സക്കീന ബേക്കറി – 1

ഒത്ത ഉയരവും അതിനൊത്ത വണ്ണവും ഇരുനിറവും കുടവയറും ഉള്ള കാസീം റാവുത്തര്‍ സക്കീന എന്ന ഭാര്യയില്‍ നിന്നും രതിയുടെ എല്ലാ സുഖങ്ങളും അനുഭവിച്ചിരുന്നു. എങ്കിലും വര്‍ഷങ്ങള്‍ കുറെ ആയപ്പോള്‍ ബ്ലൂടൂത്തും ഇന്റര്‍നെറ്റും വ്യാപകമായപ്പോള്‍ കാസീംറാവ ുത്തറുടെ ഹൃദയത്തിലും ചാഞ്ചാട്ടമുണ്ടായി.
2012 ജൂലൈയിലെ ഒരു ഹര്‍ത്താല്‍ ദിവസത്തിന്റെ പിറ്റെന്ന്. തലേന്ന് അപ്രഖ്യാപിത ഹര്‍ത്താല്‍ ആയതിനാല്‍ അന്ന് ബോര്‍മയില്‍ ഉണ്ടാക്കിയ പഫ്‌സും മറ്റും ചീത്തയായി പോയ വിഷമത്തില്‍ കൗണ്ടറില്‍ താടിക്കും കൈകൊടുത്തിരിക്കുകയായിരുന്നു കാസീംറാവുത്തര്‍. ബേക്കറിയില്‍ പ്രായമായ രാധമ്മ എന്ന സ്ത്രീമാത്രം. അവരാണ് നാളുകളായി കാസീം റാവുത്തറുടെ വിശ്വസ്തയായ ജീവനക്കാരി. ഇരുവരും ഒരേ സ്‌കൂളിലാണ് പഠിച്ചത്. പരസ്പര ബഹുമാനത്തോടെയുള്ള ബന്ധമാണെങ്കിലും രാധമ്മയുടെ ഫാമിലി മാറ്ററുകള്‍ കാസീംറാവുത്തറിന് കാണാപാഠമാണ്. അതേ പോലെ കാസീം റാവുത്തറുടെ ബിസ്സിനസ് രഹസ്യങ്ങളും.

‘കാസീംക്കാ…’ 65 വയസ്സുള്ള തന്നെ ഇക്കാ എന്നു വിളിച്ച കിളിമൊഴി ആരുടേതെന്നറിയാല്‍ അയാള്‍ തല ഉയര്‍ത്തിനോക്കി.
നെറ്റിയില്‍ ചെറുതായി ചാര്‍ത്തിയ ചന്ദനക്കുറിയും താഴേക്ക് ഇടതൂര്‍ന്ന് കറുംകറുപ്പ് നിറത്തില്‍ വളര്‍ന്ന കോലന്‍മുടിയിഴകളും വട്ടമുഖവും തടിച്ച കീഴ്ച്ചുണ്ടിന് മുകളില്‍ മുല്ലപ്പൂമൊട്ടടുക്കിയതുപോലുള്ള പല്ലുകളുമായി നില്‍ക്കുന്ന സുന്ദരി.

‘ആരാ… എന്ത് വേണം…’

‘കാസീംക്കാ ഞാന്‍ രമ്യ… രാജേട്ടന്‍ പറഞ്ഞിട്ട് വന്നതാ…’

‘ആര് നമ്മുടെ ആക്രി രാജനോ…?”

‘അതേ…” രമ്യ നേര്‍ത്ത പുഞ്ചിരിയോടെ തലയാട്ടി. അറിയാതെ കാസീം റാവുത്തറും ആ പുഞ്ചിരിയില്‍ മയങ്ങി തയലാട്ടിപ്പോയി. ജംഗ്ഷനിലെ പ്രമുഖ ആക്രിവ്യാപാരിയാണ് രാജന്‍. കുറച്ചുദിവസം മുന്‍പ് ചായകുടിക്കാന്‍ ബേക്കറിയിലെത്തിയപ്പോള്‍ ബേക്കറയിലേക്ക് ഒരു സ്റ്റാഫിനെകൂടി വേണമെന്ന് അയാളോട് പറഞ്ഞിരുന്നു.
മക്കളായ ജബ്ബാറിനെയും ജവഹറിനെയും സഹോദരി വളര്‍ത്തിയതിനാല്‍ പിന്നീട് മുഴുവന്‍ ശ്രദ്ധയും കാസീം റാവുത്തര്‍ ബിസ്സിനസ്സേലക്ക് മാറ്റി. അങ്ങനെ അയാള്‍ ഓണാട്ടുകരയുടെ വിവിധ പട്ടണങ്ങളില്‍ നാലോളം ബേക്കറികള്‍ തുറന്നു. ഇതിനിടയില്‍ വിവാഹം കഴിക്കാന്‍ പലരും നിര്‍ബന്ധിച്ചെങ്കിലും അയാള്‍ അതിന് തയ്യാറായില്ല.

ഒത്ത ഉയരവും അതിനൊത്ത വണ്ണവും ഇരുനിറവും കുടവയറും ഉള്ള കാസീം റാവുത്തര്‍ സക്കീന എന്ന ഭാര്യയില്‍ നിന്നും രതിയുടെ എല്ലാ സുഖങ്ങളും അനുഭവിച്ചിരുന്നു. എങ്കിലും വര്‍ഷങ്ങള്‍ കുറെ ആയപ്പോള്‍ ബ്ലൂടൂത്തും ഇന്റര്‍നെറ്റും വ്യാപകമായപ്പോള്‍ കാസീംറാവ ുത്തറുടെ ഹൃദയത്തിലും ചാഞ്ചാട്ടമുണ്ടായി.
2012 ജൂലൈയിലെ ഒരു ഹര്‍ത്താല്‍ ദിവസത്തിന്റെ പിറ്റെന്ന്. തലേന്ന് അപ്രഖ്യാപിത ഹര്‍ത്താല്‍ ആയതിനാല്‍ അന്ന് ബോര്‍മയില്‍ ഉണ്ടാക്കിയ പഫ്‌സും മറ്റും ചീത്തയായി പോയ വിഷമത്തില്‍ കൗണ്ടറില്‍ താടിക്കും കൈകൊടുത്തിരിക്കുകയായിരുന്നു കാസീംറാവുത്തര്‍. ബേക്കറിയില്‍ പ്രായമായ രാധമ്മ എന്ന സ്ത്രീമാത്രം. അവരാണ് നാളുകളായി കാസീം റാവുത്തറുടെ വിശ്വസ്തയായ ജീവനക്കാരി. ഇരുവരും ഒരേ സ്‌കൂളിലാണ് പഠിച്ചത്. പരസ്പര ബഹുമാനത്തോടെയുള്ള ബന്ധമാണെങ്കിലും രാധമ്മയുടെ ഫാമിലി മാറ്ററുകള്‍ കാസീംറാവുത്തറിന് കാണാപാഠമാണ്. അതേ പോലെ കാസീം റാവുത്തറുടെ ബിസ്സിനസ് രഹസ്യങ്ങളും.

‘കാസീംക്കാ…’ 65 വയസ്സുള്ള തന്നെ ഇക്കാ എന്നു വിളിച്ച കിളിമൊഴി ആരുടേതെന്നറിയാല്‍ അയാള്‍ തല ഉയര്‍ത്തിനോക്കി.
നെറ്റിയില്‍ ചെറുതായി ചാര്‍ത്തിയ ചന്ദനക്കുറിയും താഴേക്ക് ഇടതൂര്‍ന്ന് കറുംകറുപ്പ് നിറത്തില്‍ വളര്‍ന്ന കോലന്‍മുടിയിഴകളും വട്ടമുഖവും തടിച്ച കീഴ്ച്ചുണ്ടിന് മുകളില്‍ മുല്ലപ്പൂമൊട്ടടുക്കിയതുപോലുള്ള പല്ലുകളുമായി നില്‍ക്കുന്ന സുന്ദരി.

‘ആരാ… എന്ത് വേണം…’

‘കാസീംക്കാ ഞാന്‍ രമ്യ… രാജേട്ടന്‍ പറഞ്ഞിട്ട് വന്നതാ…’

‘ആര് നമ്മുടെ ആക്രി രാജനോ…?”

‘അതേ…” രമ്യ നേര്‍ത്ത പുഞ്ചിരിയോടെ തലയാട്ടി. അറിയാതെ കാസീം റാവുത്തറും ആ പുഞ്ചിരിയില്‍ മയങ്ങി തയലാട്ടിപ്പോയി. ജംഗ്ഷനിലെ പ്രമുഖ ആക്രിവ്യാപാരിയാണ് രാജന്‍. കുറച്ചുദിവസം മുന്‍പ് ചായകുടിക്കാന്‍ ബേക്കറിയിലെത്തിയപ്പോള്‍ ബേക്കറയിലേക്ക് ഒരു സ്റ്റാഫിനെകൂടി വേണമെന്ന് അയാളോട് പറഞ്ഞിരുന്നു.
ഈ സമയം രാധമ്മ ചായയിട്ടുകൊണ്ട് വന്നു.

‘ അയ്യോ വേണ്ടാരുന്നു രാധേച്ചീ… ‘ ഭവ്യതയോടെ രമ്യ പറഞ്ഞു.

ചായക്കപ്പ് എടുക്കാന്‍ കൈകള്‍ ചലിപ്പിച്ചപ്പോള്‍ മാറിയ ചുരിദാറിന്റെ ഷോളിനിടയിലൂടെ രമ്യയുടെ വലതുവശത്തെ മുലഭാഗം കാസീം റാവുത്തര്‍ കണ്ടു. വീര്‍പ്പുമുട്ടി നില്‍ക്കുന്ന മീഡിയം പരുവത്തിലുള്ള മുല… ഉള്ളം കയ്യിലിട്ട് നല്ലോണം ഞെരടി ഉടയ്ക്കാം… അയാളുടെ അടിവയറ്റിലൊരു കൊള്ളിയാന്‍ മിന്നി.

സക്കീന ബേക്കറിയുടെ ഐശ്വര്യമായി രമ്യ മാറിയത് പെട്ടെന്നായിരുന്നു. ഒന്നാം മാസം ആയപ്പോള്‍ പറഞ്ഞതിലും കൂടുതല്‍ ശമ്പളം നല്‍കിയതിനാല്‍ രാജീവും വളരെ സന്തുഷ്ടനായി.

‘എടീ രമ്യേ… നമുക്ക് കുറച്ച് വസ്തു വാങ്ങണം… രണ്ടാണ്‍മക്കളാ… കുറച്ച് രാത്രിയൊക്കെയായാലും സാരമില്ല… ഇക്കാ കൊണ്ടുവിടുമെങ്കില്‍ നീ കുറേ സമയം കൂടി ബേക്കറിയില്‍ നിക്ക് ശമ്പളം നല്ലോണം കിട്ടില്ലേ… റ്റ്ഞാനറിഞ്ഞിടത്തോളം അയാള്‍ ഡീസന്റാ വേറൊന്നും പേടിക്കണ്ട…’ ഒരു വെള്ളിയാഴ്ച ഫോണ്‍ വിളിച്ചപ്പോള്‍ രാജീവ് പറഞ്ഞു.
ഉള്ളില്‍ രമ്യയോട് കാമം തോന്നിയെങ്കിലും കാസീം റാവുത്തര്‍ അതൊരിക്കലും പുറത്തു കാണിച്ചിട്ടില്ല.

പക്ഷെ അത് രാധമ്മയ്ക്ക് നേരത്തെ മനസ്സിവലായതാണ് ഇടയ്ക്കിടെ അവര്‍ അയാളെ കളിയാക്കുകയും ചെയ്യും അതിന്റെ പേരില്‍ ‘ എന്തുനോട്ടമാ… നോക്കി ഗര്‍ഭിണിയാക്കല്ലേ അതിനെ…’

‘അങ്ങനെ ദിവ്യ ഗര്‍ഭം കിട്ടുമെങ്കില്‍ ആദ്യം ഗര്‍ഭിണിയാവുക നീയല്ലേ രാധേ…’ കാസീം റാവുത്തര്‍ തിരിച്ചും തമാശയായി പറഞ്ഞു. അയാളുടെ താഴേക്ക് വളര്‍ന്ന താടിരോമങ്ങള്‍ നരച്ച് നല്ല പഞ്ഞികണക്കെയാണ്. ചിരിക്കുമ്പോള്‍ ആ താടിക്ക് നല്ല ശോഭഉണ്ടാവും. അത് കാണാന്‍ രാധമ്മയ്ക്കും ഇഷ്ടമാണ്.

‘എന്തെങ്കിലും ആവണേ പറഞ്ഞാല്‍ മതി. ഞാന്‍ മാറിത്തരാം…’ രാധമ്മ കണ്ണിറുക്കി കാണിച്ചു കാസീം റാവുത്തര്‍ക്ക്.
അന്ന് രമ്യ വന്നപ്പോള്‍ കാസീം റാവുത്തര്‍ പറഞ്ഞു.

‘രമ്യാ… നിനക്കൊരു ഒന്‍പത് മണിവരെ കടയില്‍ നില്‍ക്കാമോ… രാവിലെ 10 മണിക്ക് വന്നാലും മതി…’
‘ആഹാ… രോഗി ഇച്ഛിച്ചതും വൈദ്യന്‍ കല്‍പ്പിച്ചതും പാലാണല്ലോ…’ അതിശയത്തോടെ രമ്യ അത് പറഞ്ഞപ്പോള്‍ അവളുടെ കണ്ണുകള്‍ വിടരുന്നത് അയാള്‍ ശ്രദ്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *