റോഡിന്റെ ഇരുവശത്തും പച്ചപ്പ്—റബർ തോട്ടങ്ങൾ, ചെറിയ വയലുകൾ, ഇടയ്ക്ക് ഒരു ചെറിയ കട, അതിനു മുന്നിൽ ഇരുന്ന് ചായ കുടിക്കുന്ന രണ്ടു പേർ. മനു അവരെ നോക്കി നിന്നു—പരിചിതമായ ഒരു ദൃശ്യം, പക്ഷേ ദുബായിലെ തിരക്കിനു ശേഷം ഇത് ഒരു സ്വപ്നം പോലെ തോന്നി.
ക്യാബ് ഡ്രൈവർ—ഒരു മധ്യവയസ്കൻ, മീശ കറുത്തത്—മനുവിനോട് ചോദിച്ചു:
“എവിടെയാ സാറേ, കോന്നി ടൗണിനടുത്താണോ?”
മനു പറഞ്ഞു: “അതെ, പഴയ പള്ളിക്ക് അടുത്തുള്ള വീട്. സാറാ ചേച്ചിയുടെ വീട്.”
ഡ്രൈവർ ചിരിച്ചു: “ഓഹ്, സാറാ ചേച്ചിയോ… നല്ല സ്ത്രീയാ. അമ്മച്ചിയെ നോക്കി ജീവിക്കുന്നു. നല്ല മനുഷ്യരാ ”
ക്യാബ് പഴയ പള്ളിയുടെ മുന്നിലെത്തി നിന്നു. മനു പണം കൊടുത്തു, ബാഗ് എടുത്ത് ഇറങ്ങി. പള്ളിയുടെ മണി മുഴങ്ങുന്ന ശബ്ദം ദൂരെ നിന്ന് കേട്ടു—ഇരുട്ട് തുടങ്ങിയിരുന്നു, വൈകുന്നേരം ആറരയോടടുത്തു. അവൻ നടന്നു തുടങ്ങി—പഴയ പാതയിലൂടെ, ഇടതുവശത്ത് ചെറിയ കടകൾ, വലതുവശത്ത് തോട്ടങ്ങൾ.
കാലടികൾ മണ്ണിലും കല്ലിലും പതിഞ്ഞു. മനസ്സിൽ പഴയ ഓർമ്മകൾ മെല്ലെ വരുന്നു—കുട്ടിക്കാലത്ത് ഇതേ പാതയിലൂടെ സൈക്കിൾ ഓടിച്ചത്, അനുവിന്റെ അച്ഛന്റെ കൂടെ മീൻ പിടിക്കാൻ പോയത്, സാറാ ചേച്ചിയുടെ വീട്ടുമുറ്റത്ത് നിന്ന് പലഹാരം വാങ്ങിയത്.
സാറാ ചേച്ചിയുടെ വീട് കാണാൻ തുടങ്ങി—പഴയ രണ്ടുനില വീട്, മുറ്റത്ത് ഒരു വലിയ തെങ്ങ്, വേലിക്കരികിൽ ചെറിയ പൂച്ചെടികൾ. മുറ്റത്തെ വെളിച്ചം ഓണാണ്, പക്ഷേ മങ്ങിയത്. മനു ഗേറ്റിനടുത്തെത്തി. ഗേറ്റ് അല്പം തുറന്നു കിടക്കുന്നു—അകത്ത് നിന്ന് അടുക്കളയിൽ നിന്നുള്ള മണം വരുന്നു, തേങ്ങാപ്പാൽ ചേർത്ത കഞ്ഞിയുടെ മണം, അല്പം മുളകിന്റെ കാര്യം. അവൻ ഗേറ്റ് തള്ളി അകത്ത് കയറി. മുറ്റം നനഞ്ഞു കിടക്കുന്നു, മഴയുടെ തുള്ളികൾ ഇപ്പോഴും ഇലകളിൽ നിന്ന് താഴേക്ക് വീഴുന്നു.
വീടിന്റെ വരാന്തയിലേക്ക് നടന്നു. വാതിൽ തുറന്നു കിടക്കുന്നു—അകത്ത് നിന്ന് ടിവി ശബ്ദം കേൾക്കുന്നു, ഒരു ഭക്തിഗാനം. മനു വാതിലിനടുത്ത് നിന്ന് മെല്ലെ വിളിച്ചു:
“സാറാ ചേച്ചി…?”
അകത്ത് നിന്ന് ഒരു ശബ്ദം—മെല്ലെ, പക്ഷേ സ്നേഹം നിറഞ്ഞത്…
“ആരാ… മനുവാണോ മോനെ?”
സാറാ ചേച്ചി അടുക്കള വാതിലിന്റെ പിന്നിൽ നിന്ന് പുറത്തേക്ക് വന്നു. അമ്പത് വയസ്സിന്റെ പൂർണ്ണതയിൽ നിൽക്കുന്ന അവർ—ആറടി അടുത്ത ഉയരം, വിശാലമായ തോളുകൾ, കനത്ത ഇടുപ്പ്, തുടകളുടെ മൃദുലമായ ഭാരം. പച്ച സാരി നനഞ്ഞു ശരീരത്തോട് അല്പം ഒട്ടിപ്പിടിച്ചിരുന്നു—അടുക്കളയിലെ ചൂടും മഴയുടെ നനവും കലർന്നു.
ബ്ലൗസിന്റെ മുകളിലെ ഹുക്കുകൾ അല്പം വിടവ് തുറന്നിരുന്നു, വമ്പിച്ച മുലകൾ ഭാരം കൊണ്ട് തൂങ്ങി നിന്നു, ശ്വാസോച്ഛ്വാസത്തോടെ മെല്ലെ കുലുങ്ങി. മുഖത്ത് ചെറിയ ചിരി—പഴയതുപോലെ തന്നെ, കണ്ണുകളിൽ ഒരു ഊഷ്മളത..
“വാടാ മോനെ… കേറിവാടാ. ജോൺ അച്ചായൻ വിളിച്ചു പറഞ്ഞിരുന്നു. നീ വരുന്നുണ്ടെന്ന്. ഞാൻ കാത്തിരുന്നതാ. അമ്മച്ചിയോടു പറഞ്ഞു, ‘മനു വരുന്നുണ്ടമ്മേ, നമ്മുടെ അനുവിന്റെ കെട്ടിയോൻ’ എന്ന്. അമ്മച്ചിക്ക് ശെരിക്കു കേൾക്കില്ലെങ്കിലും ഞാൻ പറഞ്ഞു കൊടുത്തു.”
മനു ചിരിച്ചു, ബാഗ് താഴെ വെച്ചു.
“ചേച്ചി… ഞാൻ അപ്രതീക്ഷിതമായി വന്നതാ. ക്ഷമിക്കണം.”
സാറാ ചേച്ചി തലയാട്ടി, അവന്റെ തോളിൽ മെല്ലെ കൈ വെച്ചു—ആ സ്പർശം ചൂടുള്ളതും സുഖകരവുമായിരുന്നു.
“എന്താ മോനെ നീ ഇങ്ങനെ പറയുന്നത്.. നമ്മൾ അന്യർ ഒന്നും അല്ലല്ലോ.? നീ വന്നല്ലോ… അതു മതി. വരൂ, അകത്ത് വരൂ. ഞാൻ ചായ എടുക്കാം മോനെ. യാത്ര കഴിഞ്ഞ് ക്ഷീണമുണ്ടാകും.”
അവൾ തിരിഞ്ഞ് അകത്തേക്ക് നടന്നു. മനു അവളുടെ പിന്നാലെ നടന്നു—അവളുടെ നടത്തം മന്ദഗതിയിലുള്ളത്, ഇടുപ്പ് മെല്ലെ ആടുന്നത്, സാരി താഴ്ന്നു കാണുന്ന വിശാലമായ പുറം. വീടിന്റെ അകം പഴയതും വൃത്തിയുള്ളതും—മരത്തിന്റെ മണം, പഴയ ഫോട്ടോകൾ ചുവരിൽ.
അടുക്കളയിലേക്ക് കയറിയപ്പോൾ അമ്മച്ചി ഇരിക്കുന്നത് കണ്ടു—ഒരു പഴയ കസേരയിൽ, കണ്ണുകൾ മങ്ങിയത്, ചെവി കേൾക്കാത്തത് പോലെ തോന്നി , പക്ഷേ മുഖത്ത് ഒരു ശാന്തമായ ചിരി. സാറാ ചേച്ചി അവരോട് മെല്ലെ പറഞ്ഞു:
“അമ്മേ… മനു വന്നിരിക്കുന്നു. നമ്മുടെ ജോൺ അച്ചായന്റെ മരു മോന്‍.”
