മൃഗം – 12 1

“ഇല്ലെങ്കിലും ഉണ്ടെങ്കിലും എനിക്കൊന്നുമില്ലമ്മേ..പക്ഷെ ജീവിതത്തില്‍ ആരെയും ഇനി ഞാന്‍ വിശ്വസിക്കില്ല..”

“മോളെ നീ ഇങ്ങനെയൊന്നും പറയാതെ..വാസുവിന് നിന്നെ കാണണം എന്നുണ്ടായിരുന്നു..പക്ഷെ അച്ഛന്‍ ഉള്ളതുകൊണ്ട് ഞാനാണ്‌ അവനെ തടഞ്ഞത്..അച്ഛന്‍ ഇപ്പോള്‍ നിന്നോട് സ്നേഹത്തോടെ പെരുമാറി തുടങ്ങിയ അതെ സമയത്ത് അവനു നിന്നോട് സ്നേഹമുണ്ടെന്നറിഞ്ഞു വീണ്ടും തിരിഞ്ഞാല്‍? ഇന്ന് അവന്‍ വന്നപ്പോള്‍ അച്ഛന്‍ എതിര്‍പ്പ് പറഞ്ഞില്ലെങ്കിലും നീയും അവനും തമ്മിലുള്ള ബന്ധം അദ്ദേഹം ഇഷ്ടപ്പെടും എന്ന് നീ കരുതുന്നുണ്ടോ?”

“എന്ത് ബന്ധം? എനിക്ക് ആരുമായും ഒരു ബന്ധവുമില്ല..അയാളിനി എന്റെ ആരുമല്ല..ആരും..എനിക്ക് ആരെയും കെട്ടുകയും വേണ്ട..”

രുക്മിണി മകളെ വ്യസനത്തോടെ നോക്കി. അവള്‍ എന്തൊക്കെയോ ചിന്തിച്ചുകൂട്ടി അത് ശരിയാണ് എന്ന് ധരിച്ചുകൊണ്ട് അതില്‍ നിന്നാണ് സംസാരം.
“അവള്‍ ഈ വീട് കാണാന്‍ വേണ്ടി മാത്രം വന്നതാണ്‌..പണക്കാരിയും സുന്ദരിയുമായ അവളെ കണ്ടപ്പോള്‍ അയാള്‍ എന്നെ മറന്നു..അല്ലെങ്കിലും ഞാന്‍ ആരാണ്..ഒരു കുഗ്രാമത്തില്‍ ജീവിക്കുന്ന പൊട്ടി…” ഏങ്ങലടിച്ചുകൊണ്ട് അവള്‍ കാല്‍മുട്ടില്‍ മുഖം അമര്‍ത്തി.

“നിന്നോടിനി എന്ത് പറയണം എന്നെനിക്ക് അറിയില്ല..ഒന്ന് നീ അറിഞ്ഞോ..വാസുവിനെ എനിക്കറിയാവുന്നത് പോലെ ആര്‍ക്കും അറിയില്ല..അവന്‍ നിന്നെ ചതിച്ചിട്ടില്ല..ചതിക്കുകയുമില്ല..” അത്രയും പറഞ്ഞ ശേഷം രുക്മിണി എഴുന്നേറ്റ് പോയി. ദിവ്യ മുഖം ഉയര്‍ത്താതെ വിലപിച്ചു.

————-

“അറേബ്യന്‍ ഡെവിള്‍സ്..ഒലക്കേടെ മൂട്..ഇപ്പോള്‍ അവനൊക്കെ കാരണം എന്റെ ജോലി തുലാസിലും ആയി”

ഒഴിച്ചുവച്ചിരുന്ന മദ്യം ഒരൊറ്റ വലിക്ക് കുടിച്ചു ഗ്ലാസ് ശക്തമായി മേശപ്പുറത്ത് വച്ചുകൊണ്ട് രവീന്ദ്രന്‍ പറഞ്ഞു. ഒപ്പം ചങ്ങാതിമാരായ മുസ്തഫയും മൊയ്തീനും ദിവാകരനും ഉണ്ട്.

“ആ പെണ്ണ് കാഞ്ഞ വിത്താണ്….അവള്‍ അവരുടെ എല്ലാ ഉദ്ദേശോം തെറ്റിച്ചുകളഞ്ഞു” വിഷണ്ണനായി മുസ്തഫ പറഞ്ഞു.

