സണ്ണിയുടെ അമ്മായിയമ്മ 3അടിപൊളി  

അദ്ധ്യായം മൂന്ന്‍

രണ്ട് ദിവസങ്ങള്‍ക്ക് ശേഷം, വൈകുന്നേരം. ഇന്ന് കമ്പനി വക പാര്‍ട്ടിയുണ്ട്. ക്ഷണമുണ്ടാകുമെന്നു കരുതിയതല്ല. ഏത് സമയത്തും ഡിസ്മിസ്സല്‍ ഓര്‍ഡറും പോലീസ് ആക്ഷനും പ്രതീക്ഷിച്ചിരിക്കുന്ന എനിക്ക് ഇനി കമ്പനിയുടെ ഏതെങ്കിലും പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ കഴിയുമെന്ന് ഒരിക്കലും കരുതിയില്ല. എന്നാല്‍ ബോഡിലേ ചിലര്‍ ഫോണ്‍ ചെയ്തു വിളിച്ചു. കമ്പനി സി ഇ ഓ ഇട്ടിത്തരകന്‍ സാറിന്‍റെ മകള്‍ സോഫിയയുടെ ജന്മദിനത്തിന്‍റെ ആഘോഷം. ടൌണ്‍ഹാളില്‍. ടൌണ്‍ ഹാള്‍ ഹെഡ് ഓഫീസിന്‍റെ മുമ്പില്‍ തന്നെയാണ്. അതിനെ തുടര്‍ന്ന് വിനായകന്‍ തന്നെ നേരിട്ടു വിളിച്ചു. വരുമ്പോള്‍ ഭാര്യയേയും കൂട്ടണമെന്നും. ഇതുവരേയും കണ്ടില്ലത്രെ! അപ്പോഴേ എലിസബത്ത് തീരുമാനിച്ചു. വിനായകനെ വലയ്ക്കുന്ന ആട്ടക്കഥയുടെ ഒന്നാം ഭാഗം ഇന്നാണ് എന്ന്! അതുകൊണ്ട് എലിസബത്ത് ശരിക്കും അണിഞ്ഞൊരുങ്ങി. ചുവന്ന ഷിഫോണ്‍ സാരിയിലും സ്ലീവ് ലെസ്സ് ബ്ലൌസ്സിലും അവളെക്കണ്ട് ഞാന്‍ ശരിക്ക് പറഞ്ഞാല്‍ കണ്ണുകള്‍ മിഴിച്ചു.

“എന്താ ഇങ്ങനെ നോക്കണേ എന്‍റെ ഭര്‍ത്താവേ?”

അവള്‍ ചിരിച്ചു. ഭര്‍ത്താവേ എന്നോ? അതൊരു പുതിയ ഏര്‍പ്പാട് ആണല്ലോ!

“എന്താ എന്നെ ഭര്‍ത്താവേ എന്ന് വിളിച്ചേ?”

“ഇന്നലെ കളിക്കിടയില്‍ ആവേശം മൂത്ത് പറഞ്ഞ കാര്യമാണ് എങ്കിലും വിനായകന്‍ പന്നിയെ ഒതുക്കാന്‍ വേറെ വഴി ഇല്ലാത്തത് കൊണ്ട്, ആ കാര്യത്തിനു ഇറങ്ങി പുറപ്പെടുന്ന ദിവസമല്ലേ ഇന്ന്…? അപ്പോള്‍ സണ്ണിയോട് ഒരു പ്രത്യേക സ്നേഹം…”

കഴിഞ്ഞ രാത്രിയില്‍ എലിസബത്ത്‌ വീണ്ടും അക്കാര്യം ആവര്‍ത്തിച്ചിരുന്നു. അതായത് അയാളെ വളയ്ക്കുക. വീട്ടില്‍ വരുത്തുക. ബെഡ്റൂമില്‍ പലയിടങ്ങളിലായി ക്യാമറകള്‍ വെക്കുക. എലിസബത്ത് അയാളെ കളിക്കുന്നു. അതൊക്കെ വീഡിയോയിലാക്കി തരകന്റെ മകള്‍ സോഫിയയെ കാണിക്കുന്നു. അവളുടെ ലിസ്റ്റില്‍ നിന്ന് പട്ടിയെപ്പോലെ പുറത്തായാല്‍ വിനായകന്‍റെ കള്ളി വെളിച്ചത്ത് വരും. അങ്ങനെ ഇപ്പോള്‍ താന്‍ ഉള്‍പ്പെട്ടിരിക്കുന്ന പ്രശ്നത്തില്‍ നിന്നും എന്നേക്കുമായി അങ്ങ് ഫ്രീയാകും! ഇന്ന് അയാളുടെ ഒരു പാര്‍ട്ടിക്ക് പോകുന്നു. ഇന്ന് എലിസബത്ത് ആദ്യമായി അയാളെയും അയാള്‍ എലിസബത്തിനെയും കാണും. ഇന്ന് മുതല്‍ പലതവണ അയാളെ കാണുക. പരിചയം ശക്തമാക്കുക. അയാളെ വീട്ടിലേക്കു വിളിക്കാവുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിക്കുക! ഇതാണ് പ്ലാന്‍!

“എന്‍റെ ലിസീ…”

കാറിനടുത്തേക്ക് നടക്കുമ്പോള്‍ ഞാന്‍ പറഞ്ഞു.

“ഇതിപ്പോ അയാളെ വളയ്ക്കേണ്ട ആവശ്യം ഒന്നുമില്ല! നിന്നെ ഒന്ന് കണ്ടാ മതി! അവന്‍ നിന്നെ ചാടിപ്പിടിക്കും!”

“ചാടിയാലും പിടിച്ചാലും എന്‍റെ സണ്ണി, കാര്യം എളുപ്പം നടന്ന് ഈ ഊരാക്കുടുക്കില്‍ നിന്ന് എങ്ങനേയും തലയൂരിയാ മതി! അതേ ഒള്ളൂ എനിക്ക്!”

എങ്കിലും അവള്‍ മറ്റൊരാള്‍ക്ക് വേണ്ടി കാലകത്തികൊടുക്കുന്ന കാര്യം എനിക്ക് ചിന്തിക്കാനായില്ല. ബന്ധപ്പെടുമ്പോള്‍ ഒരു ത്രില്ലിന് അതുമിതുമൊക്കെ പറയുമെന്നത് നേര്. അത് കേള്‍ക്കുമ്പോഴും പറയുമ്പോഴും കുണ്ണ നൂറ്റി എണ്‍പത് ഡിഗ്രീ പൊങ്ങി നിക്കുമെന്നതും നേര്. പക്ഷെ യഥാര്‍ത്ഥത്തില്‍ അങ്ങനെ സംഭവിക്കുമെന്നത്! എന്‍റെ ഈശോയെ! ഡ്രൈവ് ചെയ്യുമ്പോഴും എന്‍റെ മനസ്സ് പലവഴിക്കും തിരിഞ്ഞു. കല്യാണം കഴിഞ്ഞിട്ട് ഇതുവരെ മറ്റു പുരുഷന്മാരെപ്പറ്റി ചിന്തിക്കാത്ത എലിസബത്ത് പെട്ടെന്ന് പഴയ ജീവിതത്തിലേക്ക് മാറാന്‍ ഇനി ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍? എങ്കില്‍ എങ്ങനെ സ്നേഹിക്കും അവളെ താന്‍? പക്ഷെ… പക്ഷെ അവളെ ഉപേക്ഷിക്കാനും എനിക്ക് കഴിയില്ല. അത്രയ്ക്ക് ഇഷ്ടമാണ് അവളോട്‌. ഈശോയെ, ഒരു വഴി കാണിച്ച് തരണേ… ഞാന്‍ മനസ്സ് നൊന്ത് പ്രാര്‍ഥിച്ചു. പ്രോഗ്രാം അറേഞ്ച് ചെയ്തിരുന്ന ടൌണ്‍ ഹാളില്‍ എത്തിയപ്പോഴേക്കും ആറരയായി. ആദ്യം കുറെ ഡാന്‍സും സംഘഗാനവും അറിയപ്പെടുന്ന ഏതോ ആര്‍ട്ടിസ്റ്റിന്‍റെ മിമിക്രിയോ മറ്റെന്തൊക്കെയൊ പരിപാടികള്‍ ഉണ്ട്. ഭക്ഷണം കഴിക്കുന്നത് മിക്കവാറും എട്ടരയോടെ ആയിരിക്കും. ഞാന്‍ കണക്ക് കൂട്ടി. അതിനിടയില്‍ വിനായകനെ എലിസബത്തിന് പരിചയപ്പെടുത്തികൊടുക്കണം. ടൌണ്‍ ഹാളിനു മുമ്പില്‍ കാര്‍ നിര്‍ത്തിയപ്പോള്‍ എന്തോ പന്തികേട്‌ മണത്തു.

Leave a Reply

Your email address will not be published. Required fields are marked *