സക്കീന ബേക്കറി – 1 Like

ഒത്ത ഉയരവും അതിനൊത്ത വണ്ണവും ഇരുനിറവും കുടവയറും ഉള്ള കാസീം റാവുത്തര്‍ സക്കീന എന്ന ഭാര്യയില്‍ നിന്നും രതിയുടെ എല്ലാ സുഖങ്ങളും അനുഭവിച്ചിരുന്നു. എങ്കിലും വര്‍ഷങ്ങള്‍ കുറെ ആയപ്പോള്‍ ബ്ലൂടൂത്തും ഇന്റര്‍നെറ്റും വ്യാപകമായപ്പോള്‍ കാസീംറാവ ുത്തറുടെ ഹൃദയത്തിലും ചാഞ്ചാട്ടമുണ്ടായി.
2012 ജൂലൈയിലെ ഒരു ഹര്‍ത്താല്‍ ദിവസത്തിന്റെ പിറ്റെന്ന്. തലേന്ന് അപ്രഖ്യാപിത ഹര്‍ത്താല്‍ ആയതിനാല്‍ അന്ന് ബോര്‍മയില്‍ ഉണ്ടാക്കിയ പഫ്‌സും മറ്റും ചീത്തയായി പോയ വിഷമത്തില്‍ കൗണ്ടറില്‍ താടിക്കും കൈകൊടുത്തിരിക്കുകയായിരുന്നു കാസീംറാവുത്തര്‍. ബേക്കറിയില്‍ പ്രായമായ രാധമ്മ എന്ന സ്ത്രീമാത്രം. അവരാണ് നാളുകളായി കാസീം റാവുത്തറുടെ വിശ്വസ്തയായ ജീവനക്കാരി. ഇരുവരും ഒരേ സ്‌കൂളിലാണ് പഠിച്ചത്. പരസ്പര ബഹുമാനത്തോടെയുള്ള ബന്ധമാണെങ്കിലും രാധമ്മയുടെ ഫാമിലി മാറ്ററുകള്‍ കാസീംറാവുത്തറിന് കാണാപാഠമാണ്. അതേ പോലെ കാസീം റാവുത്തറുടെ ബിസ്സിനസ് രഹസ്യങ്ങളും.

‘കാസീംക്കാ…’ 65 വയസ്സുള്ള തന്നെ ഇക്കാ എന്നു വിളിച്ച കിളിമൊഴി ആരുടേതെന്നറിയാല്‍ അയാള്‍ തല ഉയര്‍ത്തിനോക്കി.
നെറ്റിയില്‍ ചെറുതായി ചാര്‍ത്തിയ ചന്ദനക്കുറിയും താഴേക്ക് ഇടതൂര്‍ന്ന് കറുംകറുപ്പ് നിറത്തില്‍ വളര്‍ന്ന കോലന്‍മുടിയിഴകളും വട്ടമുഖവും തടിച്ച കീഴ്ച്ചുണ്ടിന് മുകളില്‍ മുല്ലപ്പൂമൊട്ടടുക്കിയതുപോലുള്ള പല്ലുകളുമായി നില്‍ക്കുന്ന സുന്ദരി.

‘ആരാ… എന്ത് വേണം…’

‘കാസീംക്കാ ഞാന്‍ രമ്യ… രാജേട്ടന്‍ പറഞ്ഞിട്ട് വന്നതാ…’

‘ആര് നമ്മുടെ ആക്രി രാജനോ…?”

‘അതേ…” രമ്യ നേര്‍ത്ത പുഞ്ചിരിയോടെ തലയാട്ടി. അറിയാതെ കാസീം റാവുത്തറും ആ പുഞ്ചിരിയില്‍ മയങ്ങി തയലാട്ടിപ്പോയി. ജംഗ്ഷനിലെ പ്രമുഖ ആക്രിവ്യാപാരിയാണ് രാജന്‍. കുറച്ചുദിവസം മുന്‍പ് ചായകുടിക്കാന്‍ ബേക്കറിയിലെത്തിയപ്പോള്‍ ബേക്കറയിലേക്ക് ഒരു സ്റ്റാഫിനെകൂടി വേണമെന്ന് അയാളോട് പറഞ്ഞിരുന്നു.
മക്കളായ ജബ്ബാറിനെയും ജവഹറിനെയും സഹോദരി വളര്‍ത്തിയതിനാല്‍ പിന്നീട് മുഴുവന്‍ ശ്രദ്ധയും കാസീം റാവുത്തര്‍ ബിസ്സിനസ്സേലക്ക് മാറ്റി. അങ്ങനെ അയാള്‍ ഓണാട്ടുകരയുടെ വിവിധ പട്ടണങ്ങളില്‍ നാലോളം ബേക്കറികള്‍ തുറന്നു. ഇതിനിടയില്‍ വിവാഹം കഴിക്കാന്‍ പലരും നിര്‍ബന്ധിച്ചെങ്കിലും അയാള്‍ അതിന് തയ്യാറായില്ല.

ഒത്ത ഉയരവും അതിനൊത്ത വണ്ണവും ഇരുനിറവും കുടവയറും ഉള്ള കാസീം റാവുത്തര്‍ സക്കീന എന്ന ഭാര്യയില്‍ നിന്നും രതിയുടെ എല്ലാ സുഖങ്ങളും അനുഭവിച്ചിരുന്നു. എങ്കിലും വര്‍ഷങ്ങള്‍ കുറെ ആയപ്പോള്‍ ബ്ലൂടൂത്തും ഇന്റര്‍നെറ്റും വ്യാപകമായപ്പോള്‍ കാസീംറാവ ുത്തറുടെ ഹൃദയത്തിലും ചാഞ്ചാട്ടമുണ്ടായി.
2012 ജൂലൈയിലെ ഒരു ഹര്‍ത്താല്‍ ദിവസത്തിന്റെ പിറ്റെന്ന്. തലേന്ന് അപ്രഖ്യാപിത ഹര്‍ത്താല്‍ ആയതിനാല്‍ അന്ന് ബോര്‍മയില്‍ ഉണ്ടാക്കിയ പഫ്‌സും മറ്റും ചീത്തയായി പോയ വിഷമത്തില്‍ കൗണ്ടറില്‍ താടിക്കും കൈകൊടുത്തിരിക്കുകയായിരുന്നു കാസീംറാവുത്തര്‍. ബേക്കറിയില്‍ പ്രായമായ രാധമ്മ എന്ന സ്ത്രീമാത്രം. അവരാണ് നാളുകളായി കാസീം റാവുത്തറുടെ വിശ്വസ്തയായ ജീവനക്കാരി. ഇരുവരും ഒരേ സ്‌കൂളിലാണ് പഠിച്ചത്. പരസ്പര ബഹുമാനത്തോടെയുള്ള ബന്ധമാണെങ്കിലും രാധമ്മയുടെ ഫാമിലി മാറ്ററുകള്‍ കാസീംറാവുത്തറിന് കാണാപാഠമാണ്. അതേ പോലെ കാസീം റാവുത്തറുടെ ബിസ്സിനസ് രഹസ്യങ്ങളും.

‘കാസീംക്കാ…’ 65 വയസ്സുള്ള തന്നെ ഇക്കാ എന്നു വിളിച്ച കിളിമൊഴി ആരുടേതെന്നറിയാല്‍ അയാള്‍ തല ഉയര്‍ത്തിനോക്കി.
നെറ്റിയില്‍ ചെറുതായി ചാര്‍ത്തിയ ചന്ദനക്കുറിയും താഴേക്ക് ഇടതൂര്‍ന്ന് കറുംകറുപ്പ് നിറത്തില്‍ വളര്‍ന്ന കോലന്‍മുടിയിഴകളും വട്ടമുഖവും തടിച്ച കീഴ്ച്ചുണ്ടിന് മുകളില്‍ മുല്ലപ്പൂമൊട്ടടുക്കിയതുപോലുള്ള പല്ലുകളുമായി നില്‍ക്കുന്ന സുന്ദരി.

‘ആരാ… എന്ത് വേണം…’

‘കാസീംക്കാ ഞാന്‍ രമ്യ… രാജേട്ടന്‍ പറഞ്ഞിട്ട് വന്നതാ…’

‘ആര് നമ്മുടെ ആക്രി രാജനോ…?”

Leave a Reply

Your email address will not be published. Required fields are marked *