കളിയാട്ടങ്ങൾ – 2 1അടിപൊളി 

 

“പക്ഷേ ഇവൻ. എന്തൊരു ഓറയാണ് ഈ ചെക്കന്. ഞാനവന്റെ സുപ്പീരിയർ ആയിട്ടും, എന്റെ സൗന്ദര്യം നന്നായറിയുന്നത് കൊണ്ട് അത്യാവശ്യം നല്ല ജാഡയും ആത്മവിശ്വാസവും ഉള്ളത് കൊണ്ട് ആണുങ്ങളെയൊക്കെ വല്ലാത്തൊരു ആഹ്ലാദത്തോടെ അവഗണിച്ചിട്ടും, ഒരാളുടെ ഭാര്യ ആയിട്ടുകൂടി,

അവനോട് യാതൊരു ഉളുപ്പും ഇല്ലാതെ ഇങ്ങനെയൊക്കെ സംസാരിച്ചു പോയില്ലേ. എന്റെ കഴപ്പ് അവൻ മനസ്സിലാവാൻ വേണ്ടി മനപ്പൂർവ്വം ബീഹാവ് ചെയ്തില്ലേ. അപ്പൊ എന്റെ അവസ്ഥ ഒന്ന് ഓർത്തുനോക്കിക്കേ. നിനക്കും ഇവിടുള്ള എല്ലാ പെണ്ണുങ്ങൾക്കും തോന്നിയ ആ ഒരു വല്ലാത്ത ഇഷ്ടമുണ്ടല്ലോ, അതിന്റെ പീക്കിലിണ് എനിക്കും തോന്നുന്നത്. ഹി ഈസ് അ സ്പെഷ്യൽ എഡിഷൻ. നിന്റെ കൂട്ടുകാരൻ ശരിക്കും ഒരു സിംഹം തന്ന.”

ബുള്ളറ്റ് ഓടിച്ചുപോയ വാഹിദിനെ നോക്കിക്കൊണ്ട് രഞ്ജിനി പറഞ്ഞു. അവസാന വാക്കുകൾ അവൾപോലും അറിയാതെയാണ് രഞ്ജിനി അവൻ പോയ വഴിയിലേക്ക് നോക്കി പിറുപിറുത്തത്.

 

“ഊം ഊം.. ശരിശരി. നിങ്ങൾ വണ്ടിയെടുക്ക്. എനിക്ക് വാങ്ങിച്ചുതരാമെന്ന് പറഞ്ഞ ഡ്രസ്സ് പോയി നോക്കാം.” രമ്യ രഞ്ജിനിയുടെ മനസ്സ് ഇളക്കം തട്ടിക്കഴിഞ്ഞത് കണ്ട് കള്ളച്ചിരിയോടെ പറഞ്ഞു.

 

“നിനക്കോ. ഞാൻ എനിക്ക് വാങ്ങുന്ന കാര്യമല്ലേ പറഞ്ഞത്. നിനക്ക് വാങ്ങിച്ചു തരാമെന്ന് ഞാനെപ്പോ പറഞ്ഞു?”

രഞ്ജിനി അതിശയം കലർന്ന ശബ്ദത്തിൽ രമ്യയെ തുറിച്ചു നോക്കിക്കൊണ്ട് പറഞ്ഞു.

 

“വണ്ടിയെട് വണ്ടിയെട്.. ചുമ്മാ സമയം കളയാതെ. ഡ്രെസ്സല്ല, തറവാട് തന്നെ എനിക്ക് എഴുതിത്താരാൻ റെഡിയാകും ന്ന് എനിക്ക് അറിയാം. രണ്ടു ദിവസം അങ്ങ് കഴിയട്ടെ.”

രമ്യ പെട്ടന്നൊരു പൊട്ടിവന്ന ചെറിയൊരു പൊട്ടിച്ചിരിയോടെ പറഞ്ഞു. രഞ്ജിനിക്ക് ആദ്യം അവൾ പറഞ്ഞതിന്റെ പൊരുൾ മനസ്സിലായില്ലെങ്കിലും എന്താണ് അവൾ ഉദ്ദേശിച്ചതെന്നു മനസ്സിലായപ്പോൾ ആ മനോഹരമായ സ്വർണ്ണത്തിന്റെ കാന്തിയുള്ള മുഖം ചുവന്നു തുടുത്തു. പൂറിൽ സുഖകരമായൊരു തരിപ്പ് വ്യാപിക്കുകയും തുടയിടുക്കിൽ ഞെരുങ്ങി നിൽക്കുന്ന വലിയ ചുളകൾ ചെറുതായി നനഞ്ഞു തുടങ്ങുന്നതും അവൾ തിരിച്ചറിഞ്ഞു.

 

“ഇന്നിനി നിന്റെ വീട്ടിലേക്ക് പോകണോ? എന്റെ വീട്ടിൽ കൂടാം ടീ.”

രഞ്ജിനി ചെറിയൊരു കിതപ്പോടെ പറഞ്ഞു. രമ്യയുടെ ചുണ്ടിന്റെ കോണിൽ ഒരു കുസൃതി ചിരി മിന്നിമാഞ്ഞു. ആദ്യമായി രഞ്ജിനി തന്നോട് കഴപ്പ് ഇളകിയ രീതിയിൽ സംസാരിക്കുകയും ഇടപഴകുകയും പെരുമാറുകയും ചെയ്യുന്നത് കണ്ടിട്ട് അവൾക്ക് ചെറിയൊരു നാണം തോന്നി.

ലക്ഷണമൊത്ത ഒരു പുരുഷൻ പ്രണയം ഹൃദയത്തിൽ ഉറങ്ങിക്കിടക്കുന്ന ഏത് പെണ്ണിനേയും തളർത്തിക്കളയുമെന്ന് അവൾക്ക് തോന്നി. പ്രണയം ഇല്ലെങ്കിൽ പോലും, പെണ്ണായിപിറന്ന ഏത് മനുഷ്യനും ആണിന്റെ പൗരുഷത്തിന് മുന്നിൽ ദുർബലപ്പെട്ടുപോകും എന്ന് അവൾ തിരുത്തി ചിന്തിച്ചു. ഓഹ്, എന്തൊരു സൃഷ്ടിയാണ് ഈ ആണുങ്ങൾ. എത്ര എളുപ്പത്തിലാണ് സ്ത്രീകളുടെ കടുംപിടുത്തവും ഒളിച്ചുകളിയും തകർത്തുകളയുന്നത്..

 

രമ്യയെ ഇന്ന് വീട്ടിലേക്ക് കൊണ്ടുപോകാം എന്ന് ചിന്തിച്ചു കൊണ്ട് രഞ്ജിനി തടിച്ചു ചുവന്ന് മലർന്നു നിൽക്കുന്ന തന്റെ ചുണ്ടിൽ വിരിഞ്ഞുവന്ന പുഞ്ചിരിയുമായി വാഹനം മുന്നോട്ടെടുത്തു റോഡിലേക്കിറങ്ങി ഓടിച്ചു പോയി.

 

(അദ്ധ്യായം 5)

 

വഴിമരങ്ങളുടെ ചുവട്ടിൽ ഇരുട്ട് പതിയിരുന്നു. സ്ട്രീറ്റ്ലൈറ്റിന്റെ മഞ്ഞവെളിച്ചത്തിന്റെ അരണ്ട ബാലിശമായ കണങ്ങൾ അങ്ങോട്ട് പരന്നൊഴുകുന്നുനെണ്ടെങ്കിലും ഇരുട്ടിനെ ദ്രുവീകരിക്കാൻ മാത്രം പര്യാപ്തത ആ വെളിച്ചത്തിന് ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ അവിടെയിരുന്നു ഗ്ലാസ്സിലെ അവശേഷിക്കുന്ന ചായ കുടിച്ചു കഴിഞ്ഞിട്ടും എഴുന്നേറ്റ് പോകാതെ ആരെയോ പ്രതീക്ഷിച്ചിരിക്കുന്ന വാഹിദിനെ ആർക്കും എളുപ്പം കാണാൻ സാധിക്കുമായിരുന്നില്ല.

അവൻ ഗ്ലാസ്സ്‌ കൈപ്പത്തികൾ കൊണ്ട് ചേർത്ത് പിടിച്ചു ഉരുട്ടിക്കൊണ്ട് കാൽമുട്ടിൽ കൈത്തണ്ടയൂന്നി തന്റെ വലതു വശത്തെ കുറച്ച് ദൂരെയുള്ള മരത്തിന്റെ അടുത്തു നിൽക്കുന്ന സംഗീതയുടെ അവ്യക്തമായ രൂപത്തെ ശ്രദ്ധിച്ചു കൊണ്ടിരുന്നു. അവളും നിൽക്കുന്നത് ഇരുട്ടിൽ തന്നെയാണെങ്കിലും, തന്റെ എതിർവശം വഴി നടന്നു പോയപ്പോൾ മുതൽ വാഹിദ് അവളെ നിരീക്ഷിച്ചു കൊണ്ടിരുന്നതിനാൽ സംഗീത ഇരുട്ടിലൂടെ നേർത്ത വെളിച്ചതിലൂടെ നടന്ന് പോകുന്നതും കുറച്ച് ദൂരെ ചെന്ന് ആ മരത്തിന്റെ മറവ് ചേർന്നു നിൽക്കുന്നതും അവൻ കണ്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *