ഇടക്കൊക്കെ മുഖം താഴ്ത്തി എന്നെയവള്‍ ഉമ്മ വെക്കുന്നുമുണ്ടായിരുന്നു. ഇങ്ങനെ തുടരെത്തന്നെ എന്റെ കണ്ണിലേക്ക് സൂക്ഷിച്ചുനോക്കിക്കൊണ്ട് അവള്‍ പറഞ്ഞു, “ശരി നമുക്ക് ഗോവക്ക് പോകാം, പക്ഷെ നിനക്ക് ഞങ്ങള്‍ ചെയ്യുന്നത് കാണണമെങ്കില്‍ അവനോടു കൂടി ചോദിക്കുന്നതാവും നല്ലത്.”
അത് കേട്ടതോടെ എന്റെ ലിംഗം പൂര്‍വ്വാധികം ബലം വക്കുന്നത് എനിക്ക് അനുഭവപ്പെട്ടു. അവളെ വീണ്ടും അടിയിലേക്ക് മറിച്ചുകൊണ്ട് ഞാന്‍ പിന്നെ താണ്ഡവം ആടാന്‍ തുടങ്ങി. എന്റെ ആവേശം അവളിലെക്കും പടര്‍ന്നിരുന്നത് കൊണ്ട് അവളും താഴെനിന്ന് അരക്കെട്ട് ഉയര്‍ത്തിതരാന്‍ തുടങ്ങിയപ്പോള്‍ ഞങ്ങള്‍ സമുന്വയത്തോടെ ഇണ ചേരാന്‍ തുടങ്ങി. താമസിയാതെ അവളുടെ ചുണ്ടുകള്‍ വിറക്കുന്നതും, നെറ്റിയില്‍ വിയര്‍പ് എറുന്നതും കണ്ടപ്പോള്‍ ആസന്നമായ അവളുടെ രതിമൂര്‍ച്ഛയെ ഞാന്‍ കാത്തു. നീണ്ട ഒരു നിലവിളിയോടെ അവള്‍ക്ക് വന്നു.
വെട്ടിവിറച്ച അവളുടെ ശരീരത്തില്‍ കിടന്ന് നിര്‍ത്താതെ ഞാന്‍ അടിച്ചുകൊണ്ടിരുന്നപ്പോള്‍ പെണ്ണിന് വീണ്ടും മൂഡായി. അല്‍പ്പ നിമിഷങ്ങള്‍ കൂടി അപ്രകാരം തുടര്‍ന്നപ്പോള്‍ ഞങ്ങള്‍ ഇരുവര്‍ക്കും ഒരുമിച്ച് പൂര്‍ത്തീകരണം വരികയും ചെയ്തു.
വാഷ് റൂമില്‍ പോയി വന്ന്, കളിയുടെ ആലസ്യത്തില്‍ അന്യോന്യം തഴുകി കിടന്നപ്പോള്‍ ഞാന്‍ ചോദിച്ചു, “നിനക്കോര്‍മ്മയുണ്ടോ വേണീ, നമ്മുടെ സെക്സ് ലൈഫ് ഏതാണ്ട് വിരസമായ സമയത്താണ്, നിന്റെ
ക്രിസ്റ്റിയുമായുള്ള ചുറ്റിക്കളി നടന്നത്. ആ പ്രവര്‍ത്തി ഉറങ്ങിപ്പോയ നമ്മുടെ വികാരങ്ങള്‍ക്ക് ശരിക്കും തീ കൊളുത്തിയില്ലേ? ആദ്യത്തെ ചൂടും ആവേശവുമൊക്കെ നമുക്ക് തിരിച്ചു കിട്ടിയില്ലേ? നമ്മള്‍ പരസ്പ്പരം കൂടുതല്‍ സ്നേഹിക്കാനും തമ്മില്‍ തമ്മില്‍ കൂടുതല്‍ പരിഗണിക്കാനുമൊക്കെ ആരംഭിചില്ലേ? നിനക്ക് എന്ത് തോന്നുന്നു?”
“സമ്മതിച്ചു പൊന്നേ,” വേണി പ്രതികരിച്ചു. “ഒരു കാര്യത്തില്‍ ഞാന്‍ അടിമുടി മാറി, ഐ സര്‍ട്ടന്‍ലി സ്ടോപ്ഡ് ടെകിംഗ് യു ഫോര്‍ ഗ്രാന്‍റ്ഡ്.”
“ശരിയാണ്, ഞാനും,” ഞാന്‍ പിന്താങ്ങി.
പിറ്റേന്ന് സന്ധ്യക്ക് ഞാനും ക്രിസ്റ്റിയും വേണിയും ഓരോ ബിയറിന്റെ പുറത്ത്, അടുത്തുള്ള പബ്ബില്‍ ഒത്തുകൂടി. ഗോവയില്‍ താമസം ബുക്ക് ചെയ്യുന്ന കാര്യം അവന്‍ ഏറ്റു.
നോര്‍ത്ത് ഗോവയിലെ ‘അരംമ്പോള്‍’ എന്ന ബീച്ചിനടുത്തുള്ള ‘ബ്ലിസ് റിസോര്‍ട്ട്’ നല്ലതാണെന്ന് അവന്‍ ഗ്യാരണ്ടി പറഞ്ഞു. അവന്‍ മുന്‍പ് താമസിച്ചിട്ടുണ്ടത്രേ. അവിടെ ഒരു 2 ബെഡ് റൂം കോട്ടേജ് ബുക്ക് ചെയ്യാന്‍ ഞാന്‍ ആവശ്യപ്പെട്ടു. അവിടുന്ന് അര കിലോമീറ്റര്‍ പോലുമില്ലത്രേ ബീച്ചിലേക്ക്. ‘അരംബോളില്‍’ തിരക്ക് കുറവും അധികവും വിദേശികളും ആകും എന്നായിരുന്നു അവന്റെ നിരീക്ഷണം. റൂം വാടക കൂടുതല്‍ ആയതുകൊണ്ടും, ദൂരക്കൂടുതല്‍ ഉള്ളത് കൊണ്ടും, കൂടുതല്‍ ടൂറിസ്റ്റുകള്‍ അവിടെക്ക് എത്തില്ല, അതുകൊണ്ട് ബീച്ചില്‍ പ്രൈവസിയും കൂടുതല്‍ ഉണ്ട്, ഒരു പ്രത്യേക ഭാഗത്ത് ഒരു നൂഡ് ബീച്ച് വരെ ഉണ്ടത്രേ.
ഫ്ലൈറ്റില്‍ പോകാം എന്ന് ഞങ്ങള്‍ തീരുമാനിച്ചു. എങ്കില്‍ അവിടെ എയര്‍പോര്‍ട്ടില്‍ നിന്ന്‍ കാര്‍ വാടകക്ക് എടുത്താല്‍ മതിയല്ലോ രണ്ടു ദിവസത്തെ കറക്കത്തിന്. അപ്പോഴാണ് വേണി പറഞ്ഞത്, രണ്ട് സ്കൂട്ടെര്‍ അല്ലെങ്കില്‍ ബൈക്ക് മതി എന്ന്. അതും തീരുമാനമായി. ഫ്ലൈറ്റ് ബുക്കിംഗ് ഞാന്‍ ഏറ്റു.
പരീക്ഷ കഴിഞ്ഞതിന്റെ പിറ്റേന്ന് തന്നെ ഞങ്ങള്‍ യാത്ര തിരിച്ചു. ഉച്ചയ്ക്കായിരുന്നു ഫ്ലൈറ്റ്. മൂന്ന് മണിയോടെ ഞങ്ങള്‍ ഗോവയിലുള്ള ദാബോളിം എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങി. അവിടുന്ന് തന്നെ രണ്ടു സ്കൂട്ടെര്‍ വാടകക്കെടുത്ത് ബ്ലിസ് റിസോര്‍ട്ട് തപ്പി യാത്രയായി, നാലര മണിയോടെ അവിടെ എത്തുകയും ചെയ്തു. ആകെ ഇരുപതോളം കോട്ടേജുകള്‍ ഉള്ളൊരു നല്ല റിസോര്‍ട്ട്ആയിരുന്നു അത്. ഞങ്ങളുടെ കോട്ടേജ് അടിപൊളിയായിരുന്നു.
എയര്‍പോര്‍ട്ടിലും വിമാനത്തിലും ഞാന്‍ ശ്രദ്ധിച്ചത് വേണിയും ക്രിസ്റ്റിയുമായുള്ള അകല്‍ച്ചയാണ്. എന്നിരുന്നാലും അവന്‍ അവള്‍ക്ക് സീറ്റ് നോക്കി കൊടുക്കുന്നതിലും ലഗ്ഗേജ് എടുക്കുന്നതിലും ഒക്കെ കരുതല്‍ കാണിച്ചു. ഗോവയില്‍ എത്തിയപ്പോള്‍ എന്റെ ബാക്ക് പാക് ഞാന്‍ സ്കൂട്ടറിന്റെ പ്ലാട്ഫോര്‍മില്‍ വച്ചപ്പോള്‍ വേണിയുടേത് ക്രിസ്റ്റി ചുമലില്‍ ഏറ്റിയിട്ട് അവന്റെത് കാലിനടുത്ത് വച്ചു.
റിസോര്‍ട്ടില്‍ ചെക്കിന്‍ ചെയ്ത് ഒന്ന്‍ ഫ്രെഷ്ന്‍ അപ് ചെയ്ത് ശേഷം ഞങ്ങള്‍ ബീച്ചിലേക്ക് വിട്ടു. ക്രിസ്റ്റി പറഞ്ഞ പോലെതന്നെ തിരക്ക് കുറവായ എന്നാല്‍ ഗോവയിലെ മറ്റ് ബീച്കളെക്കാള്‍ കൂടുതല്‍ പോഷ് ആയ സ്ഥലമായിരുന്നു അരാമ്പോള്‍. ആദ്യം കണ്ട ഷാക്കില്‍ തന്നെ കയറി ഓരോ കാന്‍ ബിയറും കുടിച്ചിരിക്കുമ്പോള്‍ ക്രിസ്റ്റി ആ എരിയയെപ്പറ്റി അവനുള്ള അറിവ് പുറത്തെടുത്തു.
’70കളില്‍ ഒക്കെ ഉണ്ടായിരുന്ന ഹിപ്പി കള്‍ച്ചറിന് ഇന്ത്യയില്‍ ഉണ്ടായിരുന്ന മുന്തിയ കേന്ദ്രം ആയിരുന്നത്രെ ഈ ബീച്ച്. അവിടെ ഇപ്പോഴും ഒരു പഴയ ഹിപ്പി മാര്‍ക്കെറ്റും, മ്യുസിക് കോര്‍ണറും മറ്റും ആക്റ്റീവ് ആയി നിലനില്‍ക്കുന്നുണ്ട്. കഞ്ചാവ് ഇപ്പോഴും സുലഭം. ഇതിന്റെ മറ്റേ അറ്റത്ത് ഒരു ‘ക്ലോത്ത്സ് ഓപ്ഷണല്‍’ അതായത് ആവശ്യക്കാര്‍ മാത്രം വസ്ത്രം ധരിച്ചാല്‍ മതി എന്ന അലിഖിത നിയമമുള്ള ഒരു ബീച്ച് സെക്ഷന്‍ കൂടി ഉണ്ടത്രേ. അധികാരികള്‍ വിദേശ ടൂറിസത്തിനായി കണ്ണടക്കുന്ന ഒരു ഭാഗം. മറ്റൊരു വിശേഷം ബീച്ചില്‍ നിന്ന്‍ റോഡ് മുറിച്ചുകടന്ന് കാല്‍ കിലോമീറ്റര്‍ പോയാല്‍ കാണുന്ന വലിയ തടാകമാണ്. ശുദ്ധജലം ഉള്ള ആ തടാകത്തിലെക്കും വിദേശികളടക്കം സന്ദര്‍ശകര്‍ പോവാറണ്ടുപോലും.
ബിയറും തീര്‍ത്ത് ഞങ്ങള്‍ ബീച്ചിലൂടെ നടത്തം ആരംഭിച്ചു. വിദേശികളും സ്വദേശികളും ആയ സ്ത്രീ പുരുഷന്മാര്‍ ഇടയ്ക്കും തലക്കും വെള്ളത്തിലും മണലിലും അല്‍പ്പവസ്ത്രധാരികളായി അവിടെയും ഇവിടെയും നടപ്പുണ്ടായിരുന്നു. ഞാനൊരു ബർമുഡയും ടീഷര്‍ട്ടും ധരിച്ചപ്പോള്‍ വേണി കയ്യില്ലാത്ത ഒരു സ്പെഗത്തി സ്ട്രാപ് ടോപ്പും ലൂസായ, മുട്ടിന് കഷ്ട്ടി താഴെ വരെയുള്ള, ഒരു സ്കര്‍ട്ട്മാണ് ഇട്ടിരുന്നത്. ക്രിസ്റ്റി ബര്മുടയും കയ്യില്ലാത്ത ടീ ഷര്‍ട്ടും ധരിച്ച് അവന്റെ ഉറച്ച ബോഡിയും കാട്ടി നടന്നു. അഞ്ചു മിനിട്ടിനുള്ളില്‍ അവന്‍ ടീ ഷര്‍ട്ടും ഊരി തോളിലിട്ട് സിക്സ് പാക്കും കാട്ടിയായി നടത്തം. ഞങ്ങള്‍ തമ്മില്‍ സംസാരം തുടര്‍ന്നതോടെ സാവധാനത്തില്‍ വേണിയും ക്രിസ്റ്റിയുമായുള്ള ശീതയുദ്ധം അവസാനിച്ച് വരുന്നതായി എനിക്ക് തോന്നിത്തുടങ്ങി.
നടന്നു നടന്ന് സന്ധ്യ ആവും മുന്നേ ഞങ്ങള്‍ ഹിപ്പി മാര്‍ക്കെറ്റില്‍ എത്തി. ബീച്ച്ന് പറ്റിയ വിലകുറഞ്ഞ തരം കോട്ടണ്‍ വസ്ത്രങ്ങളും കഴുത്തിലും കാതിലും ഇമിടുന്ന പലതരം കുണുക്കുകളും തോരണങ്ങളും
മറ്റുമുള്ള അനവധി കൊച്ചു കൊച്ച് കടകളും മണലില്‍ തന്നെ വിരി വിരിച്ചു നിര്‍ത്തിയ സാമഗ്രികളുമുള്ള വലിയൊരു പ്രദേശമായിരുന്നു അത്. വേണിക്ക് സാമഗ്രികളൊക്കെ കണ്ടപ്പോള്‍ ഭയങ്കര താല്‍പ്പര്യമായി. അവള്‍ ഉത്സാഹത്തോടെ ഓടി നടന്നു അതൊക്കെ പരിശോധിക്കാനും ചിലത് വാങ്ങാനും ആരംഭിച്ചു. അവള്‍ ബിസിയായപ്പോള്‍ ക്രിസ്റ്റി തൊട്ടടുത്ത ഷാക്കിലേക്ക് എന്നെ അടുത്ത ബിയര്‍ കഴിക്കാന്‍ ക്ഷണിച്ചു.