ബേയിൽ റീജെക്ടഡ്,ജേക്കബ് സ്റ്റീഫൻ ഏലിയാസ് ചാക്കോച്ചിയുടെ ബെയിൽ അപ്പ്ലികേഷൻ തള്ളുന്നു. പ്രതിയുടെ ഉന്നത സ്വാധീനവും പണവും കൊണ്ട് പുറത്തിറങ്ങിയാൽ നാട് വിടാൻ പോലും സാധ്യത ഉണ്ട് എന്ന സർക്കാരിന്റെ വാദം കോടതി അംഗീകരിക്കുന്നു. എന്നിരുന്നാലും ഒരപകടം നടന്നു 6 മാസം ആയിട്ടും കേസന്വേഷണം അനന്തമായി നീട്ടി കൊണ്ട് പോകുന്ന പോലീസിന്റെ അനാസ്ഥ കോടതി കാണുന്നില്ല എന്ന് കരുതരുത്. ഇത് അവസാനത്തെ വാണിംഗ് ആണ്. അടുത്ത തവണ ഇത് ആവർത്തിക്കുവാണേൽ കേസ് മറ്റൊരു അന്വേഷണ ഏജൻസിക്കു മാറ്റി കൊടുക്കാൻ കോടതി ആവശ്യപ്പെടുന്നതാണ്. next hearing set for coming month 21st….
അതും പറഞ്ഞു ഇന്ദു കുറുപ്പ് കോടതിയുടെ ഒരു ഭാഗത്തു ഇരിക്കുന്ന നാന്സിയുടെ മുഖത്തേക്ക് നോക്കി. അഡ്വക്കേറ്റ് നാൻസി, (റെഫറൻസ് – രാജാവിന്റെ മകൻ)ഹൈക്കോടതിയിലും ജില്ലാ കോടതിയിലും ഒരേ പോലെ തിരക്കുള്ള പ്രാക്ടീസ് ഉള്ള വക്കീൽ. സാധാരണ ലേഡി അഡ്വക്കേറ്റിസിനെ പോലെ സാരി അല്ല വേഷം. വക്കീൽ കൂട്ടിനുള്ളിൽ നിറഞ്ഞു നിൽക്കുന്ന ഓപ്പൺ ബ്രെസ്റ്റഡ് കൊട്ട്, മുട്ടൊപ്പം എത്തുന്ന കറുത്ത സ്കേര്ട്ടുമാണ് നാന്സിയുടെ പതിവ് വേഷം. എന്താണ് ഇവൾക്ക് ഈ കേസിൽ ഇത്ര താല്പര്യം എന്നത് ഇന്ദുവിനെ വല്ലാതെ അലോസരപ്പെടുത്തി.
പ്രതിഭാഗം വക്കീൽ അഡ്വക്കേറ്റ് രാധികാ മേനോൻ (റെഫറൻസ് – വൺമാൻ ഷോ ) ആണ്. ജാമ്യഹർജി ആയതിനാൽ ജൂനിയറെ ആണ് അയച്ചിരിക്കുന്നത്. രസകരമായ സംഗതി എന്താണെന്ന് വെച്ചാൽ, രാധിക മേനോന്റെ ഭർത്താവ് ജയകൃഷ്ണൻ തന്നെ ആണ് ആ ജൂനിയർ. പണ്ടൊരു കേസ് ഏറ്റെടുത്തി നടത്തിയ കഥ ചാനൽ വഴി ലോകം അറിഞ്ഞതിനാൽ ഇൻഡിപെൻഡന്റ് ആകുക എന്ന സ്വപ്നം ജയകൃഷ്ണൻ ഉപേക്ഷിച്ചു.
എന്നാലും അയാളുടെ സുന്ദരമായ മുഖം കാശുകാരായ ലേഡി ക്ലയന്റ്സിനെ ആകർഷിക്കാൻ ഒരു പ്ലസ് പോയന്റ് ആണ്.
ജയകൃഷ്ണൻ ജനറൽ പബ്ലിക് ഏരിയയിൽ നിറകണ്ണുകളോടെ ഇരിക്കുന്ന കണ്ണൂർ ആർഡിഒ ഗൗരി പാർവതിയെ നോക്കി. വെളുത്തു മെലിഞ്ഞ ശരീരം, സാരിയുടെ വിടവിലൂടെ ആലില വയർ കാണാം. വളയിട്ട കൈകൾ, ചാക്കോച്ചിയുടെ ബലിഷ്ഠമായ കരങ്ങളിൽ എന്നും പിടയാറുണ്ടായിരുന്ന തുടുത്ത മാറിടങ്ങൾ.
ജയകൃഷ്ണൻ അവളുടെ സമീപത്തേക്ക് നടന്നു. വില കൂടിയ പെർഫ്യൂമിന്റെ മണം അവൻറെ മൂക്കിലേക്ക് അടിച്ചു കയറി. ചാക്കോച്ചിയുടെ കേസ് വിളിക്കുന്ന അന്ന് രാത്രികളിൽ പതിവിലും അളവിൽ ആവേശം ആണ് ജയകൃഷ്‌ണന്. തന്റെ ഭാര്യയുടെ സ്ഥാനത്തു ഗൗരിയെ സങ്കൽപ്പിച്ചു പണിയുമ്പോൾ ഒരു എക്സ്ട്രാ കിക്ക് അവനു കിട്ടാറുണ്ട്.
ഗൗരിയേക്കാൾ മോശം ഒന്നുമല്ല രാധിക, ശരീര അളവുകൾ നോക്കിയാൽ മുലയും തുടയും കുണ്ടിയും എല്ലാം കൂടുതൽ തന്നെ ആണ്. എന്നാലും സ്ഥിരമായി കിട്ടുന്ന കനിയേക്കാൾ സ്വാദ് മോഷ്ടിച്ച് കിട്ടുന്നതിനാണല്ലോ.
ജയകൃഷ്ണന്റെ ചിന്തകൾ കാമത്തിന്റെ കോണിലൂടെ പോകുമ്പോൾ ഗൗരി പാർവതി ഉരുകുകയാണ്. നടന്ന സംഭവങ്ങൾ തുറന്നു പറഞ്ഞാൽ ചാക്കോച്ചി ഈ കേസിൽ രക്ഷപെടും. പക്ഷെ അത് പറയരുത് എന്ന് വിലക്കിയിരിക്കുന്നതും ചാക്കോച്ചി തന്നെ ആണ്. ആ പറയുന്നതിന്റെ ഭവിഷ്യത്തു ജീവിതകാലം മുഴുവൻ അനുഭവിക്കേണ്ടി വരും.
ജയകൃഷ്ണൻ തന്റെ കൈകളിൽ തട്ടി വിളിച്ചപ്പോൾ അവൾ എഴുന്നേറ്റു പുറത്തേക്കു നടന്നു. പുറത്തിറങ്ങിയപ്പോൾ നിരാശയോടെ ഹുസൈനും ഉമ്മച്ചനും ചാക്കോച്ചിയുടെ പജേറോയിൽ ചാരി നിൽക്കുന്നത് കണ്ടു. . തൊട്ടടുത്ത്, ജയകൃഷ്ണന്റെ ഹോണ്ട സിറ്റിയുടെ ഡോർ തുറന്ന് വെച്ചു ഡ്രൈവർ അച്യുതനും. രണ്ടു പേരും അവിടേക്ക് നടന്നു.
ചാക്കോച്ചിക്കു ജാമ്യം കിട്ടും എന്ന പ്രതീക്ഷയിൽ ആയിരുന്നു എല്ലാവരും.
“ജാമ്യം കിട്ടാതിരിക്കാൻ ഒരു സാധ്യതയും ഇല്ലായിരുന്നു മാഡം, പോലീസുകാരോട് ഒരു സോഫ്റകോർണർ ഉണ്ടെങ്കിലും ഇന്ദു കുറുപ്പ് ഇങ്ങനെ നീട്ടി കൊണ്ട് പോകുന്ന അന്വേഷണത്തിന് പ്രോത്സാഹനം നൽകുന്നതല്ല. …നമുക്ക് നോക്കാം. ”
ജയകൃഷ്ണന്റെ ആശ്വാസ വാക്കുകൾ സ്വയം ന്യായീകരണം ആയി മാത്രമേ ഗൗരിക്ക് തോന്നിയുള്ളൂ.
