ചേക്കിലെ വിശേഷങ്ങൾ – 3അടിപൊളി  

“എന്താ സെക്സ് വേണ്ടേ …. ഞാൻ ചോദിക്കാൻ കാരണം, ഇവിടെ ഇടക്കിടെ വരാറുള്ള ഒരു പുള്ളി ഉണ്ട്. ടൗണിൽ ആണ് വീട്. നമ്മുടെ വാര്യരുടെ സുഹൃത്ത് ആണ്. അങ്ങേരെ കാണാൻ വരുമ്പോൾ ഒക്കെ ഇവിടെ കേറും അരമണിക്കൂർ ലാത്തി അടിക്കും….. ഒരു 55 വയസ്സ് കാണും….കോടീശ്വരൻ ആണ്, യാതൊരു ബാധ്യതയും ഇല്ല. ചേച്ചിക്ക് ജീവിതകാലം മുഴുവൻ സുഖിച്ചു കഴിയാം. മകളും രക്ഷപെടും….. പക്ഷെ സെക്സ് ഒന്നും ഫുൾ സാറ്റിസ്‌ഫൈഡ് ആകുമോ എന്നുറപ്പില്ല ….അത് കൊണ്ടാണ് ചോദിച്ചത്.”

“തന്നേക്കാൾ പതിനേഴു വയസ്സിന്റെ മൂപ്പ്” വനജ മനസ്സിൽ ആലോചിച്ചു. പണ്ടായിരുന്നേൽ പ്രശനം ഇല്ലാരുന്നു, പക്ഷെ ലിജോ തന്റെ ശരീരം ഉണർത്തി വിട്ടു കഴിഞ്ഞു. ഇനി ലൈംഗികതയുടെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലാൻ മനസ്സ് വെമ്പുന്നു.

ഇത്രേം സംസാരിച്ചിട്ടും വനജ ഒന്നും മിണ്ടാതെ നിൽക്കുന്നത് കണ്ടപ്പോൾ സത്യഭാമ പതുക്കെ അടുത്ത് ചെന്ന്, രണ്ടു തോളിലും കൈ വെച്ച് കൊണ്ട് വളരെ പതുക്കെ അവളോട് പറഞ്ഞു.

“ചേച്ചി, ദേഷ്യം പിടിക്കരുത്, ഒരു കാര്യം കൂടി പറഞ്ഞിട്ട് ഞാൻ നിർത്താം. പണം അതാണ് ചേച്ചി പ്രധാനം ബാക്കി ഒക്കെ വഴിയ വരും. അയാളുടെ കൈയിൽ എത്ര ചിലവാക്കിയാലും തീരാത്ത കാശുണ്ട്, പിന്നെ ചേച്ചിക്ക് വേണ്ട സെക്സ്, നല്ല ജിമ്മൻ ഡ്രൈവര്മാരെയോ കുക്കിനെയോ വെച്ചാൽ പോരെ….. ഒരു ബുദ്ധിമുട്ടും ഇല്ലാതെ നടക്കുന്ന കാര്യം ആണ്.”
വനജ ഞെട്ടി. കുറച്ചു നേരം മനസ്സിൽ ആലോചിച്ച ശേഷം, ശരി എന്ന് മാത്രം പറഞ്ഞു അവൾ പുറത്തെക്കിറങ്ങി.

നടന്നു വരുന്ന വനജയെ മാധവൻ നോക്കി.

ഭാമയോട് പറയാൻ ഏല്പിച്ചതെല്ലാം അവൾ പറഞ്ഞട്ടുണ്ടെങ്കിൽ …. ഇവരുടെ മുഖഭാവം നോക്കിയാൽ കാര്യങ്ങൾ പോസിറ്റിവ് ആകാനാണ് സാധ്യത. മിഷൻ ഏതാണ്ട് സക്സസ്….ഇത് പോലൊരു സാധനത്തെ കാണിച്ചു കൊടുത്താൽ നാരായണൻ എത്ര ലക്ഷം വേണേലും ബ്രോക്കർ ഫീ എന്ന ഓമനപ്പേരിൽ തരും.

“ഞാൻ ആലോചിച്ചു പറയാം മോനെ” മാധവനോട് സ്‌നേഹത്തോടെ സംസാരിച്ച ശേഷം അവർ ഇറങ്ങി. ഇതിനിടയിൽ നാരായണനെ പറ്റി ഒരു ചെറിയ ഐഡിയ മാധവൻ മറ്റു രണ്ടു പേർക്കും കൊടുത്തിരുന്നു. എന്നാൽ എന്താണ് അകത്തു ഭാമ വഴി സംസാരിച്ചത് എന്ന് മാത്രം ലിജുവിന്‌ മനസിലായില്ല.

— (ആമുഖത്തിൽ പറഞ്ഞത് പോലെ ഇനിയുള്ള ഭാഗങ്ങളിലെ യഥാർത്ഥ കോടതി വ്യവസ്ഥകൾ വായനക്കാർ അന്വേഷിച്ചു പോകരുത് എന്നഭ്യർത്ഥിക്കുന്നു)

ഉച്ചസമയം രണ്ടര, ജില്ലാ കോടതിയുടെ മുറി. ജഡ്ജിന്റെ ഡയസിൽ ഇന്ദുകുറുപ്പ്, നീണ്ടു മെലിഞ്ഞ നർത്തകിയുടെ ശരീരഘടന. വക്കീൽ ആയി വര്ഷങ്ങളുടെ എക്സ്പീരിയന്സിന് ശേഷം അടുത്തിടെ ജില്ലാ കോടതിയിൽ ജഡ്ജ് ആയി സ്ഥാനമേറ്റെടുത്തു. ഭർത്താവ് ഡൽഹിയിൽ ഡെപ്യൂട്ടേഷനിൽ ഉള്ള ഭരത്ചന്ദ്രൻ ഐപിഎസ്.

സർക്കാർവക്കീലിനെ പേരെടുത്തു വിളിച്ചെഴുന്നേല്പിച്ച ശേഷം ഇന്ദു കുറുപ്പ് പൊട്ടിത്തെറിച്ചു. ഒരു വാഹന അപകട കേസിന്റെ അന്വേഷണം എന്ത് കൊണ്ടാണ് ഇത്രയും നീണ്ടു പോകുന്നത്.

Are you not ashamed. ഹൌ ലോങ്ങ് ആർ യൂ ഗോയിങ് ട്ടോ ഡ്രാഗ് ദിസ് കേസ് വിതൗട് സ്റ്റാർട്ടിങ് ഹിയറിങ് പ്രൊസീഡിയെർസ്.

പ്രതികൂട്ടിൽ നിൽക്കുന്ന ചാക്കോച്ചിയെ ഇന്ദുകുറുപ്പ് നോക്കി. കരുത്തുറ്റ ശരീരം, ദൃഢമായ മുഖഭാവം, കണ്ണുകളിൽ തിളക്കം. തന്റെ ഭർത്താവിന്റെ ഏതാണ്ട് ചായ ഉണ്ട് എന്നവൾക്കു മുമ്പും തോന്നിയിരുന്നു.

ജഡ്ജിന്റെ വക്കീലിനോടുള്ള റിയാക്ഷൻ കണ്ടപ്പോൾ ചാക്കോച്ചിക്കും പ്രതിഭാഗത്തിനും പ്രതീക്ഷ ഉണ്ടായി. എന്നാൽ അവരുടെ പ്രതീക്ഷ ആസ്ഥാനത്താക്കി ഇന്ദു ഓർഡർ പാസാക്കി.

ബേയിൽ റീജെക്ടഡ്,ജേക്കബ് സ്റ്റീഫൻ ഏലിയാസ് ചാക്കോച്ചിയുടെ ബെയിൽ അപ്പ്ലികേഷൻ തള്ളുന്നു. പ്രതിയുടെ ഉന്നത സ്വാധീനവും പണവും കൊണ്ട് പുറത്തിറങ്ങിയാൽ നാട് വിടാൻ പോലും സാധ്യത ഉണ്ട് എന്ന സർക്കാരിന്റെ വാദം കോടതി അംഗീകരിക്കുന്നു. എന്നിരുന്നാലും ഒരപകടം നടന്നു 6 മാസം ആയിട്ടും കേസന്വേഷണം അനന്തമായി നീട്ടി കൊണ്ട് പോകുന്ന പോലീസിന്റെ അനാസ്ഥ കോടതി കാണുന്നില്ല എന്ന് കരുതരുത്. ഇത് അവസാനത്തെ വാണിംഗ് ആണ്. അടുത്ത തവണ ഇത് ആവർത്തിക്കുവാണേൽ കേസ് മറ്റൊരു അന്വേഷണ ഏജൻസിക്കു മാറ്റി കൊടുക്കാൻ കോടതി ആവശ്യപ്പെടുന്നതാണ്. next hearing set for coming month 21st….
അതും പറഞ്ഞു ഇന്ദു കുറുപ്പ് കോടതിയുടെ ഒരു ഭാഗത്തു ഇരിക്കുന്ന നാന്സിയുടെ മുഖത്തേക്ക് നോക്കി. അഡ്വക്കേറ്റ് നാൻസി, (റെഫറൻസ് – രാജാവിന്റെ മകൻ)ഹൈക്കോടതിയിലും ജില്ലാ കോടതിയിലും ഒരേ പോലെ തിരക്കുള്ള പ്രാക്ടീസ് ഉള്ള വക്കീൽ. സാധാരണ ലേഡി അഡ്വക്കേറ്റിസിനെ പോലെ സാരി അല്ല വേഷം. വക്കീൽ കൂട്ടിനുള്ളിൽ നിറഞ്ഞു നിൽക്കുന്ന ഓപ്പൺ ബ്രെസ്റ്റഡ് കൊട്ട്, മുട്ടൊപ്പം എത്തുന്ന കറുത്ത സ്കേര്ട്ടുമാണ് നാന്സിയുടെ പതിവ് വേഷം. എന്താണ് ഇവൾക്ക് ഈ കേസിൽ ഇത്ര താല്പര്യം എന്നത് ഇന്ദുവിനെ വല്ലാതെ അലോസരപ്പെടുത്തി.

