“സാരമില്ലടോ, നീ സമാധാനമായി പോകൂ. വൈകുന്നേരം നമുക്ക് നേരത്തെ കാണാം. ലവ് യൂ.” വിനു ചിരിച്ചുകൊണ്ട് പറഞ്ഞു.
“ലവ് യൂ ടൂ…” അമൃത ഫോൺ കട്ട് ചെയ്യാൻ തുടങ്ങിയതായിരുന്നു.
“എടൊ, ഒരു കാര്യം കൂടി,” വിനു പെട്ടെന്ന് ഓർത്തെടുത്തു. “നേരത്തെ അർജുൻ വിളിച്ചിരുന്നു. എന്തായി തീരുമാനങ്ങൾ എന്നറിയാൻ. ഒരുപക്ഷേ അവൻ നിന്നെയും വിളിക്കുമായിരിക്കും..”
ആ പേര് കേട്ടതും അമൃതയുടെ കൈകൾ തണുത്തു വിറച്ചു. ഹൃദയമിടിപ്പിന്റെ താളം തെറ്റുന്നത് അവൾ അറിഞ്ഞു. താൻ മനസ്സിനെ എന്തിൽ നിന്നാണോ മാറ്റി നിർത്താൻ ശ്രമിച്ചത്, അത് വിനുവിന്റെ നാവിലൂടെ തന്നെ പുറത്തുവന്നിരിക്കുന്നു.
“ആ… ഡാ” വളരെ കഷ്ടപ്പെട്ടാണ് അവൾ ആ വാക്കുകൾ പുറത്തെത്തിച്ചത്.
ഫോൺ കട്ട് ചെയ്ത ശേഷം അവൾ തളർച്ചയോടെ സീറ്റിലേക്ക് ചാരിയിരുന്നു.
ട്രെയിനിന്റെ ജനാലയിലൂടെ പുറത്തെ കെട്ടിടങ്ങൾ മാഞ്ഞുപോകുന്നത് നോക്കി നിൽക്കുമ്പോൾ, തന്റെ സമാധാനപരമായ ജീവിതത്തിന് മേൽ ഒരു കരിനിഴൽ വീഴുന്നത് അവൾ ഭയത്തോടെ തിരിച്ചറിഞ്ഞു. അവൾ ഫോണിലേക്ക് നോക്കി… എപ്പോൾ വേണമെങ്കിലും ആ സ്ക്രീനിൽ അർജുന്റെ പേര് തെളിഞ്ഞേക്കാം.
ട്രെയിൻ സ്റ്റേഷനിൽ നിന്നും ഓഫീസിലേക്ക് പോകാനുള്ള കമ്പനി കാറിൽ അമൃത കയറി. പുറത്തെ തിരക്കേറിയ റോഡുകളിലേക്ക് നോക്കി ഇരിക്കുമ്പോഴും അമൃതയുടെ ഉള്ളിൽ ഒരു കൊടുങ്കാറ്റ് വീശുകയായിരുന്നു. കാറിലെ എയർ കണ്ടീഷന്റെ തണുപ്പിലും അവൾ വിയർക്കുന്നുണ്ടായിരുന്നു.
അവൾ പതുക്കെ തന്റെ വസ്ത്രത്തിനുള്ളിലേക്ക് കൈയ്യിട്ട് അവൾ ആ താലിമാല പുറത്തെടുത്തു. വിദേശത്തെ രീതികൾക്ക് അനുസരിച്ചുള്ള ഡ്രസ്സും ജാക്കറ്റുമാണ് ധരിച്ചിരിക്കുന്നത് എന്നതുകൊണ്ട് ആ താലി മാല എപ്പോഴും ഉള്ളിൽ ഒളിപ്പിച്ചു വെക്കുകയാണ് പതിവ്. മറ്റാരും കാണാതെ, ആ സ്വർണ്ണ മുത്തുകൾ തന്റെ കൈപ്പത്തിക്കുള്ളിൽ ഒതുക്കി പിടിച്ചു. ആ സ്വർണ്ണത്തിന്റെ തണുപ്പ് അവളുടെ ഉള്ളിലേക്ക് തുളച്ചുകയറി.
താൻ എത്ര വലിയ ചതിയാണ് ചിന്തിച്ചു കൂട്ടുന്നത് എന്നോർത്തപ്പോൾ അവളുടെ ഉള്ളൊന്ന് വിങ്ങി. വിനു… ആ പാവം മനുഷ്യൻ തന്നെ എത്രമാത്രം വിശ്വസിക്കുന്നു. കടം വീട്ടാനും തന്റെ അമ്മയെ നോക്കാനും വേണ്ടി അവൻ സ്വന്തം അന്തസ്സ് പോലും പണയം വെക്കാൻ തയ്യാറായി നിൽക്കുകയാണ്. ആ നിസ്സഹായാവസ്ഥയെ ആണോ താൻ തന്റെ കാമപൂർത്തീകരണത്തിനുള്ള വഴിയായി കണ്ടത്? അർജുനെപ്പോലെ ഒരുവന്റെ മുന്നിൽ വിനുവിനെ ഒരു കാഴ്ചവസ്തുവാക്കി നിർത്താൻ ആഗ്രഹിച്ച നിമിഷങ്ങളെ ഓർത്തപ്പോൾ അവൾക്ക് തന്നോട് തന്നെ വല്ലാത്ത വെറുപ്പ് തോന്നി.
കണ്ണുകൾ നിറഞ്ഞു വരുന്നത് അവൾ ആവതും നിയന്ത്രിച്ചു. കൂടെയുള്ളവർ ശ്രദ്ധിക്കാതിരിക്കാൻ അവൾ മുഖം ജനലിലേക്ക് തിരിച്ചു വെച്ചു. ഒരു തുള്ളി കണ്ണുനീർ കവിളിലൂടെ ഒലിച്ചിറങ്ങി താലിമാലയിലേക്ക് വീണു.
“സോറി വിനു… എന്നോട് ക്ഷമിക്കൂ…” അവൾ മനസ്സിൽ മന്ത്രിച്ചു. ആ താലിമാല തന്റെ കഴുത്തിൽ മുറുകുന്നതുപോലെ അവൾക്ക് തോന്നി.
അവൾ താലി തന്റെ ചുണ്ടുകളോട് ചേർത്ത് മുത്തി. കണ്ണുനീർ തുള്ളികൾ ആ സ്വർണ്ണ മുത്തുകളിൽ വീണു ചിതറി.
“എനിക്ക് പറ്റില്ല വിനു… നിന്നെ ചതിക്കാൻ എനിക്ക് കഴിയില്ല.” തന്റെ ഭർത്താവിനെ ഒരു ‘സിസ്സി’യായും കളിപ്പാവയായും സങ്കൽപ്പിച്ച നിമിഷങ്ങളെ ഓർത്ത് അവൾക്ക് തന്നോട് തന്നെ വല്ലാത്ത വെറുപ്പ് തോന്നി.
താൻ വിനുവിനെ ചതിക്കില്ലെന്ന് അവൾ ആ താലിയിൽ തൊട്ട് ഉറപ്പിച്ചു. പക്ഷേ, ആ നിമിഷം പോലും അർജുന്റെ ആ രൂപം അവളുടെ കൺമുന്നിൽ വന്ന് പോയി. തന്റെ പാതിവ്രത്യവും ആ താലിമാലയുടെ വിശുദ്ധിയും അർജുൻ എന്ന പുരുഷന്റെ കരുത്തിന് മുന്നിൽ അഴിഞ്ഞു വീഴുമോ എന്ന ഭയം അവളെ വല്ലാതെ വേട്ടയാടി. വിനു കടം കയറി തകർന്നു നിൽക്കുമ്പോൾ അവന് താങ്ങാകേണ്ട താൻ, തന്റെ ഭർത്താവിനെക്കാൾ കരുത്തുള്ള ഒരാൾ തന്നെ പണിയുന്നത് ആഗ്രഹിച്ചതും, അയാളുടെ ലിംഗത്തിന്റെ വലുപ്പത്തെക്കുറിച്ച് ആലോചിച്ച് തന്റെ പൂറ് നനയ്ക്കുകയാണോ? ആ താലിയുടെ വിശുദ്ധിയേക്കാൾ വലുതാണോ തന്റെ ഉള്ളിലെ ഈ വന്യമായ കാമം?
