സക്കീന ബേക്കറി – 1

‘അതെന്താ കൊച്ചേ രോഗി ഇച്ഛിച്ചത്…’ അവിടേക്ക് വന്ന രാധമ്മ ചോദിച്ചു.

‘ഇന്നലെ രാജീവേട്ടന്‍ വിളിച്ചപ്പോള്‍ എന്നോട് പറഞ്ഞിരുന്നു കുറച്ച് സമയം കൂടി കടയില്‍ നിന്നാല്‍ കുഴപ്പമില്ലെന്ന്. മക്കളെ നോക്കാന്‍ വീട്ടില്‍ അമ്മയുണ്ടല്ലോ. എന്തായാലും ഉടനെ വീട് പണി തുടങ്ങണം. അതിന് ഞങ്ങള്‍ രണ്ടാളും കൂടി അങ്ങ് കഷ്ടപ്പെടാന്‍ തീരുമാനിച്ചു…’

രമ്യ അത് പറയുമ്പോള്‍ രാധമ്മയുടെ കണ്ണുകള്‍ കാസീം റാവുത്തറിലായിരുന്നു. അയാളുടെ ഇടതുകൈ മുണ്ടിന് മുന്നിലേക്ക് നീളുന്നത് അവര്‍ കണ്ടു.

ഒരു ശനിയാഴ്ച വൈകുന്നേരം. ബേക്കറിയില്‍ നല്ല തിരക്കായിരുന്നു. പതിവില്ലാതെ രാജീവിന്റെ ഫോണ്‍ വന്നു. രമ്യ ഫോണ്‍ അറ്റന്‍ഡ് ചെയ്തു.

‘രാജീവേട്ടാ ഞാനും രാധേച്ചിയും ഇന്ന് കാസീംക്കായുടെ വീട്ടിലായിരിക്കും സ്റ്റേ. ഇവിടെ നല്ല തിരക്കാ. ഓണം വരുവല്ലേ…’

‘എടീ രാധേച്ചിയുണ്ടെങ്കില്‍ മാത്രം നീ അവിടെ തങ്ങിയാല്‍ മതി… ഇല്ലെങ്കില്‍ എത്ര വൈകിയാലും വീട്ടില്‍ കൊണ്ടുവിടാന്‍ പറയണം കേട്ടേ…’

‘ഒ.കെ.അത് അത്രയേ ഉള്ളു രാജീവേട്ടാ… പിന്നെ വീട്ടിലേക്കൊന്ന് വിളിച്ച് പറയണേ… എന്റെ ഫോണില്‍ ബാലന്‍സ് ഇല്ല. അമ്മയോടൊന്ന് വിളിക്കാന്‍ പറയണം’ തിരക്കായതിനാല്‍ രമ്യ ഫോണ്‍ വെച്ചു.
രാത്രി ഒന്‍പത് കഴിഞ്ഞപ്പോഴാണ് ഷട്ടര്‍താഴ്ത്തി ബേക്കറി ലോക്ക് ചെയ്തത്. രാധമ്മയാണ് ലോക്ക് ചെയ്തത്. അതുകണ്ട് കാസീം റാവുത്തര്‍ വന്ന് ചോദിച്ചു.

‘അതെന്താ രമ്യകൊച്ചിന് ഇടാന്‍ അറിയില്ലേ…’

അതിലെ അര്‍ത്ഥം മനസ്സിലാക്കിയ രാധമ്മ മറുപടി പറഞ്ഞു. ‘ ഇല്ല നിങ്ങളൊന്ന് പഠിപ്പിച്ച് കൊടുക്ക്…’

രമ്യയോടുള്ള കാമപ്പൂരത്തിന് തിരികൊളുത്താന്‍ കാസീം റാവുത്തര്‍ക്ക് ആ ഒരൊറ്റ ഡയലോഗ് മതിയായിരുന്നു. അയാള്‍ ചുണ്ട് കടിച്ച് രമ്യയുടെ മുഖത്തേക്ക് നോക്കി എന്നിട്ട് മനസ്സില്‍ മന്ത്രിച്ചു… ‘ഇന്നിവളെ സക്കീനയുടെയുടെ കിടക്കയില്‍ കിടത്തണം… ഇന്ന് രാത്രി തന്നെ വേണം അത്…’

രാധമ്മയും രമ്യയും കാസീംറാവുത്തറും ഒന്നിച്ച് അയാളുടെ ക്വാളിസിലാണ് കാസീംറാവുത്തറുടെ വീട്ടിലേക്ക് പോയത്. ടൗണില്‍ നിന്നിറങ്ങി ഇടവഴിയിലേക്ക് തിരിഞ്ഞപ്പോഴാണ് കാസീം റാവുത്തര്‍ പറയുന്നത്.

‘അയ്യോ ഒരു കാര്യം മറന്നുപോയി… നിങ്ങള്‍ക്ക് അത്താഴം കഴിക്കണമെങ്കില്‍ എങ്ങനാ… അതുമല്ല നിങ്ങള് രാത്രി ഇടാന്‍ തുണിയൊന്നും എടുത്തിട്ടില്ലല്ലോ… വാങ്ങാരുന്നു അല്ലേ…’

‘സാരമില്ല… ഞങ്ങളെ വീട്ടില്‍ വിട്ടിട്ട് പോയി വാങ്ങിവന്നാല്‍ മതി… ‘ രാധമ്മ പറഞ്ഞു.
‘രാധേച്ചി ഉള്ളോണ്ടാ എന്നെ രാജീവേട്ടന്‍ ഇവിടെ തങ്ങാന്‍ അനുവദിച്ചത്’ രമ്യ പറഞ്ഞു. കാസീം റാവുത്തറിന്റെ ഇരുനിലവീടിന്റെ ഡ്രോയിംഗ് റൂമില്‍ ഇരിക്കുകയായിരുന്നു അവര്‍. മതിലിനപ്പുറമാണ് കാസീംറാവുത്തറുടെ പെങ്ങളുടെ വീട്. കാസീംറാവുത്തറുടെ ആണ്‍മക്കള്‍ രണ്ടാളും ബിസിനസ്സുമായി എറണാകുളത്തായതിനാല്‍ ഈ വീട്ടില്‍ കാസീംറാവുത്തര്‍ ഒറ്റയ്ക്കാണ് താമസം.

ഇ സമയം രാധമ്മയുടെ ഫോണ്‍ ബെല്ലടിച്ചു. ഫോണ്‍ എടുത്ത് നോക്കിയ അവര്‍ പറഞ്ഞു

‘ങേ കാസീംക്കായാണല്ലോ… ‘

‘കാസീംക്കയോ…’ രമ്യ വിടര്‍ന്ന കണ്ണുകളോടെ ചോദിച്ചു.

‘ഹലോ … എന്താ…’ രാധമ്മ ഫോണ്‍ എടുത്തു.

‘ ഇങ്ങോട്ടൊന്നും പറയണ്ട ഞാന്‍ ടൗണിലെത്തിയപ്പോള്‍ നിങ്ങളെ വിളിക്കാന്‍ ആങ്ങളയുടെ മോന്‍ വന്നിരുന്നു. നീ രമ്യയോട് പറ വീട്ടില്‍ ആങ്ങളയ്ക്ക് വയ്യാത്തതുകൊണ്ട് നിനക്ക് പോകണമെന്നും നിന്നെ വിളിക്കാന്‍ ആങ്ങളയുടെ മോന്‍ വരുന്നെന്നും… അവന്‍ ഞാനെത്തും മുന്‍പ് അവിടെ വരും. രാധമ്മ പൊയ്‌ക്കോ….’ കാസീം റാവുത്തറിന്റെ സ്വരത്തിന് നല്ലകനം ഉണ്ടായിരുന്നു.

അറുപത്കാരനായ കാസീംറാവുത്തര്‍ ഇതെന്തിനുള്ള പുറപ്പാടാണെന്ന് രാധമ്മ ചിന്തിച്ചുപോയി. എന്തെങ്കിലും പ്രശ്‌നം ഉണ്ടായാല്‍… ഇതുവരെ രമ്യയെ അയാള്‍ വാക്കിലൂടെപോലും ആകര്‍ഷിച്ചിട്ടില്ല.. പിന്നെങ്ങനെ…?

‘എന്താ രാധേച്ചീ…’

‘അതേ രമ്യേ എനിക്ക് വീട്ടില്‍ പോണം ആങ്ങളയ്ക്ക് വയ്യാന്ന്…’

‘അയ്യോ അത് പറ്റില്ല… ഞാനെങ്ങനാ ഒറ്റക്ക്…’

‘അതിനെന്താ കാസീംക്കാ ഇല്ലേ ഇവിടെ…’

‘പോ ചേച്ചീ വെറുതെ തമാശ പറയാതെ…രാജീവേട്ടനെങ്ങാനും അറിഞ്ഞാല്‍… അതുമല്ല നാട്ടുകാര്‍ അറിഞ്ഞാല്‍…’

‘ നീ എന്താ രമ്യാ ഈ പറയുന്നെ… അതിന് ആരറിയാനാ… ഇപ്പോള്‍ മണി ഒന്‍പതര, കുളീം കഴിഞ്ഞ് വല്ലതും കഴിച്ച് പത്തരയാകുമ്പോള്‍ മോള്‍ ഉറങ്ങുന്നു… രാവിലെ എണീറ്റ് ബേക്കറിയിലെത്തുന്നു… ധൈര്യമായിരിക്ക് മോളേ…’ രാധമ്മ രമ്യയെ ആദ്യമായാണ് മോളെന്ന് വിളിച്ചത്. രമ്യയ്ക്ക് നേരിയ വിറയല്‍ അനുഭവപ്പെട്ടു. അവള്‍ രാധമ്മയുടെ വലതുകൈത്തണ്ടയില്‍ മെല്ലെ പിടിച്ചു. അപ്പോള്‍ രാധമ്മയുടെ ആങ്ങളയുടെ മകന്റെ ബൈക്ക് മുറ്റത്ത് വന്നു നിന്നു.
കാസീം റാവുത്തര്‍ തിരികെ വന്നപ്പോഴേക്കും രാധമ്മ പോകുവാന്‍ തയ്യാറായി. പേടിച്ചരണ്ട് നില്‍ക്കുന്ന രമ്യയോട് കാസീം റാവുത്തര്‍ പറഞ്ഞു.

