Kambi Kadha – ശ്രീകലാസംഗമം
SreekalaSangamam | Author : TGA
“അവൻ പിന്നോന്നും പറഞ്ഞില്ല. ചോദിച്ചില്ല….. അവനൊരു ആണാണ്. സർവ്വോപകരി മനുഷ്യജീവിയാണ്. സഹജീവിയെ ബഹുമാനിക്കുന്നവനാണ് മുതലെടുപ്പ് അവൻറ്റെ പോട്ട്ഫോളിയയില്ല.. അവന് മനസ്സിലാകും ….”
രംഗം 1 ഗോളാന്തര വിശെഷങ്ങൾ
കൂകൂ…. കൂകൂ… കീക്കി കീക്കീ…. ആറുമണി.. ടൈംപീസ് കൃത്യമായി ഭൂപാളത്തിൽ സാധകം തുടങ്ങി.
‘ടപ്പ്’ വളയിട്ടൊരു കയ്യ് ടൈംപീസ് ഭാഗവതരുടെ തലക്കിട്ടോന്നു കൊടുത്തു. അടിയുടെയൂക്കിൽ ഭാഗവതർ ഉരുണ്ടു പിരെണ്ടു താഴെക്കു വീണു.
“ശ്ശെ… മൈര്.”
ശ്രീകല, അതാണ് കഥാനായികയുടെ നാമധേയം.കണ്ണടച്ചു കമ്ഴിന്നു കിടന്ന് ടൈംപീസ് തപ്പുകയാണ്. കിട്ടുന്നില്ല..
“കോപ്പ്” ശ്രീകലയെഴുന്നെറ്റിരുന്നു കണ്ണുതിരുമ്മി. ഒരു കോട്ടുവായുമിട്ട് കണ്ണാടിയെടുത്തു വച്ചു. അടുക്കളയിൽ നിന്നും ആകാശവാണിയുടെ സംഗീതം ഒഴുകി പരക്കുന്നുണ്ട്. അമ്മ വിജയമ്മയുടെ എന്നുമുള്ള ശീലമാണ്. അവൾ പതുക്കെ അടുക്കളയിലെക്കു നടന്നു.
“ചെക്കൻ എഴുന്നെറ്റോടി” കുക്കറിൽ നിന്നും ചായെടുത്തോഴിക്കുന്ന ശ്രീകലയെ നോക്കാതെ വിജയമ്മ ചോദിച്ചു. വിജയമ്മ രാവിലത്തെ കാപ്പിക്കുള്ള തിരക്കിലാണ്.
“ഇല്ല”.ശ്രദ്ധാപൂർവ്വം ചായ സ്റ്റീൽ ഗ്ലാസിലെക്കു പകർന്നുകൊണ്ട് ശ്രീകല മറുപടി പറഞ്ഞു. ചോദ്യങ്ങൾക്കും,ഉത്തരങ്ങൾക്കും വഴക്കിനുമല്ലാതെ അമ്മയും മോളും അധികമൊന്നും പരസ്പരം ഗൌനിക്കാറില്ല. ചായയും മൊത്തികുടിച്ചുകൊണ്ട് ശ്രീകല മുൻവശത്തെക്കു നീങ്ങി, പത്രവുമെടുത്ത് വാതിൽപടിയിൽ കുത്തിയിരുന്ന് വായനതുടങ്ങി.
