സക്കീന ബേക്കറി – 1

മലയാളം കമ്പികഥ – സക്കീന ബേക്കറി – 1

ഗുഡ് ഡേ എവരിബഡി, ഞാന്‍ നിങ്ങലുടെ ഓച്ചിറ ഐഷ. വര്‍ഷങ്ങളായി പല സൈറ്റുകളിലും രതിഅനുഭവങ്ങള്‍ എഴുതാറുണ്ടായിരുന്നെങ്കിലും ഈ അടുത്ത കാലത്താണ്  എന്ന ഈ സൈറ്റ് പരിചയപ്പെടുന്നത്. അന്ന് മുതല്‍ മനസ്സില്‍ ഉണ്ടായതാണ് ഞാന്‍ ജീവിക്കുന്ന നാട്ടില്‍ നിന്നും കിട്ടിയ ചില രതിഅനുഭവങ്ങളും അറിവുകളും ചേര്‍ത്ത് ഓണാട്ടുകര ഹോട്ട്‌സ് എന്നൊരു കഥാ പരമ്പര എഴുതണമെന്നത്. എന്തായാലും ആ ആഗ്രഹത്തിന് വേണ്ടി ഓണാട്ടുകരയുടെ വിവിധ പ്രദേശങ്ങളില്‍ ഞാന്‍ യാത്ര ചെയ്യുകയുണ്ടായി.

ഓണാട്ടുകരയിലെ പ്രമുഖ ജംഗ്ഷനിലെ ബേക്കറിയായ സക്കീന ബേക്കറി ഇന്ന് അറിയപ്പെടുന്നത് രമ്യാ ബേക്കറി എന്നാണ്. സക്കീന എങ്ങനെ രമ്യയായി എന്ന കഥയാണ് ഓണാട്ടുകര ഹോട്ട്‌സിന്റെ ഈ ഭാഗത്ത് അവതരിപ്പിക്കുന്നത്. എല്ലാവരുടെയും ആത്മാര്‍ത്ഥമായ അഭിപ്രായങ്ങളാണ് എനിക്ക് എഴുത്തിന് പ്രയോജനമാകുന്നത്. അതിനാല്‍ എല്ലാ വായനക്കാരും ഈ കഥ ഒരു വരിപോലും വിടാതെ വായിക്കണം. യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നാണ് ഓണാട്ടുകര ഹോട്ട്‌സിന്റെ ഓരോ ഭാഗങ്ങളും ഇതള്‍ വിരിയുന്നത്.
കാസീംറാവുത്തറുടെ ഉടമസ്ഥതയിലുള്ള സക്കീന ബേക്കറിയായിരുന്നു ഓണാട്ടുകരയിലെ ആ പട്ടണത്തില്‍ ആദ്യം വന്ന ബേക്കറി. പഫ്‌സും, സ്വീറ്റ്‌നയും ഒക്കെ സ്വന്തം ബോര്‍മയില്‍ ഉണ്ടാക്കിയതിനാല്‍ ചൂടോടെ ആവശ്യക്കാര്‍ക്ക് അവ എത്തിക്കുന്നതില്‍ സക്കീന ബേക്കറി ആദ്യം മുതലേ വിജയിച്ചിരുന്നു. അതില്‍ നിന്നും ആണ് ആ ബേക്കറി വളര്‍ച്ചയുടെ പടവുകള്‍ താണ്ടുന്നത്. 1991ല്‍ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി മരിക്കുന്ന ആ ആഴ്ചതന്നെയായിരുന്നു കാസീം റാവുത്തറുടെ ഭാര്യ സക്കീനയും മരിക്കുന്നത്. അപ്പോള്‍ കാസീം റാവുത്തര്‍ക്ക് പ്രായം 46 വയസ്സ്. സക്കീനയ്ക്ക് 34വയസ്സും. രണ്ട് ആണ്‍മക്കളെയും തന്നെയും തനിച്ചാക്കി സക്കീനപോയപ്പോള്‍ കാസീം റാവുത്തര്‍ ആകെ തളര്‍ന്നുപോയി. തൊട്ടടുത്ത വീട്ടില്‍ തന്നെയായിരുന്നു ഇളയ സഹോദരി താമസിച്ചിരുന്നത്.
മക്കളായ ജബ്ബാറിനെയും ജവഹറിനെയും സഹോദരി വളര്‍ത്തിയതിനാല്‍ പിന്നീട് മുഴുവന്‍ ശ്രദ്ധയും കാസീം റാവുത്തര്‍ ബിസ്സിനസ്സേലക്ക് മാറ്റി. അങ്ങനെ അയാള്‍ ഓണാട്ടുകരയുടെ വിവിധ പട്ടണങ്ങളില്‍ നാലോളം ബേക്കറികള്‍ തുറന്നു. ഇതിനിടയില്‍ വിവാഹം കഴിക്കാന്‍ പലരും നിര്‍ബന്ധിച്ചെങ്കിലും അയാള്‍ അതിന് തയ്യാറായില്ല.

ഒത്ത ഉയരവും അതിനൊത്ത വണ്ണവും ഇരുനിറവും കുടവയറും ഉള്ള കാസീം റാവുത്തര്‍ സക്കീന എന്ന ഭാര്യയില്‍ നിന്നും രതിയുടെ എല്ലാ സുഖങ്ങളും അനുഭവിച്ചിരുന്നു. എങ്കിലും വര്‍ഷങ്ങള്‍ കുറെ ആയപ്പോള്‍ ബ്ലൂടൂത്തും ഇന്റര്‍നെറ്റും വ്യാപകമായപ്പോള്‍ കാസീംറാവ ുത്തറുടെ ഹൃദയത്തിലും ചാഞ്ചാട്ടമുണ്ടായി.
2012 ജൂലൈയിലെ ഒരു ഹര്‍ത്താല്‍ ദിവസത്തിന്റെ പിറ്റെന്ന്. തലേന്ന് അപ്രഖ്യാപിത ഹര്‍ത്താല്‍ ആയതിനാല്‍ അന്ന് ബോര്‍മയില്‍ ഉണ്ടാക്കിയ പഫ്‌സും മറ്റും ചീത്തയായി പോയ വിഷമത്തില്‍ കൗണ്ടറില്‍ താടിക്കും കൈകൊടുത്തിരിക്കുകയായിരുന്നു കാസീംറാവുത്തര്‍. ബേക്കറിയില്‍ പ്രായമായ രാധമ്മ എന്ന സ്ത്രീമാത്രം. അവരാണ് നാളുകളായി കാസീം റാവുത്തറുടെ വിശ്വസ്തയായ ജീവനക്കാരി. ഇരുവരും ഒരേ സ്‌കൂളിലാണ് പഠിച്ചത്. പരസ്പര ബഹുമാനത്തോടെയുള്ള ബന്ധമാണെങ്കിലും രാധമ്മയുടെ ഫാമിലി മാറ്ററുകള്‍ കാസീംറാവുത്തറിന് കാണാപാഠമാണ്. അതേ പോലെ കാസീം റാവുത്തറുടെ ബിസ്സിനസ് രഹസ്യങ്ങളും.

‘കാസീംക്കാ…’ 65 വയസ്സുള്ള തന്നെ ഇക്കാ എന്നു വിളിച്ച കിളിമൊഴി ആരുടേതെന്നറിയാല്‍ അയാള്‍ തല ഉയര്‍ത്തിനോക്കി.
നെറ്റിയില്‍ ചെറുതായി ചാര്‍ത്തിയ ചന്ദനക്കുറിയും താഴേക്ക് ഇടതൂര്‍ന്ന് കറുംകറുപ്പ് നിറത്തില്‍ വളര്‍ന്ന കോലന്‍മുടിയിഴകളും വട്ടമുഖവും തടിച്ച കീഴ്ച്ചുണ്ടിന് മുകളില്‍ മുല്ലപ്പൂമൊട്ടടുക്കിയതുപോലുള്ള പല്ലുകളുമായി നില്‍ക്കുന്ന സുന്ദരി.

‘ആരാ… എന്ത് വേണം…’

‘കാസീംക്കാ ഞാന്‍ രമ്യ… രാജേട്ടന്‍ പറഞ്ഞിട്ട് വന്നതാ…’

‘ആര് നമ്മുടെ ആക്രി രാജനോ…?”

‘അതേ…” രമ്യ നേര്‍ത്ത പുഞ്ചിരിയോടെ തലയാട്ടി. അറിയാതെ കാസീം റാവുത്തറും ആ പുഞ്ചിരിയില്‍ മയങ്ങി തയലാട്ടിപ്പോയി. ജംഗ്ഷനിലെ പ്രമുഖ ആക്രിവ്യാപാരിയാണ് രാജന്‍. കുറച്ചുദിവസം മുന്‍പ് ചായകുടിക്കാന്‍ ബേക്കറിയിലെത്തിയപ്പോള്‍ ബേക്കറയിലേക്ക് ഒരു സ്റ്റാഫിനെകൂടി വേണമെന്ന് അയാളോട് പറഞ്ഞിരുന്നു.
മക്കളായ ജബ്ബാറിനെയും ജവഹറിനെയും സഹോദരി വളര്‍ത്തിയതിനാല്‍ പിന്നീട് മുഴുവന്‍ ശ്രദ്ധയും കാസീം റാവുത്തര്‍ ബിസ്സിനസ്സേലക്ക് മാറ്റി. അങ്ങനെ അയാള്‍ ഓണാട്ടുകരയുടെ വിവിധ പട്ടണങ്ങളില്‍ നാലോളം ബേക്കറികള്‍ തുറന്നു. ഇതിനിടയില്‍ വിവാഹം കഴിക്കാന്‍ പലരും നിര്‍ബന്ധിച്ചെങ്കിലും അയാള്‍ അതിന് തയ്യാറായില്ല.

ഒത്ത ഉയരവും അതിനൊത്ത വണ്ണവും ഇരുനിറവും കുടവയറും ഉള്ള കാസീം റാവുത്തര്‍ സക്കീന എന്ന ഭാര്യയില്‍ നിന്നും രതിയുടെ എല്ലാ സുഖങ്ങളും അനുഭവിച്ചിരുന്നു. എങ്കിലും വര്‍ഷങ്ങള്‍ കുറെ ആയപ്പോള്‍ ബ്ലൂടൂത്തും ഇന്റര്‍നെറ്റും വ്യാപകമായപ്പോള്‍ കാസീംറാവ ുത്തറുടെ ഹൃദയത്തിലും ചാഞ്ചാട്ടമുണ്ടായി.
2012 ജൂലൈയിലെ ഒരു ഹര്‍ത്താല്‍ ദിവസത്തിന്റെ പിറ്റെന്ന്. തലേന്ന് അപ്രഖ്യാപിത ഹര്‍ത്താല്‍ ആയതിനാല്‍ അന്ന് ബോര്‍മയില്‍ ഉണ്ടാക്കിയ പഫ്‌സും മറ്റും ചീത്തയായി പോയ വിഷമത്തില്‍ കൗണ്ടറില്‍ താടിക്കും കൈകൊടുത്തിരിക്കുകയായിരുന്നു കാസീംറാവുത്തര്‍. ബേക്കറിയില്‍ പ്രായമായ രാധമ്മ എന്ന സ്ത്രീമാത്രം. അവരാണ് നാളുകളായി കാസീം റാവുത്തറുടെ വിശ്വസ്തയായ ജീവനക്കാരി. ഇരുവരും ഒരേ സ്‌കൂളിലാണ് പഠിച്ചത്. പരസ്പര ബഹുമാനത്തോടെയുള്ള ബന്ധമാണെങ്കിലും രാധമ്മയുടെ ഫാമിലി മാറ്ററുകള്‍ കാസീംറാവുത്തറിന് കാണാപാഠമാണ്. അതേ പോലെ കാസീം റാവുത്തറുടെ ബിസ്സിനസ് രഹസ്യങ്ങളും.

‘കാസീംക്കാ…’ 65 വയസ്സുള്ള തന്നെ ഇക്കാ എന്നു വിളിച്ച കിളിമൊഴി ആരുടേതെന്നറിയാല്‍ അയാള്‍ തല ഉയര്‍ത്തിനോക്കി.
നെറ്റിയില്‍ ചെറുതായി ചാര്‍ത്തിയ ചന്ദനക്കുറിയും താഴേക്ക് ഇടതൂര്‍ന്ന് കറുംകറുപ്പ് നിറത്തില്‍ വളര്‍ന്ന കോലന്‍മുടിയിഴകളും വട്ടമുഖവും തടിച്ച കീഴ്ച്ചുണ്ടിന് മുകളില്‍ മുല്ലപ്പൂമൊട്ടടുക്കിയതുപോലുള്ള പല്ലുകളുമായി നില്‍ക്കുന്ന സുന്ദരി.

‘ആരാ… എന്ത് വേണം…’

‘കാസീംക്കാ ഞാന്‍ രമ്യ… രാജേട്ടന്‍ പറഞ്ഞിട്ട് വന്നതാ…’

‘ആര് നമ്മുടെ ആക്രി രാജനോ…?”

‘അതേ…” രമ്യ നേര്‍ത്ത പുഞ്ചിരിയോടെ തലയാട്ടി. അറിയാതെ കാസീം റാവുത്തറും ആ പുഞ്ചിരിയില്‍ മയങ്ങി തയലാട്ടിപ്പോയി. ജംഗ്ഷനിലെ പ്രമുഖ ആക്രിവ്യാപാരിയാണ് രാജന്‍. കുറച്ചുദിവസം മുന്‍പ് ചായകുടിക്കാന്‍ ബേക്കറിയിലെത്തിയപ്പോള്‍ ബേക്കറയിലേക്ക് ഒരു സ്റ്റാഫിനെകൂടി വേണമെന്ന് അയാളോട് പറഞ്ഞിരുന്നു.
ഈ സമയം രാധമ്മ ചായയിട്ടുകൊണ്ട് വന്നു.

Leave a Reply

Your email address will not be published. Required fields are marked *