കളിയാട്ടങ്ങൾ – 1 1New 

 

വഴിയരികിലെ തട്ടുകടയിൽ ഒരുഗ്ലാസ് ഛായ കൈയിൽ പിടിച്ചു നിന്നിരുന്ന വാഹിദ് അവളുടെ നടത്തം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. എന്തോ ഭയന്നത് പോലെയുള്ള ഭവമാണ് അവളുടെ സൗന്ദര്യം വർധിപ്പിക്കുന്നത്. ഒരുപക്ഷെ ഏതോ നാട്ടുഗ്രാമത്തിൽ നിന്ന് ബാംഗ്ലൂർ പോലൊരു നിഗൂഢ നഗരത്തിൽ എത്തിയതിന്റെ ഭയപ്പാട് ആയിരിക്കാം. അല്ലെങ്കിൽ ആരെങ്കിലും അവളോട് അനാവശ്യമായി പെരുമാറിയത് കൊണ്ട് മനസ്സിൽ ഭയം കുടുങ്ങിയത് ആയിരിക്കാം. എന്തായാലും ആ പേടിച്ചരണ്ട പേടമാനിന്റെ ഭാവം അവൾക്ക് ഈ നഗരത്തിൽ ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയേക്കും, തീർച്ച.!

 

ചായകുടിച്ചു കൊണ്ട് തട്ടുകടയുടെ സമീപത്തുള്ള മറച്ചുവട്ടിൽ നിൽക്കുന്ന വാഹിദ്, അത്ര നേരവും അവിടെയിരുന്ന ഒരു യുവാവ് എഴുന്നേറ്റ് ഇരുട്ടിലേക്ക് ഇറങ്ങി സംഗീതയുടെ പിന്നാലെ പോകുന്നത് കണ്ടു. തലനിറയെ ചെമ്പൻ മുടിയുള്ള, വെട്ടിയൊതുക്കാത്ത ഊശാൻ താടിയും മീശയുമുള്ള, ആരോഗ്യവാനായ ആ യുവാവ് കുറച്ച് നേരം അലക്ഷ്യമായി നടന്നതിനു ശേഷം വേഗതകൂട്ടി ധൃതിയിൽ മുന്നോട്ട് നീങ്ങി അവളുടെ സമീപത്തേക്ക് ചെല്ലുന്നതും, പിന്നെ അവൾക്കൊപ്പം പതുക്കെ നടന്ന് അടുത്ത മരത്തിന്റെ നിഴലിലേക്ക് മറയുന്നതും മഞ്ഞ സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിൽ വാഹിദ് കണ്ടു.

ഇതൊക്കെ ഇവിടെ ഒരുഗ്ലാസ് ചായ കുടിക്കുന്നതുപോലെ നിസ്സാര വിഷയങ്ങളാണ്. കണ്ടാൽ നിഷ്കളങ്കരെന്നു തോന്നുന്ന യുവതീയുവാക്കൾക്ക്‌ കേട്ടാൽ അത്ഭുതം തോന്നുന്ന കുരുത്തക്കേടുകൾ ഉണ്ടാവും. ഓഫീസിൽ ആരോടും മിണ്ടാതെ, ആരുമായും അധികം ഇടപഴകാതെ, എല്ലാവരിൽ നിന്നും ചെറിയൊരു അകലം പാലിച്ചു ജീവിക്കുന്ന സംഗീതയാണ് ആ കണ്ടാൽ വൃത്തിയില്ലാത്ത യുവാവിന്റെ ഒപ്പം ഇരുട്ടിലൂടെ നടന്നു മറഞ്ഞത്. ഈ തണുപ്പുള്ള നഗരത്തിൽ പരസ്പരം പുതച്ചുമൂടിയുറങ്ങാൻ ഓരോ ആണും പെണ്ണും കൊതിക്കും. അതൊക്കെ നിസ്സാര വിഷയങ്ങൾ. ഒരുപക്ഷെ രോഹൻ ഇല്ലായിരുന്നുവെങ്കിൽ രമ്യയും തന്റെ കൂടെ വന്നു താമസിക്കുമായിരുന്നില്ലേ.. തീർച്ചയായും വന്നേനെ. അതുപോലും വേണ്ട, രോഹൻ രണ്ടുദിവസം മാറിനിന്നാൽ പോലും അവൾ ഓടിവരും. നൂറയോ ഭർത്താവോ അവൾക്കൊരു വിഷയമല്ല. സാഹചര്യം ഒതുക്കിട്ടുന്നില്ല എന്ന ഒരേയൊരു കാരണമേ അവൾക്ക് തടസ്സമായിട്ടുള്ളൂ. രമ്യയുടെ ഓരോ നോട്ടത്തിലും തങ്ങൾക്കിടയിൽ ഇപ്പോഴും ആ സ്നേഹബന്ധം നിലനിൽക്കുന്നുണ്ട് കേട്ടോ എന്ന് സൂചന തരുന്ന ഒരു ഭാവമുണ്ട്, ദാഹമുണ്ട്.!

 

ചായയുടെ പണം കൊടുത്തിട്ട് സംഗീത പോയ വഴിയിലേക്ക് ഒന്ന് നോക്കിയിട്ട് വാഹിദ് ബൈക്കിൽ കയറി വണ്ടി മുന്നോട്ട് എടുത്തു. വളരെ പതുക്കെ ബൈക്ക് ഓടിച്ചുകൊണ്ട് അവൾ പോയ ഭാഗത്തേക്ക് എന്തിനെന്നറിയാതെ അവൻ ശ്രദ്ധിച്ചുകൊണ്ടിരുന്നു. അവസാനമായി അവളെ കണ്ട വണ്ണമുള്ള വലിയ പൂമരത്തിന്റെ അടുത്ത് ഒരു പഴയ ഒമിനി വാൻ നിർത്തിയിരിക്കുന്നതും അത് ചെറുതായി കുലുങ്ങുന്നതും അവന്റെ ശ്രദ്ധയിൽ പെട്ടപ്പോൾ വാഹിദ് ബുള്ളറ്റ് കുറച്ച് ദൂരം മുന്നിലായി ചെന്നു നിർത്തി വണ്ടിയിൽ നിന്നിറങ്ങി ആ വാനിന്റെ അടുത്തേക്ക് നടന്നു. അങ്ങോട്ട് ചെല്ലുംതോറും വണ്ടി ഇളകുന്ന ശബ്ദം കേട്ടുതുടങ്ങുകയും ഒരു പെണ്ണിന്റെ ഞരങ്ങലും മൂളലും അരണ്ട ശബ്ദത്തിൽ കേട്ട് തുടങ്ങുകയും ചെയ്തു. വാഹിദ് ശബ്ദമുണ്ടാക്കാതെ വണ്ടിയുടെ പിൻഭാഗം വഴി ചെന്ന്നോക്കി. പിന്നിലെ വാതിൽ മുകളിലേക്ക് ഉയർത്തി വച്ചിട്ട് ഒരു പെണ്ണിനെ ചരിച്ചു കിടത്തി രണ്ടുപേർ അപ്പുറവും ഇപ്പുറവും കിടന്നിട്ട് പൂറിലും കൂതിയിലും അടിച്ചു കിളക്കുകയാണ്. ശബ്ദം പുറത്തേക്ക് വരാതെ പരമാവധി അടക്കിപ്പിടിച്ച ശബ്ദത്തിൽ അവൾ ഞരങ്ങുകയും മൂളുകയും ചെയ്യുന്നു. രണ്ട് ഇടിമന്മാരുടെ കനത്ത അടികൾ താങ്ങാതെ അവൾ വല്ലാതെ ഞരങ്ങി പുളയുന്നു. വാനിന്റെ അടുത്ത് നിർത്തിയിട്ടിരിക്കുന്ന ഓട്ടോയുടെ പിന്നിൽ മറഞ്ഞു നിന്ന് വാഹിദ് ദൂരെയുള്ള സ്ട്രീറ്റ് ലൈറ്റിൽ നിന്ന് പാളിവീഴുന്ന അരണ്ട വെളിച്ചത്തിൽ അകത്തേക്ക് സൂക്ഷിച്ചു നോക്കി. കഴുത്തു വരെ ചുരുട്ടി പൊക്കിവച്ചിരിക്കുന്ന ചുരിദാറിന്റെ നിറം കണ്ടപ്പോൾ അവന് പെൺകുട്ടിയെ മനസ്സിലായി.!

Leave a Reply

Your email address will not be published. Required fields are marked *