ഡിവോഴ്സായിട്ട് രണ്ടു വർഷമായെങ്കിലും അതിൻറ്റെ യാതൊരു വിഷമങ്ങളും ശ്രീകലയെ തൊട്ടുതീണ്ടിട്ടില്ല. വെട്ടോന്ന് മുറി രണ്ട്. അതാണവളുടെ കണക്ക്. പ്രേമ വിവാഹമായിരുന്നു ശ്രീകലയുടെത്. പ്രേമിച്ചത് സ്ഥലത്തെ പ്രധാന പുളിംകൊമ്പിനെ തന്നെയായിരുന്നു.പക്ഷെ കല്യാണം കഴിഞ്ഞ് മുക്കാലും അയാൾ ഗൾഫിലായിരുന്നു.ഭർത്തൃവീട്ടുകാരുടെ ഉപദ്രവം സഹിക്കാൻ വയ്യാതെ സ്വന്തം വീട്ടിൽ വന്നു നിന്നു. വഴക്കായി വക്കാണമായി,അതങ്ങനെ നീണ്ടു പോയി. അവസാനം സലാം പറഞ്ഞു പിരിഞ്ഞു. പന്ത്രണ്ടു വയസ്സുള്ള മഹെഷെന്നു പേരായ ഒരു ട്രോഫി ഈ കല്യാണയിടപാടിൽ ശ്രീകലയുടെ കൈവശമിരിപ്പുണ്ട്. ഇപ്പോ സ്വസ്ഥം സമാധാനം. മുറ്റത്തിരിന്നു സ്വസ്ഥമായി ചായകുടിക്കുന്നു. ഇനിയിപ്പോൾ ഒൻപതു മണിയാകുമ്പോൾ ഓഫീസിലെക്ക്.
പത്രതലകെട്ടുകളങ്ങനെ അരച്ചു കലക്കുന്നതിനിടയിൽ ഒരു വാർത്ത് ശ്രീകലയുടെ ശ്രദ്ധയിൽപെട്ടു
“വീട്ടമ്മയെ കാമുകനൊപ്പം കണ്ടത്തി
(ഇതിപ്പോ എന്നുമുണ്ടല്ലോ)
കോട്ടയത്തു നിന്ന് കാണാതായ വീട്ടമ്മയെ പോലീസ് എറണാകുളത്തുനിന്നും കണ്ടെത്തി. സിറ്റിയിലെ ലോഡ്ജിൽ നിന്നാണ് പതിനെഴുകാരനായ കാമുകനോടോപ്പെം വീട്ടമ്മയെ താമസിച്ചത് . ഇൻസ്റ്റഗ്രാമിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. കാമുകനെ വിശദമായി ചോദ്യം ചെയ്തപ്പോൾ മാത്രമാണ് കാമുകന് പതിനെഴു വയസ്സു മാത്രമെയുള്ളുവെന്ന് വീട്ടമ്മ തിരിച്ചറിയുന്നത്. മാതാപിതാക്കളുടെയോപ്പം പോകാൻ വിസമ്മതിച്ച കാമുകനെ പോലീസ് ശിശു സംരക്ഷണ കേന്ദ്രത്തിലാക്കി………………….”
“ഘോ..ഘോ….” ചായ ശ്രീകലയുടെ തൊണ്ടയിൽ കുടുങ്ങി.
യെത്.. പതിനെഴു വയസ്സായ കാമുകനെ………. യെവളുമാർക്കൊന്നും ബോധമില്ലെ…. പിന്നെ അവളെ കുറ്റം പറയാൻ ഒക്കത്തില്ല. ചെല ഘടാഘടിയൻമാരെ കണ്ടാൽ ആരായാലും പെടും.
“എന്താടീ രാവിലെ കിടന്ന് കാറുന്നെ” -തന്തയാണ്.രാവിലെ തന്നെ ചൂലും കൊണ്ട് വഴി തൂക്കാൻ ഇറങ്ങിയിരിക്കുകയാണ്
(നല്ല കണി. ദെവസത്തിനൊരു തീരുമാനമായി)
തന്തപ്പടി തള്ളയുമായി പിണങ്ങി ടെറസ്സിൻറ്റെ മുകളിലാണ് താമസം ഒരു ചെറ്റപ്പുര എച്ചുകെട്ടിട്ടുണ്ട് . ആരും മൈൻഡ് ചെയ്യാത്തെരു ജന്മം.അവളും മെൻഡ് ചെയ്തില്ല. മിണ്ടാതെ ചായ ഗ്ളാസുമെടുത്ത് അകത്തെക്കു കയറി..
“അമ്മാ… ചായ…..” പുത്രൻ മഹെഷ് ചന്തിയും ചൊറിഞ്ഞ് എഴുന്നെറ്റുള്ള വന്നു.
