേ!”
അവൾ പെട്ടെന്ന് നിശ്ചലം നിന്നു.
അമ്പരപ്പോടെ, ഞെട്ടലിൽ അറിയാതെ വായ്പൊത്തി.
മുമ്പിലെ കാഴ്‌ച്ചയിൽ നിന്ന് പെട്ടെന്ന് കണ്ണുകൾ അവൾ വെട്ടിതിരിച്ചു.
ശബ്ദം കേൾക്കാതിരിക്കാനായി അവൾ പെട്ടെന്ന് കാതുകൾ പൊത്തി.
അവിടെനിന്ന് പെട്ടെന്ന് വിട്ടുപോകാൻ അവൾ ആഗ്രഹിച്ചു.
പക്ഷേ…
അവൾ സാവധാനം മുഖം ആ കാഴ്ച്ചയിലേക്ക് വീണ്ടും തിരിച്ചു.
കാതുകളെ മറച്ചിരുന്നു കൈകൾ അവൾ വേർപെടുത്തി.
തിണ്ണയിൽ ഒരു തഴപ്പായയിൽ മലർന്ന് കിടക്കുന്ന ഒരു പുരുഷൻ.
അയാളുടെ കൈ വേഗത്തിൽ മുകളിലേക്കും താഴേക്കും ചലിക്കുന്നു.
അയാളുടെ കൈക്കുള്ളിൽ തടിച്ചു ചീർത്ത അമ്പരപ്പിക്കുന്ന വലിപ്പമുള്ള കുണ്ണ!
ഒലിച്ചിറങ്ങുന്ന കൊഴുത്തവെള്ളം കൈയിൽ പറ്റിപ്പിടിച്ചിരിക്കുന്നതിനാൽ കൈകൾ വേഗത്തിൽ ചലിപ്പിക്കുമ്പോൾ താളത്തിൽ വലിയ ശബ്ദമുണ്ടാകുന്നു.
എന്തൊരു മനുഷ്യനാണ് ഇയാൾ!
ഇതുപോലെ തുറസ്സായ ഒരു സ്ഥലത്ത്!
പടച്ചോനെ! ഇതുപോലെ ഒരാളെ എങ്ങനെ…?
ഇയാൾക്ക് ഭാര്യയുണ്ടല്ലോ.
കാണാൻ വലിയ കുഴപ്പമില്ല എന്നാണു ഫിറോസ് പറഞ്ഞത്.
പിന്നെന്തിന് ഇങ്ങനെ?
അവൾ പതിയെ മുറ്റത്തിന്റെ അരികിലേക്ക് നീങ്ങി.
കയ്യാലക്കെട്ടിലെ ഏറ്റവും മുകളിലത്തെ കൽപ്പടിയിൽ കാൽ വെച്ച് താഴേക്കിറങ്ങാൻ ഭാവിച്ചു.
അപ്പോഴാണ് മുറ്റത്ത് നിന്നിരുന്ന വലിയ പപ്പായ മരത്തിൽ നിന്ന് ഒരു വലിയ പപ്പായപ്പഴം താഴേക്ക് വീണത്.
അതിന്റെ ശബ്ദം കേട്ട് അയാൾ പെട്ടെന്ന് കുണ്ണയിൽ നിന്ന് പിടി വിടുന്നത് അവൾ കണ്ടു.
അവൾ ഒരു പടികൂടി താഴേക്കിറങ്ങി.
അപ്പോഴാണ് അയാളുടെ നോട്ടം അവളിൽ പതിഞ്ഞത്.
എന്ത് ചെയ്യണമെന്നറിയാതെ ഒരു നിമിഷം അവൾ ശങ്കിച്ച് അയാളെ നോക്കി.
അപ്പോഴേക്കും അയാൾ പായയിൽ നിന്ന് എഴുന്നേറ്റിരുന്നു.