പ്രതിഭാഗം വക്കീൽ അഡ്വക്കേറ്റ് രാധികാ മേനോൻ (റെഫറൻസ് – വൺമാൻ ഷോ ) ആണ്. ജാമ്യഹർജി ആയതിനാൽ ജൂനിയറെ ആണ് അയച്ചിരിക്കുന്നത്. രസകരമായ സംഗതി എന്താണെന്ന് വെച്ചാൽ, രാധിക മേനോന്റെ ഭർത്താവ് ജയകൃഷ്ണൻ തന്നെ ആണ് ആ ജൂനിയർ. പണ്ടൊരു കേസ് ഏറ്റെടുത്തി നടത്തിയ കഥ ചാനൽ വഴി ലോകം അറിഞ്ഞതിനാൽ ഇൻഡിപെൻഡന്റ് ആകുക എന്ന സ്വപ്നം ജയകൃഷ്ണൻ ഉപേക്ഷിച്ചു.

എന്നാലും അയാളുടെ സുന്ദരമായ മുഖം കാശുകാരായ ലേഡി ക്ലയന്റ്സിനെ ആകർഷിക്കാൻ ഒരു പ്ലസ് പോയന്റ് ആണ്.

ജയകൃഷ്ണൻ ജനറൽ പബ്ലിക് ഏരിയയിൽ നിറകണ്ണുകളോടെ ഇരിക്കുന്ന കണ്ണൂർ ആർഡിഒ ഗൗരി പാർവതിയെ നോക്കി. വെളുത്തു മെലിഞ്ഞ ശരീരം, സാരിയുടെ വിടവിലൂടെ ആലില വയർ കാണാം. വളയിട്ട കൈകൾ, ചാക്കോച്ചിയുടെ ബലിഷ്ഠമായ കരങ്ങളിൽ എന്നും പിടയാറുണ്ടായിരുന്ന തുടുത്ത മാറിടങ്ങൾ.

ജയകൃഷ്ണൻ അവളുടെ സമീപത്തേക്ക് നടന്നു. വില കൂടിയ പെർഫ്യൂമിന്റെ മണം അവൻറെ മൂക്കിലേക്ക് അടിച്ചു കയറി. ചാക്കോച്ചിയുടെ കേസ് വിളിക്കുന്ന അന്ന് രാത്രികളിൽ പതിവിലും അളവിൽ ആവേശം ആണ് ജയകൃഷ്‌ണന്‌. തന്റെ ഭാര്യയുടെ സ്ഥാനത്തു ഗൗരിയെ സങ്കൽപ്പിച്ചു പണിയുമ്പോൾ ഒരു എക്സ്ട്രാ കിക്ക് അവനു കിട്ടാറുണ്ട്.

ഗൗരിയേക്കാൾ മോശം ഒന്നുമല്ല രാധിക, ശരീര അളവുകൾ നോക്കിയാൽ മുലയും തുടയും കുണ്ടിയും എല്ലാം കൂടുതൽ തന്നെ ആണ്. എന്നാലും സ്ഥിരമായി കിട്ടുന്ന കനിയേക്കാൾ സ്വാദ് മോഷ്ടിച്ച് കിട്ടുന്നതിനാണല്ലോ.

ജയകൃഷ്ണന്റെ ചിന്തകൾ കാമത്തിന്റെ കോണിലൂടെ പോകുമ്പോൾ ഗൗരി പാർവതി ഉരുകുകയാണ്. നടന്ന സംഭവങ്ങൾ തുറന്നു പറഞ്ഞാൽ ചാക്കോച്ചി ഈ കേസിൽ രക്ഷപെടും. പക്ഷെ അത് പറയരുത് എന്ന് വിലക്കിയിരിക്കുന്നതും ചാക്കോച്ചി തന്നെ ആണ്. ആ പറയുന്നതിന്റെ ഭവിഷ്യത്തു ജീവിതകാലം മുഴുവൻ അനുഭവിക്കേണ്ടി വരും.
ജയകൃഷ്ണൻ തന്റെ കൈകളിൽ തട്ടി വിളിച്ചപ്പോൾ അവൾ എഴുന്നേറ്റു പുറത്തേക്കു നടന്നു. പുറത്തിറങ്ങിയപ്പോൾ നിരാശയോടെ ഹുസൈനും ഉമ്മച്ചനും ചാക്കോച്ചിയുടെ പജേറോയിൽ ചാരി നിൽക്കുന്നത് കണ്ടു. . തൊട്ടടുത്ത്, ജയകൃഷ്ണന്റെ ഹോണ്ട സിറ്റിയുടെ ഡോർ തുറന്ന് വെച്ചു ഡ്രൈവർ അച്യുതനും. രണ്ടു പേരും അവിടേക്ക് നടന്നു.

Leave a Reply

Your email address will not be published. Required fields are marked *