ഞാൻ: “അതു വേണ്ട.”
അവൻ: “പിന്നെ?”
മറുപടി കൊടുക്കാൻ ഞാൻ തെല്ല് ശങ്കിച്ചു. പിന്നെ രണ്ടും കൽപിച്ച് തുറന്നു പറഞ്ഞു.
“മുല കുടിക്ക്.”
ആദ്യമായാണ് “മുല” എന്ന വാക്ക് ഞാൻ അവനോടു പറയുന്നത്. എൻ്റെ ഉടലാകെ കുളിരണിഞ്ഞു.
അവൻ: “നൈറ്റി അഴിച്ചിട്ടു കിടക്ക്.”
ഞാൻ നൈറ്റി ഊരി മാറ്റി. ഇപ്പോൾ ശരീരത്തിൽ പാൻ്റീസ് മാത്രം. അത് ഊരണോ വേണ്ടയോ? ഒരു നിമിഷം ഞാൻ സംശയിച്ചു. പിന്നെ അതും നീക്കം ചെയ്ത് പൂർണനഗ്നയായി ഞാൻ കിടക്കയിലേക്ക് വീണു. കാമുകനു വേണ്ടി എൻ്റെ ശരീരം കാമാർത്തമായി തരിക്കുകയായിരുന്നു. പക്ഷേ അവൻ ദൂരെ ആയിപ്പോയല്ലോ. തത്കാലം അവൻ്റെ ഇക്കിളിവാക്കുകളും സ്വന്തം കൈവിരലുകളും പിന്നെ ഭാവനയും ഉപയോഗിച്ച് തൃപ്തിപ്പെടേണ്ടിയിരിക്കുന്നു.
ഞാൻ: “കിടന്നു.”
അവൻ: “ഞാൻ മുകളിലോട്ട് കിടക്കുവാണേ.”
ഞാൻ: “ഉം.”
കഴച്ചു വെമ്പി ഞാൻ കാലുകൾ പരമാവധി അകത്തി വെച്ച് എൻ്റെ രതികേന്ദ്രത്തിലേക്ക് കൈ കൊണ്ടുചെന്നു. കണ്ണുകളടച്ച് യോനീനാളത്തിലേക്ക് ഒരു വിരൽ കടത്തി. അവിടെ ആദ്യമായിട്ടാണ് ഇത്രയും നനവ്! തള്ളവിരൽകൊണ്ട് ക്ലിറ്റോറിസിൽ ഞാൻ മെല്ലെ തഴുകി. ഉടലാകെ ഹർഷപ്രവാഹമുണർന്നു. എൻ്റെ വിരൽ മന്മഥഗേഹത്തിൽ പതിയെ കയറിയും ഇറങ്ങിയും ചലിക്കാൻ തുടങ്ങി.
ഫോണിൽ അവൻ്റെ മെസേജ് വന്നതിൻ്റെ “ബീപ്” ശബ്ദം കേട്ടാണ് ഞാൻ കണ്ണു തുറന്നത്.
“നിൻ്റെ റൈറ്റ് നിപ്പിളിൽ പതുക്കെ ചുണ്ടമർത്തി ഒരുമ്മ.” ഇതായിരുന്നു അവൻ പറഞ്ഞത്.
എനിക്ക് വികാരത്തള്ളിച്ച നിയന്ത്രിക്കാൻ പറ്റിയില്ല.
“വിളിക്കട്ടേടാ?” — ഞാൻ മറുപടി അയച്ചു.
നിമിഷങ്ങൾക്കകം ഫോണിൽ അവൻ്റെ കോൾ വന്നു. അന്നു രാത്രി ഞങ്ങൾ പരസ്പരം വാക്കുകളിലൂടെ രതിമൂർച്ഛ പകർന്നു നൽകി. പോകെപ്പോകെ അത് ഒരു പതിവായിത്തീർന്നു. മിക്കവാറും എല്ലാ ദിവസവും ഞങ്ങൾ മെസ്സേജുകളിലൂടെയും ഫോൺകോളുകളിലൂടെയും ഞങ്ങളുടെ സെക്സുമായി ബന്ധപ്പെട്ട സങ്കല്പങ്ങളും ആഗ്രഹങ്ങളും അറിവുകളും ജിജ്ഞാസകളും പങ്കു വെച്ചു. പലപ്പോഴും നേരം വെളുക്കുമ്പോൾ ആയിരിക്കും രാത്രിയിൽ ഉടുതുണിയില്ലാതെയാണ് കിടന്നുറങ്ങിയത് എന്ന ബോദ്ധ്യം എനിക്ക് ഉണ്ടാവുന്നതു തന്നെ. അവൻ്റെ കഥയും വ്യത്യസ്തമല്ലായിരുന്നു.
————
തിളച്ചു മറിയുന്ന കൗമാരമോഹങ്ങളുടെ തീച്ചുഴലി സങ്കല്പങ്ങളുടെ അർഘ്യദാനത്താൽ ആളിക്കത്തുകയല്ലാതെ ശമിക്കില്ലല്ലോ. പറഞ്ഞു പറഞ്ഞ് പരസ്പരം കൊതിപ്പിച്ചു വെച്ചിരുന്ന കാര്യങ്ങൾ നേരിൽ ചെയ്തു പരീക്ഷിക്കാൻ രണ്ടാൾക്കും നാൾക്കുനാൾ ത്വര വർദ്ധിച്ചു വന്നു. നമ്മുടെ സമൂഹത്തിലെ പഴഞ്ചൻ സദാചാരമൂല്യങ്ങൾ ഇല്ലായിരുന്നെങ്കിൽ അത് എപ്പോഴേ അനായാസം സാധിക്കാമായിരുന്നു! അവയെ ശപിച്ചുകൊണ്ട് ഒരു അവസരത്തിനായി ഞങ്ങൾ കാത്തിരുന്നു. ആഴ്ചകൾ കടന്നു പോയി. ഒടുവിൽ അത് വന്നു ചേരുക തന്നെ ചെയ്തു.
അന്ന് എൻ്റെ അച്ഛൻ ഗവണ്മെൻ്റ് സർവീസിൽ ആണ്. ജോലിയുടെ ഭാഗമായുള്ള ഒരു ട്രെയിനിങ്ങിൽ പങ്കെടുക്കാൻ വേണ്ടി അച്ഛന് ഒരു ശനിയാഴ്ച പുലർച്ചയ്ക്ക് തിരുവനന്തപുരത്തിന് പോകണം. ഞായറാഴ്ച വൈകിട്ടേ മടങ്ങാൻ പറ്റൂ. അമ്മ പതിവു പോലെ ഉറക്കഗുളിക കഴിച്ച് ഉറങ്ങാൻ കിടന്നാൽ പിന്നെ നേരം പുലരുന്നതു വരെ ഭൂമി കുലുങ്ങിയാൽ പോലും അറിയാൻ പോകുന്നില്ല. ഇതിനെക്കാൾ പറ്റിയ അവസരം വേറെ ഏതുണ്ട്! സ്വന്തം വീട്ടിൽ വെച്ചു തന്നെ സുരക്ഷിതമായി പണി പറ്റിക്കാനുള്ള സാഹചര്യം ആണ് ഒത്തു വന്നിരിക്കുന്നത്. സന്തോഷത്താൽ തുള്ളിച്ചാടിക്കൊണ്ടായിരുന്നു ഞാൻ ശനിയാഴ്ച രാത്രിയിൽ എൻ്റെ വീട്ടിലേക്ക് വരാൻ അവനോടു പറഞ്ഞത്.
ഒടുവിൽ ഞങ്ങൾ കാത്തിരുന്ന ആ രാത്രി വന്നെത്തി. ഞങ്ങൾക്ക് രണ്ടിനും എക്സൈറ്റ്മെൻ്റ് നിയന്ത്രിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. അന്നു പകൽ എന്തെല്ലാം മണ്ടത്തരങ്ങളാണ് ഞാൻ കാണിച്ചതെന്നോ! ചായ തിളപ്പിക്കാൻ വെച്ച് അതിൽ തേയിലക്കു പകരം മുളകുപൊടി എടുത്തിടാൻ ഭാവിച്ചു. ലാൻഡ്ഫോൺ റിങ് ചെയ്തപ്പോൾ മൊബൈൽ ഫോൺ എടുത്ത് കോൾ അറ്റെൻഡ് ചെയ്യാൻ ശ്രമിച്ചു. അത്താഴത്തിന് രണ്ടു പ്ലേറ്റിനു പകരം പതിവു പോലെ മൂന്നു പ്ലേറ്റിൽ ഭക്ഷണം വിളമ്പി. “നീയിതേതു ലോകത്താടീ മോളേ?” എൻ്റെ കോപ്രായങ്ങൾ കണ്ട് താടിക്കു കൈ വെച്ച് അമ്മ ചോദിച്ചു പോയി.