‘രമ്യക്കൊച്ചേ നീ പോയി കുളിച്ചിട്ട് പാഴ്‌സലെടുത്ത് കഴിച്ചിട്ട് കിടന്നുറങ്ങിക്കോ എനിക്ക് വെളുപ്പിനെ എണീറ്റ് ബോര്‍മ്മയില്‍ പോകേണ്ടതാ… എന്നാല്‍ രാധമ്മ ചെല്ല് കേട്ടോ…’

പോകാനിറങ്ങും മുന്‍പ് രാധമ്മ കാസീംറാവുത്തറെ മാറ്റി നിര്‍ത്തി പറഞ്ഞു.

‘പ്രശ്‌നമൊന്നും ഉണ്ടാക്കല്ലേ… രണ്ട് പെറ്റതാണെങ്കിലും 27 വയസ്സേ ഉള്ളൂ രമ്യയ്ക്ക്…’
അതിന് അര്‍ത്ഥഗര്‍ഭമായ ഒരു പുഞ്ചിരിയായിരുന്നു അയാളുടെ മറുപടി.

രാധമ്മ പോയി.

കാസീംറാവുത്തര്‍ വാതിലടച്ചു. രമ്യ സോഫയില്‍ വിറങ്ങലിച്ചിരിക്കുകയായിരുന്നു. കാസീംറാവുത്തറുടെ മനസ്സിലാണെങ്കില്‍ ഒരായിരം മാരിവില്ല് വിരിഞ്ഞ അവസ്ഥ.

‘അയ്യോ… രമ്യേ… ഒരു അബദ്ധം പറ്റിയല്ലോ… ഡ്രസ് വാങ്ങാന്‍ മറന്നുപോയി…’

അയാള്‍ അതുപറയുമ്പോള്‍ രമ്യയുടെ മുഖം ഭയവും മറ്റും നിറഞ്ഞൊരു അവസ്ഥയില്‍ താഴേക്ക് കുനിഞ്ഞു.

‘സാരമില്ല… സക്കീനയുടെ റ്റ്പഴയ തുണികളൊക്കെ അലമാരയിലുണ്ട്. ഇഷ്ടത്തിന് തുണിയുണ്ടായിരുന്നവള്‍ക്ക് ഇടാത്തതു പോലും ഇപ്പോഴും ഉണ്ട്… രമ്യയ്ക്ക് ഇഷ്ടമുള്ളത് എടുത്തിട്ടോ… അലമാര മുറിയിലുണ്ട്. തുറന്നുകിടക്കുവാ…’

കാസീം റാവുത്തര്‍ അത്രയും പറഞ്ഞ് മുകളിലെ മുറിയിലേക്ക് പോയി.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ച അയാളുടെ ഭാര്യയുടെ വസ്ത്രങ്ങള്‍ രമ്യയെന്ന 28വയസ്സുകാരിയെക്കൊണ്ട് ധരിപ്പിക്കുന്നതിലൂടെ അതും ഒറ്റയ്ക്ക് ഈ രാത്രിയില്‍ അവള്‍ക്കൊപ്പം ഈ വലിയ വീട്ടില്‍ ഒറ്റയ്ക്ക് കഴിയുക എന്നത് കാസീംറാവുത്തര്‍ എന്ന വൃദ്ധ കാമോപാസകന് ഒരു ആനന്ദം തന്നെയായിരുന്നു.
ചപ്പാത്തിയും ചിക്കന്‍ ഫ്രൈയുമാണ് കാസീംറാവുത്തര്‍ വാങ്ങിക്കൊണ്ടുവന്നത്. അയാളത് ഡൈനിംഗ് ടേബിളില്‍ പാത്രങ്ങളിലേക്ക് പകര്‍ന്ന് വെച്ചു. രമ്യ അപ്പോഴേക്കും കുളിച്ച് സക്കീനയുടെയുടം പച്ചനിറത്തിലുള്ള ചുരിദാറും ഇട്ടുവന്നു. അവള്‍ക്ക് നല്ലഭയമുണ്ടായിരുന്നെങ്കിലും അത് പുറത്ത് കാണിച്ചില്ല. മേശമേല്‍ ഇരിക്കുന്ന ചപ്പാത്തിയും ചിക്കന്‍ഫ്രൈയും കണ്ടപ്പോള്‍ വിശപ്പിന്റെ വികാരമായിരുന്നു അവളില്‍ ഉടലെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *