എൻ്റെ കിളിക്കൂട് – 15 9

മിസ്കോൾ കിടക്കുന്നു. ഏതവനാണോ ഇപ്പോൾ വിളിച്ച് ശല്യം ചെയ്തിരിക്കുന്നത്. നോക്കുമ്പോൾ ആ പഴയ നമ്പർ തന്നെ Kaali. മറ്റന്നാൾ അവിടെ ചെല്ലുമല്ലോ, അമ്മൂമ്മയെ രണ്ട് വഴക്കു പറയണം. ഫോൺ ഒക്കെ എടുത്തു ആ പിള്ളേർക്ക് കളിക്കാൻ കൊടുത്തു എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ എന്നെയാണ് ബാധിക്കുന്നത്. സുധിയെ വിളിച്ചു. സുധി: നീ നല്ലവനാണെടാ, ഇത്ര വേഗത്തിൽ തീരുമാനമെടുത്തൊ? ഞാൻ: അതേടാ നിൻറെ കാര്യത്തിൽ ഒരു തീരുമാനം എടുത്തു. ഞങ്ങൾ, ചേട്ടനും ചേച്ചിയും സീതയും കൂടി എൻറെ വീട്ടിലേക്ക് പോകുന്നു. അവിടെ ചെന്ന് അന്ന് തങ്ങിയിട്ട്, പിറ്റേദിവസം ശനിയാഴ്ച ഗുരുവായൂരും തൃപ്രയാറും പോകുന്നു. വന്നിട്ട് ഞാനും ചേട്ടനും കൂടി നിൻറെ വീട്ടിൽ പോയി ലക്ഷ്മിയുടെ കാര്യം സംസാരിക്കുന്നു. സന്തോഷമായില്ലേ? സുധി: അതൊക്കെ ശരി. നീയെന്താണ് ഫോൺ എടുക്കാത്തത്? ഞാൻ: നീ എപ്പോൾ വിളിച്ചു, ഞാൻ കണ്ടില്ലല്ലോ. സുധി: അതല്ലടാ. നിന്നെ രണ്ടുമൂന്നു ദിവസമായി വീട്ടിൽ നിന്നും വിളിക്കുന്നു.. ഞാൻ: ആരുടെ വീട്ടിൽ നിന്ന്? എറണാകുളത്തുനിന്നും എന്നെ ഇതുവരെ വിളിച്ചിട്ടില്ല. അവർക്ക് എൻറെ നമ്പർ പോലും ശരിക്കറിയില്ല. പിന്നെ നിൻറെ വീട്ടിൽ നിന്നോ? സുധി: നീ പൊട്ടൻ കളിക്കുകയാണോ? നിന്നെ നിൻറെ ഫോണിൽ രണ്ടുമൂന്നു ദിവസമായി ആരും വിളിച്ചിട്ടില്ലെ? ഞാൻ: പിന്നെ വിളിക്കുന്നുണ്ടല്ലോ. ഓഫീസു കാര്യങ്ങൾക്കായി രാത്രി എല്ലാം പകൽ ഇല്ല എന്നോണം പലരും വിളിക്കുന്നുണ്ട്,ആണും പെണ്ണും. തണ്ടപ്പേര് മാറ്റണം, കരം അടച്ച തരണം, ജാതി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ് എന്ന് വേണ്ട എല്ലാ കാര്യങ്ങൾക്കും എന്നെ വിളിക്കുന്നുണ്ട്. പല കൊച്ചമ്മമാരും പലതും ഓഫർ ചെയ്യുന്നുണ്ട്. എവിടെ വേണമെങ്കിലും വരാം എന്ത് വേണമെങ്കിലും ചെയ്തു തരാം. അത് കേട്ട് കേട്ട് ചെവി പുണ്ണായിരിക്കുകയാണ്. സുധി: മതി, മതി. നിൻറെ അഭിനയം. ഞാൻ: ഞാൻ കാര്യമായി പറഞ്ഞതാടാ, ഈ കഴിഞ്ഞ ദിവസം ഒരു അതിസുന്ദരിയായ ഏകദേശം ലക്ഷ്മി ഗോപലസ്വാമിയെ പോലിരിക്കുന്ന പെണ്ണ് ഭൂമിയുടെ പോക്കുവരവ് നടത്താൻ വന്നു. എൻറെ സെക്ഷൻ ആയതുകൊണ്ട്, അവൾ എൻറെ നമ്പർ വാങ്ങി പോയി. അന്നുരാത്രി 11 മണിക്ക് അവളെന്നെ വിളിച്ചു. അവളുടെ ഭർത്താവ് ഓസ്ട്രേലിയയിൽ ആണ്. ഇത് ശരിയാക്കി അതിനുശേഷം വേണം അവൾക്ക് തിരിച്ചുപോകാൻ, അതുകൊണ്ട് വേഗം ശരിയാക്കി തന്നാൽ. ഒന്നോ രണ്ടോ ദിവസം, അവളുടെ വീട്ടിൽ തങ്ങാം. പർണ്ണശാലക്കകത്ത് സ്വിമ്മിംഗ് പൂൾ ഉണ്ട് അതിൽ നീന്തിത്തുടിക്കുന്നതിനിടയിൽ എൻ്റെ മന്ദാര മുകുളങ്ങളിൽ നിന്നും പയസ്സ് നുകരാം, നിൻ്റെ മന്ദരപർവ്വതത്തെ എൻ്റെ ചെഞ്ചൊടികളാൽ കവർന്ന് അമൃത് കടഞ്ഞ് കുടിച്ചോളാം. രണ്ടു രാത്രികളും പകലുകളും നമുക്ക് രാസക്രീഡകളാടാം. ഇത്രയും കേട്ടപ്പോൾ ഞാൻ ഫോൺ കട്ട് ചെയ്തു. സുധി: അപ്പോൾ നിനക്ക് ഒന്നു പോയി രാസക്രീഡ ആടാമായിരുന്നില്ലേ? ഞാൻ: അതൊക്കെ പോട്ടെ, ഞങ്ങൾ നിൻറെ വീട്ടിൽ പോകുന്നുണ്ട്. സുധി:

അത് പൊയ്ക്കോ, ഞാൻ ചോദിച്ച വിഷയത്തിൽ നിന്നും തെന്നി മാറി. നീ നിൻറെ വീട്ടിൽ നിന്നും വിളിച്ചിട്ട് എന്താണ് ഫോൺ എടുക്കാത്തത്. ഞാൻ: ഇതുതന്നെയല്ലേ ഞാൻ നേരത്തെ പറഞ്ഞത്. എൻറെ സ്വന്തം വീട്ടിൽ നിന്നും ഈ ഒരുമാസത്തിനുള്ളിൽ എന്നെ വിളിച്ചിട്ടില്ല. പിന്നെ അമ്മൂമ്മക്ക് ആണെങ്കിൽ ഫോൺ ചെയ്യാൻ അറിയില്ല.

സുധി: ഇപ്പോഴാണ് കാര്യത്തിലേക്ക് വന്നത്. നിൻറെ പഴയ ഫോണിൽ നിന്നും രണ്ടുമൂന്നു ദിവസമായി ഏതെങ്കിലും കോളുകൾ വന്നിട്ടുണ്ടോ? ഞാൻ: അത് നിനക്ക് എങ്ങനെ അറിയാം? സുധി: വന്നിട്ടുണ്ടോ ഇല്ലയോ എന്നുള്ളതാണ് എൻറെ ചോദ്യം. ഞാൻ: അമ്മുമ്മയുടെ കൈയ്യിലായിരുന്നു ഫോൺ, അതും സ്വിച്ച് ഓഫ് ആയി ഇരിക്കുകയായിരുന്നു. അതെ എടുത്തുകൊണ്ടുപോയി അമ്മുമ്മ ചിറ്റയുടെ മക്കൾക്ക് കളിക്കാൻ കൊടുത്തിട്ടുണ്ടാവും. രണ്ടുമൂന്നു ദിവസമായി അതിൽ നിന്നും എനിക്ക് കോൾ വരുന്നുണ്ട്. ഞാനിപ്പോൾ ഫോണ് അത് ഉപയോഗിക്കാറില്ല. നേരത്തെ ക്യാപ്സൂൾ കഴിക്കുന്നതുപോലെ നാല് നേരവും അഞ്ചുനേരവും വിളിച്ചില്ലെങ്കിൽ കെറുവിക്കാൻ ആളുണ്ടായിരുന്നു. ആ ആൾ അയാളുടെ പാട്ടിന് പോയപ്പോൾ ഫോണിൻറെ ആവശ്യമില്ലാതായി. അതുകൊണ്ട് ജോലി കഴിഞ്ഞു വന്നാൽ ഞാൻ അവിടെ എവിടെയെങ്കിലും വലിച്ചെറിഞ്ഞിടും, പിന്നെ നിന്നെപ്പോലെ ആരെയെങ്കിലും വിളിക്കണമെങ്കിൽ എടുത്ത് നോക്കൂ. ആ പിള്ളേർക്ക് കളിക്കാൻ കൊടുത്തിരിക്കുന്നതിൽ സിം എൻറെ പേരിലാണ്. അതിൽനിന്നും ആ പിള്ളേര് കളിച്ച വേറെ ആർക്കെങ്കിലും കോൾ പോയാൽ. എനിക്കു പണിയായി. ഇതെങ്ങനെ നീയറിഞ്ഞു. സുധി: നീയാ കോൾ കണ്ടിട്ട് എടുക്കാഞ്ഞതെന്തേ? ഞാൻ: എടാ പൊട്ടാ, അതു തന്നെയല്ലേ ഞാൻ പറഞ്ഞത്. ഞാൻ ജോലി കഴിഞ്ഞു വന്നാൽ ഫോൺ അവിടെ എവിടെയെങ്കിലും വലിച്ചെറിഞ്ഞിട്ട് ഉണ്ടാവും പിന്നെ ചേട്ടൻറെ വീട്ടിൽ പോയി തിരിച്ചുവന്ന് കിടന്നുറങ്ങും. പിന്നെ നിന്നെ പോലുള്ള ഏതെങ്കിലും കൊശവനെ വിളിക്കണമെങ്കിൽ മാത്രമേ ഞാൻ ഫോൺ അന്വേഷിക്കാറുള്ളൂ. തീർന്നോ നിൻറെ സംശയം. സുധി: മിസ്കോൾ കണ്ടിട്ട് നീ എന്തുകൊണ്ട് തിരിച്ചു വിളിച്ചില്ല. ഞാൻ: എടാ…….. അമ്മൂമ്മയ്ക്ക് ഫോൺ ഉപയോഗിക്കാൻ അറിയില്ല, അമ്മൂമ്മ കൊണ്ടുപോയി അവിടെ വെച്ചപ്പോൾ ആ പിള്ളേർ കളിക്കാൻ എടുത്തിട്ടുണ്ടാവും. കളിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ കോൾ ആയിട്ടുണ്ടാവും. അതിന് ഞാൻ മറ്റന്നാൾ അവിടെ പോകുമ്പോള് ആ ഫോൺ മേടിച്ചു കൊണ്ടുവരും. സുധി: ആ ഫോൺ ഉപയോഗിച്ച് വിളിക്കുന്നത്, മറ്റാരുമല്ല കിളിയാണ്. ഞാൻ: അത് നിനക്ക് എങ്ങനെ അറിയാം? സുധി: നിന്നെ വിളിച്ചിട്ട് കിട്ടാതെ ആയപ്പോൾ, എന്നെ വിളിച്ചു പറഞ്ഞിരുന്നു. എൻറെ ഫോൺ നമ്പർ ടൗണിൽ വെച്ച് സംസാരിച്ചു കഴിഞ്ഞപ്പോൾ വാങ്ങിയിരുന്നു. ഞാൻ: അവൾ എന്തിന് എന്നെ വിളിക്കണം? അവൾക്ക് ആ ഫോൺ എങ്ങനെ കിട്ടി? അത് അമ്മൂമ്മയുടെ കയ്യിൽ സ്വിച്ച് ഓഫ് ആയി ഇരിക്കുകയായിരുന്നു. സുധി: നിന്നോട് ഞാൻ ഇന്ന് പറഞ്ഞില്ലേ, കിളി വല്യമ്മയുടെ വീട്ടിലേക്ക് പോകും എന്ന്. അവിടെ എത്തിയിട്ട് ഒരാഴ്ചയായി. കഴിഞ്ഞ ഞായറാഴ്ച നിന്നെ പ്രതീക്ഷിച്ചിരുന്നു. ഞാൻ: എന്തു പ്രതീക്ഷയാടാ? ഞാനെന്തു പ്രതീക്ഷയോടെയാണ്, ഡിസ്ചാർജ് ചെയ്തു മൂന്നാം നാൾ അവിടേക്ക് ചെന്നത്. എൻറെ പ്രതീക്ഷകളെയെല്ലാം തകിടം മറിച്ചുകൊണ്ട്, ഫോണും, മോതിരവും കൊടുത്തു കൊണ്ടുപോയി. ഞാൻ കയ്യിൽ അണിഞ്ഞപ്പോൾ പ്രത്യേകം പറഞ്ഞതാണ് എൻറെ ശകുന്തളക്ക് ഞാൻ അണിയിക്കുന്ന മോതിരം ആണെന്ന്. ശകുന്തള എന്നെ മറന്നു പോയിയെന്നതിന്

Leave a Reply

Your email address will not be published. Required fields are marked *