“എന്റ മുസ്തഫെ..അവള്‍ എന്നാ ഉരുപ്പടിയാണ് എന്നറിയാമോ? ഹ്മം..അവളെ ഒന്ന് രുചിക്കണം..ജീവിതത്തില്‍ പിന്നെ മറക്കത്തില്ല..” കാമാര്‍ത്തിയോടെ ദിവാകരന്‍ പറഞ്ഞു.

“ഇയാള്‍ക്ക് പണ്ണണം പണ്ണണം എന്ന ചിന്ത മാത്രമേ ഉള്ളോ.. മനുഷ്യനിവിടെ പ്രാന്ത് പിടിച്ചിരിക്കുന്ന സമയത്താ അയാളുടെ ഒരു മറ്റേ വര്‍ത്താനം” കലികയറിയ മുസ്തഫ പറഞ്ഞു. ദിവാകരന്‍ ചമ്മലോടെ മദ്യം കുടിക്കുന്നതായി ഭാവിച്ചു.

“ഞാന്‍ റിസ്ക്‌ എടുത്താണ് അന്ന് പോലീസിനെ അങ്ങോട്ട്‌ വിടാതിരുന്നത്..എന്നിട്ട് എന്ത് ഗുണമുണ്ടായി? ആ പെണ്ണ് വിളിച്ച സമയത്ത് ഞാന്‍ ചെന്നിരുന്നു എങ്കില്‍ അവളുടെ മുന്‍പില്‍ എനിക്കൊരു ഹീറോ ഇമേജ് എങ്കിലും കിട്ടിയേനെ..കൈയില്‍ കിട്ടിയ അവളെ ആ നായിന്റെ മോന്‍ വാസുകാരണമാണ്‌ അന്നൊരിക്കല്‍ എനിക്ക് നഷ്ടമായത്..എന്നാല്‍ അവിടെ കയറിയ കോഞ്ഞാണന്‍മാരെക്കൊണ്ട് വല്ലോം നടന്നോ അതുമില്ല..”

രവീന്ദ്രന്‍ വെരുകിനെപ്പോലെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയായിരുന്നു. അയാളുടെ വീടിന്റെ ടെറസില്‍ ആയിരുന്നു ആ സന്ധ്യയ്ക്ക് നാലുപേരും.

“സാറ് കാര്യം അറിഞ്ഞിട്ടും ഇങ്ങനെ പറയുന്നത് ശരിയല്ല. സാറെ അവര് വീട്ടില്‍ കയറിയപ്പോള്‍ ആ പെണ്ണ് വീടിനകത്ത് ഉണ്ടായിരുന്നില്ല. അവന്മാര് തന്തപ്പടിയെ കെട്ടിയിട്ട ശേഷം തള്ളയെ കത്തിമുനയില്‍ നിര്‍ത്തിയിട്ടാണ് അവളെ തിരഞ്ഞത്. പക്ഷെ ആ നായിന്റെ മോള്‍ എങ്ങനെയോ പുറത്തിറങ്ങിക്കഴിഞ്ഞിരുന്നു..
അവള്‍ സാധാരണ പെണ്ണല്ല..അവളുടെ സ്ഥാനത്ത് വേറെ ഏതു പെണ്ണായിരുന്നു എങ്കിലും ഇന്നലെ അവരുടെ കൈയില്‍ പെട്ടേനെ..പിന്നെ ജീവനോടെ അവള്‍ ശേഷിച്ചെങ്കില്‍ പിന്നെ ജീവിക്കുന്നത് വല്ല വേശ്യാ തെരുവിലും ആയിരിക്കും….പക്ഷെ അവള്‍ എല്ലാ കണക്കുകൂട്ടലും തെറ്റിച്ചുകളഞ്ഞു..” മുസ്തഫ നിരാശയോടെ ഗ്ലാസിലേക്ക് മദ്യം പകര്‍ന്നുകൊണ്ട് പറഞ്ഞു.

“നിനക്കറിയാമോ..ആ പൌലോസ് എനിക്കെതിരെ നേരിട്ട് എസ് പിക്ക് റിപ്പോര്‍ട്ട് അയച്ചിരിക്കുകയാണ്..നടപടി ഉണ്ടായാല്‍ എന്റെ തൊപ്പി തെറിക്കും..ആ തെണ്ടി എന്നെ ആ പെണ്ണിന്റെ മുന്‍പില്‍ വച്ചാണ് കരണത്ത് അടിച്ചത്..കള്ളക്കഴുവേറി..” രവീന്ദ്രന്‍ പല്ലുഞെരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *