ലേഖയുടെ പടയോട്ടം

ലേഖയെന്ന മദാലസ നല്‍കിയ മനസ്സിളക്കം കഷ്ടപ്പെട്ട് നിയന്ത്രിച്ചിട്ട് നാരായണനോട് വേലായുധന്‍ ചോദിച്ചു.

“എന്ത് വിശേഷം അളിയാ..ഇങ്ങനെ പോകുന്നു..അളിയന് വിശേഷം ഒന്നുമില്ലേ…” ഒരു സോഫയിലേക്ക് സ്വന്തം മെല്ലിച്ച ശരീരം വച്ചിട്ട് കള്ളച്ചിരിയോടെ നാരായണന്‍ ചോദിച്ചു. വേലായുധനു കാര്യം മനസിലായി. അളിയന് മറ്റവനെ വേണം. കള്ളുകുടി എന്ന ഏക ലക്ഷ്യത്തിനു വേണ്ടിയുള്ളതാണ് ജീവിതമെന്ന് വിശ്വസിക്കുന്ന നാരായണന്, സ്വന്തം നാരായണമന്ത്രം മദ്യമന്ത്രം ആയിരുന്നു; വേലായുധന് അവന്റെ ഭാര്യയുടെ പൂറുമന്ത്രവും.

“എല്ലാ വിശേഷോം ഉണ്ടളിയാ..പക്ഷെ അളിയന്‍ കുടിക്കുന്നതിനു പെണ്ണിന് പ്രശ്നം വല്ലതുമുണ്ടോ?”

“ഏയ്‌..എന്തോന്ന് പ്രശ്നം. ഇനി ഒണ്ടേലും എനിക്ക് പുല്ലാ അളിയാ” നാരയാണന്‍ ഇളിച്ചു. താന്‍ ഭാര്യയെ പേടിയുള്ള ഒരു ബി പി രോഗിയല്ല എന്നായിരുന്നു നാരയാണന്‍ നല്‍കിയ സൂചന.
“അല്ലേലും അളിയന്‍ ആള് തന്റേടിയല്ലേ ഹിഹി….” വേലായുധന്‍ ഉള്ളിലെ ആഹ്ളാദം പുറമേ പൂര്‍ണ്ണമായി പ്രകടിപ്പിച്ച് ചിരിച്ചു. ഇത്തരം ഊക്കന്‍ ചരക്കുകളുടെ ഭര്‍ത്താക്കന്മാര്‍ കുടിച്ചു ലക്കുകെട്ട് ജീവിക്കുന്നവരായിരിക്കണം എന്നായിരുന്നു അയാളുടെ ഏറ്റവും വലിയ ആഗ്രഹം. എങ്കിലേ ബാക്കി ഉള്ളവര്‍ക്ക് സാധ്യത ഉള്ളൂ.

ഒരു ട്രേയില്‍ ചായയും മറ്റൊരു ട്രേയില്‍ കുറെ പലഹാരങ്ങളുമായി സുശീലയും ലേഖയും വന്നപ്പോള്‍ അവര്‍ സംസാരം നിര്‍ത്തി. ലേഖ ചായയുടെ ട്രേ വേലായുധന്റെ മുന്‍പില്‍ കിടന്ന ടീപോയില്‍ വച്ചു. വയ്ക്കാനായി അവള്‍ കുനിഞ്ഞപ്പോള്‍ അയാളുടെ ആര്‍ത്തിപൂണ്ട കണ്ണുകള്‍ ചുരിദാറിന്റെ വെട്ടിലേക്ക് വീണു. ലേഖയുടെ മുഴുത്ത മുലകള്‍ പകുതിയും പുറത്തേക്ക് തള്ളി ഇറങ്ങാന്‍ ശ്രമിക്കുന്നത് കണ്ടപ്പോള്‍ വേലായുധന്റെ തൊണ്ട വരണ്ടു. അയാള്‍ നോക്കുന്നുണ്ട് എന്നറിഞ്ഞുകൊണ്ട് അവള്‍ അങ്ങനെ തന്നെ നിന്ന് സാവകാശം ചായ എടുത്ത് അയാള്‍ക്ക് നല്‍കി. വേലായുധന്‍ ആക്രാന്തം പണിപ്പെട്ടു മറച്ച് അവളെ നോക്കി പല്ലിളിച്ചു. ലേഖ ചെറുചിരിയോടെ ചായ നാരായണനും നല്‍കി. വേലായുധന്റെ കണ്ണുകളിലെ ആര്‍ത്തി ലേഖയ്ക്ക് വന്യമായ ലഹരി നല്‍കുന്നുണ്ടായിരുന്നു. തന്നെ കൊതിയോടെ നോക്കുന്ന ആണുങ്ങളെ അവള്‍ക്ക് വലിയ ഇഷ്ടമായിരുന്നു. അവരെ എന്ത് കാണിക്കാനും അവള്‍ക്ക് മടിയുമില്ലായിരുന്നു.

“നിങ്ങളും കുടി”

ചായ കുടിച്ചുകൊണ്ട് പെണ്ണുങ്ങളെ നോക്കി വേലായുധന്‍ പറഞ്ഞു. നരായണന്‍ ഒറ്റവലിക്ക് ചായ കുടിച്ചിട്ട് കപ്പ് വച്ചു. ലേഖ ഒരു കപ്പെടുത്തു ചുണ്ടോടു ചേര്‍ത്തു.

“ഇതെടുത്ത് കഴിക്കെടാ”

പലഹാര പാത്രം നാരായണന് നല്‍കി സുശീല നാരായണനോട് പറഞ്ഞു. മദ്യപിക്കാന്‍ അക്ഷമയോടെ ഇരിക്കുകയായിരുന്ന നാരയാണന്‍ താല്പര്യം ഇല്ലായിരുന്നെങ്കിലും ചേച്ചി പറഞ്ഞതിന്റെ പേരില്‍ അതില്‍ നിന്നും അല്പം എടുത്തു കഴിച്ചു.

“ലേഖയ്ക്ക് ഞങ്ങളുടെ വീടൊക്കെ ഇഷ്ടമായോ” സുശീല ചോദിച്ചു.

ലേഖ ചിരിച്ചുകൊണ്ട് തലയാട്ടി. അവളുടെ കക്ഷങ്ങള്‍ വിയര്‍ത്ത് തുടങ്ങിയത് വേലായുധന്‍ ശ്രദ്ധിച്ചു. എന്ത് വണ്ണമാണ് പെണ്ണിന്റെ കൈകള്‍ക്ക്. ശരീരം ഒതുങ്ങിയിട്ടാണെങ്കിലും അവളുടെ അവയവങ്ങള്‍ക്കെല്ലാം നല്ല വണ്ണവും മുഴുപ്പുമാണ്.

“രാത്രിയിലേക്ക് മട്ടന്‍ ആണ് വിഭവം..ലേഖ ഇറച്ചി ഒക്കെ കഴിക്കുമല്ലോ അല്ലെ” വേലായുധന്‍ അവളുടെ സൌന്ദര്യം കോരിക്കുടിച്ചുകൊണ്ട് ചോദിച്ചു.

ലേഖ നാണത്തോടെ തലയാട്ടി. അവളുടെ ചുണ്ടുകളുടെ പച്ചയ്ക്ക് തിന്നുന്ന ഇനമാണെന്ന്; അയാളുടെ ഭ്രാന്തന്‍ മനസ്സ് മന്ത്രിച്ചു.
“എന്നാല്‍ വാ മോളെ..നമുക്ക് അങ്ങോട്ട് ചെല്ലാം” ചായ കുടിച്ചു തീര്‍ന്നപ്പോള്‍ സുശീല ലേഖയോടു പറഞ്ഞു. അവര്‍ രണ്ടാളും അടുക്കളയിലേക്ക് പോയി. വേലായുധന്റെ കണ്ണുകള്‍ വീണ്ടും അവളുടെ തെന്നിക്കളിക്കുന്ന ചന്തികളെ പിന്തുടര്‍ന്നു.

ലേഖ കണ്ണില്‍ നിന്നും മറഞ്ഞപ്പോള്‍ ചായ കുടിച്ചു തീര്‍ത്ത ഗ്ലാസ് അയാള്‍ ടീപോമേല്‍ വച്ചു. ഇളിച്ചുകൊണ്ട്‌ പ്രതീക്ഷയോടെ തന്നെ നോക്കുന്ന നാരായണനെ കണ്ടപ്പോള്‍ വീട്ടില്‍ എന്നും രാവിലെ ശാപ്പാട് കഴിക്കാനെത്തുന്ന തെരുവ് നായയുടെ മുഖമാണ് വേലായുധന് ഓര്‍മ്മ വന്നത്. ഈ കിഴങ്ങന് കള്ളുകുടിക്കണം എന്ന ഒറ്റ ചിന്തയെ ഉള്ളൂ; അവന്റെ ഭാര്യയ്ക്ക് കുണ്ണ തിന്നണമെന്നും!

“സാധനം മുകളിലെ റൂമിലാ അളിയാ..വാ അങ്ങോട്ട്‌ പാം”

കുടിക്കാനായി ആര്‍ത്തി പിടിച്ചിരിക്കുകയായിരുന്ന നാരായണനോട് വേലായുധന്‍ പറഞ്ഞു. സന്തോഷത്തോടെ നാരയാണന്‍ എഴുന്നേറ്റു.

ഇരുവരും മുകളിലെത്തി.

വേലായുധന്‍ മുറിയില്‍ കയറി ഒരു ഫുള്‍ ബോട്ടില്‍ റം എടുത്ത് പുറത്ത് വരാന്തയില്‍ വച്ചു. വെള്ളവും ഗ്ലാസുകളും ടച്ചിങ്ങും എല്ലാം റെഡി ആയിരുന്നു. ഇരുവരും ഇരുന്നു മദ്യപാനം തുടങ്ങി. മെല്ലെമെല്ലെ അവര്‍ കുപ്പിയിലെ അളവ് കുറച്ചു കൊണ്ടുവന്നു.

ഒമ്പതുമണി കഴിഞ്ഞപ്പോഴും രണ്ടാളും സുരപാനം തുടരുകയായിരുന്നു. തന്ത്രശാലിയായ വേലായുധന്‍, നാരായണന്‍ നന്നായി കുടിക്കുന്നുണ്ട്‌ എന്ന് ഉറപ്പാക്കിക്കൊണ്ടാണ് സ്വയം കഴിച്ചത്.

“ചേട്ടാ ഡിന്നര്‍ റെഡി..കഴിക്കാന്‍ വാ”

സുശീല താഴെ നിന്നും വിളിച്ചു പറയുന്നത് വേലായുധന്‍ കേട്ടു. അയാള്‍ സാമാന്യം പൂസായിരുന്നു.

“അളിയാ വാ തിന്നാന്‍ പാം”

നാരായണന്‍ വേലായുധനോടു പറഞ്ഞു. അയാള്‍ മുണ്ട് അഴിച്ചുടുത്തുകൊണ്ട് എഴുന്നേറ്റു. നാരായണന്‍ വേച്ചുവേച്ചാണ് എഴുന്നേറ്റത്. ഇരുവരും പടികള്‍ ഇറങ്ങി താഴെയെത്തി.

“അളിയനും അളിയനും നന്നായി മിനുങ്ങിയ ലക്ഷണം ഉണ്ടല്ലോ” ഭക്ഷണം എടുത്ത് കൊണ്ടുവരികയായിരുന്ന സുശീല രണ്ടുപേരെയും നോക്കി ചോദിച്ചു.

“ഓ..അത്രക്ക് ഒന്നുമില്ല..നീ വിളമ്പ്‌”

കൈകഴുകിക്കൊണ്ട് വേലായുധന്‍ പറഞ്ഞു. ലേഖയും സുശീലയെ സഹായിച്ച് വിഭവങ്ങള്‍ കൊണ്ട് വച്ചു. അവര്‍ നാലുപേരും കൂടി ആഹാരം കഴിച്ചു. നാരയാണന്‍ അധികം കഴിച്ചില്ല.

“എടാ ആ മട്ടന്‍ കഴിക്ക്..നീ ഒന്ന് നന്നാകട്ടെ” സുശീല അവന്റെ കഴിപ്പ്‌ കണ്ടു ദേഷ്യപ്പെട്ടു.

“മതി ചേച്ചി..ഞാന്‍ ഇത്രോക്കെയെ കഴിക്കൂ” കുഴഞ്ഞ ശബ്ദത്തില്‍ നാരായണന്‍ പറഞ്ഞു. എന്നാല്‍ ലേഖ മുഴുത്ത ഇറച്ചി കഷണങ്ങള്‍ തന്നെ തിരഞ്ഞെടുത്ത് ചവച്ച് തിന്നുന്നത് വേലായുധന്‍ നോക്കി. അവള്‍ നന്നായി തിന്നുന്നുണ്ടായിരുന്നു.
“അളിയാ ഒരെണ്ണം കൂടി വേണം” ഡിന്നര്‍ കഴിഞ്ഞു പുറത്തിറങ്ങിയപ്പോള്‍ നാരായണന്‍ വേലായുധന്റെ പിന്നാലെ കൂടി.

“അതിനെന്താ, അളിയന്‍ പോയി അടിക്ക്..സാധനം അവിടെത്തന്നെ ഉണ്ട്”

വേലായുധന്‍ പറഞ്ഞു. നാരയണന്‍ കേട്ടപടി മുകളിലേക്ക് വച്ചുപിടിച്ചു.

വേലായുധന്‍ ലേഖയെ എങ്ങനെ കിട്ടും എന്ന് ആലോചിച്ചുകൊണ്ട്‌ മുറ്റത്ത് ഉലാത്തി. പെണ്ണിന് നല്ല കഴപ്പുണ്ട് എന്ന കാര്യത്തില്‍ അയാള്‍ക്ക് സംശയം ഉണ്ടായിരുന്നില്ല. പക്ഷെ അവള്‍ക്ക് തന്നോട് താല്പര്യം ഉണ്ടോ എന്നെങ്ങനെ അറിയും? അയാള്‍ തലപുകഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *