അർജുന്റെ ആ തടിച്ച സാധനം തന്റെ ആഴങ്ങളിലേക്ക് കുത്തിയിറക്കുമ്പോൾ, വിനുവിന്റെ ആ പൂട്ടിയിട്ട പുരുഷത്വം ഒരു കാഴ്ചക്കാരനായി മാറുന്ന ആ നിമിഷം… അത് ഓർക്കുമ്പോൾ തന്നെ അവൾക്ക് സ്വയം നിയന്ത്രിക്കാൻ കഴിയാത്ത വിധം കാമം ഉച്ചിയിലെത്തി.
“ഞാൻ ശരിക്കും ഒരു വേശ്യയായി മാറുകയാണോ?” അവൾ സ്വയം ചോദിച്ചു. പക്ഷേ ആ ചോദ്യത്തിന് അവളുടെ ഉടൽ നൽകിയ മറുപടി ഒരു വലിയ ഞരക്കമായിരുന്നു. ട്രെയിൻ സ്റ്റേഷനിൽ എത്തുമ്പോഴേക്കും അമൃത തന്റെ ഉള്ളിലെ ആ ‘സിസ്സി’ ഭർത്താവിനെയും ‘മാസ്റ്റർ’ ആകാൻ പോകുന്ന അർജുനെയും കുറിച്ചുള്ള വന്യമായ ഫാന്റസികളിൽ പൂർണ്ണമായും ലയിച്ചു കഴിഞ്ഞിരുന്നു.
അമൃത പെട്ടെന്ന് ഒരു ഞെട്ടലോടെ ആ ചിന്തകളിൽ നിന്നും ഉണർന്നു. അർജുനെക്കുറിച്ചുള്ള ഓർമ്മകൾ ഇത്രയേറെ ആഴത്തിൽ തന്നെ പിടികൂടുമെന്ന് അവൾ കരുതിയതല്ല. ഒരു നിമിഷം സ്വന്തം മനസ്സാക്ഷി അവളെ കുത്തിനോവിച്ചു.
“ഞാൻ എന്താണീ ആലോചിക്കുന്നത്? എന്തൊരു മോശം ചിന്താഗതിയാണിത്!” അവൾ സ്വയം പഴിച്ചു.
താൻ വിനുവിനെ വഞ്ചിക്കുകയാണോ എന്നൊരു ഭയം ഒരു നിഴൽ പോലെ അവളുടെ ഉള്ളിൽ പടർന്നു. സ്നേഹനിധിയായ ഭർത്താവിനോട് കാണിക്കുന്ന വലിയൊരു ചതിയായി ആ നിമിഷം അവൾക്കത് തോന്നി. മനസ്സിന്റെ കോണിൽ അറിയാതെ വന്നുപോയ ആ പഴയ ഓർമ്മകൾക്ക് പോലും ഒരു വഞ്ചനയുടെ കയ്പ്പുള്ളതായി അവൾക്ക് തോന്നിത്തുടങ്ങി. ആ കുറ്റബോധത്തിൽ നിന്നും രക്ഷപെടാനെന്നോണം അവൾ പുറത്തെ കാഴ്ചകളിലേക്ക് ശ്രദ്ധ തിരിച്ചു. വേഗത്തിൽ പാഞ്ഞുപോകുന്ന മെൽബൺ നഗരത്തിന്റെ കെട്ടിടങ്ങളും തിരക്കും നോക്കി ഇരിക്കുമ്പോഴും, ഉള്ളിലെ അശാന്തി പുകഞ്ഞുകൊണ്ടിരുന്നു. മനസ്സിനെ എങ്ങനെയെങ്കിലും മറ്റൊന്നിലേക്ക് തിരിച്ചുവിടാൻ അവൾ കിണഞ്ഞു പരിശ്രമിച്ചു.
ട്രെയിനിന്റെ വേഗത കൂടുന്തോറും അമൃതയുടെ ഉള്ളിലെ പരിഭ്രമവും വർദ്ധിച്ചു. വിനു… അവൾ കണ്ണുകളടച്ച് അയാളെ ഓർത്തു. തനിക്ക് വേണ്ടി സർവ്വതും നൽകുന്ന, തന്നെ അത്രമേൽ വിശ്വസിക്കുന്ന ഒരാൾ.
“വിനൂ… എന്നോട് ക്ഷമിക്കൂ. ഞാൻ എന്തിനാണ് ഇങ്ങനെ ചിന്തിച്ചുകൂട്ടുന്നത്? നിന്നെ വഞ്ചിക്കുകയാണോ എന്ന് പോലും എനിക്ക് പേടിയാകുന്നു.” അവളുടെ മനസ്സ് മന്ത്രിച്ചു.
മറ്റൊരു പുരുഷന്റെ മുഖം, അത് പഴയൊരു ഓർമ്മയാണെങ്കിൽ പോലും, ഇത്രയധികം മനസ്സിൽ തെളിയുന്നത് വിനുവിനോട് ചെയ്യുന്ന തെറ്റാണെന്ന് അവൾക്ക് തോന്നി.
“സത്യമായിട്ടും ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട് വിനൂ. അർജുൻ എന്റെ ഉള്ളിൽ ഒരു നിഴൽ പോലെ വരുന്നത് എന്താണെന്ന് എനിക്കറിയില്ല. പ്ലീസ്… എന്നോട് ക്ഷമിക്ക്. ഇനിയൊരിക്കലും ഞാൻ അവനെക്കുറിച്ച് ചിന്തിക്കില്ല.”
അവൾ അപ്പോഴേക്കും ഒരായിരം തവണ മനസ്സുകൊണ്ട് വിനുവിന്റെ കാൽക്കൽ വീണ് മാപ്പ് ചോദിച്ചുകഴിഞ്ഞിരുന്നു. ആ നിമിഷം വിനുവിനെ ഒന്ന് ഫോൺ വിളിക്കാൻ അവൾക്ക് വല്ലാത്ത ആഗ്രഹം തോന്നി. അയാളുടെ ശബ്ദം കേട്ടാൽ ഒരുപക്ഷേ ഈ കുറ്റബോധത്തിൽ നിന്ന് അല്പം ആശ്വാസം ലഭിക്കുമെന്ന് അവൾ കരുതി.
അവൾ ഫോണെടുത്തു. വിനുവിന്റെ നമ്പർ ഡയൽ ചെയ്യുമ്പോൾ അവളുടെ വിരലുകൾ ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു. ഒരുപക്ഷേ അവന്റെ ശബ്ദം കേട്ടാൽ ഉള്ളിലെ ഈ കാർമേഘങ്ങൾ ഒഴിഞ്ഞുപോയേക്കാം.
രണ്ടാമത്തെ റിങ്ങിൽ തന്നെ വിനു ഫോണെടുത്തു.
“അമ്മൂ… നീ ട്രെയിനിലാണോ? ഓഫീസിൽ എത്തിയോ?” വിനുവിന്റെ പതിവ് ശാന്തമായ ശബ്ദം. ആ സ്വരത്തിലെ സ്നേഹം കേട്ടപ്പോൾ അവളുടെ ഉള്ളൊന്ന് പിടഞ്ഞു.
“ഇല്ല ഡാ … സിറ്റിയിൽ എത്തിയിട്ടില്ല. വെറുതെ ഒന്ന് വിളിച്ചതാ…” അമൃത പതർച്ച മറച്ചുവെക്കാൻ ശ്രമിച്ചു. “എന്താ ചെയ്യുന്നത്?”
“ഞാൻ ജസ്റ്റ് ഒന്ന് പുറത്തിറങ്ങിയതാ. എന്തുപറ്റി? നിന്റെ ശബ്ദം ഒരുമാതിരി ഇരിക്കുന്നു. വയ്യായ്ക വല്ലതുമുണ്ടോ?” വിനുവിന്റെ കരുതൽ നിറഞ്ഞ ചോദ്യം അവളെ കൂടുതൽ കുറ്റബോധത്തിലേക്ക് തള്ളിവിട്ടു.
“ഏയ്… ഒന്നുമില്ലടാ. നിന്നെ ഒന്ന് ഓർത്തു, അത്രയേയുള്ളൂ.” അവൾ കള്ളം പറഞ്ഞു. യഥാർത്ഥത്തിൽ താൻ മറ്റൊരാളെ ഓർത്തുപോയതിലുള്ള സങ്കടമാണ് ഉള്ളിലൊതുക്കുന്നതെന്ന് അവൻ അറിയുന്നില്ലല്ലോ.
