മൃഗം – 8 2

രണ്ടാമതും തന്റെ ഗ്ലാസ് നിറച്ചുകൊണ്ട് മുസ്തഫ പറഞ്ഞു. ദിവാകരന്‍ അവന്റെ ആഗ്രഹം കേട്ടു ചെറുതായി ഒന്ന് ഞെട്ടാതിരുന്നില്ല.

“മുസ്തഫെ അത് വേണോ..അവളുമാരെ എനിക്ക് ചെയ്യാന്‍ ആഗ്രഹമുണ്ട്..വേറെ ആരും അങ്ങനെ ചെയ്യുന്നത് എനിക്ക് സഹിക്കത്തില്ല..” അയാള്‍ പറഞ്ഞു.

“എന്നാ നിങ്ങള് തന്നെ ചെയ്യ്‌..എന്താ പറ്റുമോ?” മൊയ്തീനാണ് അത് ചോദിച്ചത്.

“അവളെ ചേട്ടന്‍ കെട്ടിയ നാള്‍ മുതല്‍ ഞാന്‍ നോക്കുന്നതാണ്..വലിയ പതിവ്രതയാ നായിന്റെ മോള്‍…പെണ്ണ് പക്ഷെ ലോക വെടി ആകാനുള്ള പുറപ്പാടിലാണ്.. അതുകൊണ്ട് അവളെ അല്ലാതെ തന്നെ കിട്ടും..ചേട്ടച്ചാര്‍ക്ക് എന്നോടുള്ള കലിപ്പ് ഒക്കെ ഇല്ലാതായ സ്ഥിതിക്ക് നാളെ ഞാനവിടം വരെ ഒന്ന് പോകാം.. അവള്‍ക്ക് വല്ല മാറ്റോം ഉണ്ടോന്ന് നോക്കിയ ശേഷം ഇങ്ങനൊക്കെ വേണോ എന്ന് ആലോചിച്ചാല്‍ പോരെ..”

“നോക്ക് ചേട്ടാ.. ഇത് എന്റെ അഭിമാനത്തിന്റെ പ്രശ്നം ആണ്. അവളുമാരെ ചുമ്മാ പണിയുക എന്നതല്ല എന്റെ പ്രശ്നം..അത് ശങ്കരന്റെ മുന്‍പിലിട്ടു വേണം എന്നതാണ്.. എങ്കിലേ അവനോടു പ്രതികാരം ചെയ്തതായി എനിക്ക് തോന്നൂ..അത് പൌലോസ് ഇവിടെ ഉള്ളപ്പോള്‍ത്തന്നെ വേണം താനും.. അവനെക്കൊണ്ട് ഒരു ചുക്കും അതില്‍ ചെയ്യാനും പറ്റരുത്….” മുസ്തഫ ദിവാകരനെ തന്റെ ഉദ്ദേശം പറഞ്ഞു മനസിലാക്കി.

“എന്നാലും..അതിച്ചിരെ കടന്ന കൈ അല്യോടാ മുസ്തഫെ…” ദിവാകരന് അത്ര യോജിപ്പ് ഉണ്ടായിരുന്നില്ല ഇക്കാര്യത്തില്‍.

“ചേട്ടാ ഒരുവട്ടം വേറെ ആരെങ്കിലും കേറി പണിഞ്ഞാല്‍ അവളുടെ കോപ്പിലെ പതിവ്രത ചമയല്‍ ഇല്ലാതാകും;
പിന്നെ നിങ്ങള്‍ക്ക് എപ്പോള്‍ വേണേലും അവളെ കേറി പണിയാന്‍ ഒക്കും..ഒരുവട്ടം നശിച്ചാല്‍ പിന്നെ അവളൊന്നും മാനത്തിന് ഒരു വേലേം കൊടുക്കത്തില്ല..അതാ അതിന്റെ ഒരു സൈക്കോളജി…അല്ലെ രവീന്ദ്രന്‍ സാറെ” മുസ്തഫ ചോദിച്ചു.

“അത് ശരിയാ..എന്നാലും നമ്മളൊക്കെ ഉള്ളപ്പോള്‍ വല്ലോനും കേറി അവരെ പണിയുക എന്നൊക്കെ വരുന്നത്.. ആ പെണ്ണിന്റെ മേല്‍ എനിക്ക് മുടിഞ്ഞ പൂതി ഉണ്ടടോ..” രവീന്ദ്രന്റെ മനസ്സില്‍ ദിവ്യയുടെ കൊഴുത്ത ശരീരം ഓര്‍ത്തുകൊണ്ട്‌ പറഞ്ഞു.

“നിങ്ങളുടെ ആഗ്രഹം ഇതിനു ശേഷവും സാധിക്കാമല്ലോ.. സാറ് നോക്കിക്കോ.. ആ തള്ളേം മോളേം ഞാന്‍ പരവെടികള്‍ ആക്കി മാറ്റും..അപ്പോഴല്ലേ നിങ്ങള്‍ക്ക് സൗകര്യം? ഇപ്പോള്‍ അങ്ങോട്ട്‌ താങ്ങിപ്പിടിച്ചു ചെന്നാല്‍ അവളുമാര് ചെരവ എടുത്തു നിങ്ങളെ തല്ലും……”

ദിവാകരനും രവീന്ദ്രനും പരസ്പരം നോക്കി. രണ്ടുപേര്‍ക്കും രുക്മിണിയെയും ദിവ്യയെയും പ്രാപിക്കാന്‍ അതിയായ മോഹം ഉള്ളതിനാല്‍ അവരെ മറ്റുള്ളവര്‍ക്ക് നല്‍കാന്‍ മനസുണ്ടായിരുന്നില്ല; പക്ഷെ മുസ്തഫ പറയുന്നത് തള്ളിക്കളയാനും പറ്റില്ല; കാരണം ശങ്കരനെ ഒരു പാഠം പഠിപ്പിക്കേണ്ടത് അത്യാവശ്യമാണ്.

“പെണ്ണുങ്ങളെ ഉപദ്രവിക്കാതെ അവനെ മാത്രം ഒന്ന് പണിഞ്ഞാല്‍ പോരെ..” രവീന്ദ്രന്‍ ചോദിച്ചു.

“സാറേ..അന്നത്തെ അടിപിടിയില്‍ എനിക്കുണ്ടായ നഷ്ടം എത്രാണെന്ന് സാറിനറിയാമോ.. ആ മുട്ടിനു വെടിയേറ്റ ചെറുക്കന് വേണ്ടി ലക്ഷങ്ങള്‍ ആണ് ഞാന്‍ ചിലവാക്കിയത്..അവന്റെ കാല്‍ എന്നാലും ശരിയാകുമോ എന്ന് ഉറപ്പൊന്നുമില്ല…പൌലോസിന്റെ അടി കിട്ടിയവരില്‍ പലരും ഈ ലൈന്‍ തന്നെ വിട്ടു..മൂന്നോ നാലോ പേര്‍ മാത്രമേ അതിലിപ്പോള്‍ ബാക്കി ഉള്ളു..മാര്‍ക്കറ്റില്‍ എനിക്കുണ്ടായിരുന്ന മൊത്തം ഇമേജും ആ ശങ്കരന്‍ കാരണം എനിക്ക് നഷ്ടമായി… പൌലോസിനെ ഞാന്‍ തട്ടാന്‍ ഉദ്ദേശിക്കുന്നത് ഏറണാകുളം ഭാഗത്താണ്..നല്ല വിളഞ്ഞ മൂര്‍ഖന്‍ പാമ്പുകള്‍ ഊടാടുന്ന കൊച്ചിയില്‍ അവന്റെ അഭ്യാസം അവനൊന്ന് ഇറക്കട്ടെ..
വെട്ടി അറബിക്കടലില്‍ തളളും അവിടുത്തെ പിള്ളാര്…ഇവിടെ ശങ്കരന് പണി കൊടുക്കാനും ഞാന്‍ ആളെ ഇറക്കാന്‍ ഉദ്ദേശിക്കുന്നത് അവിടെ നിന്നു തന്നാണ്..നിങ്ങളിങ്ങനെ ഞഞ്ഞാപിഞ്ഞാ പറഞ്ഞാല്‍ എനിക്കൊരു തീരുമാനം എടുക്കാന്‍ പറ്റാതെ പോകും” മുസ്തഫ പറഞ്ഞു.

രവീന്ദ്രനും ദിവാകരനും വീണ്ടും പരസ്പരം നോക്കി. അവര്‍ക്ക് എന്തൊക്കെയോ പറയണം എന്നുണ്ടായിരുന്നു; പക്ഷെ എന്ത് പറയും എന്ന് രണ്ടുപേര്‍ക്കും അറിയില്ലാത്ത ഒരു അവസ്ഥ ആയിരുന്നു. അവസാനം ദിവാകരന്‍ തന്നെ വായ തുറന്നു:

Leave a Reply

Your email address will not be published. Required fields are marked *