മരുഭൂ വസന്തം – 5 16

 

“ഈശ്വരാ.. എന്നിട്ട് അവൾ എന്ത് നുണയാ പറഞ്ഞേ. സാർ അവളെ നികാഹ് ചെയ്യാതെ വിരലിൽ പോലും പിടിക്കാൻ സമ്മതിക്കില്ല, വല്ല കുരുത്തക്കേടും കൊണ്ട് ഇങ്ങോട്ട് വരട്ടെ, വച്ചേക്കില്ല ഞാൻ എന്നൊക്കെയാ എന്നോട് പറഞ്ഞേ.” അവൾ അതിശയിക്കുന്നത് വാഹിദ് കേട്ടു.

 

“അവൾ പറഞ്ഞത് സത്യമാ, ഞാൻ വിരലിൽ അല്ല പിടിച്ചതൊന്നും.” വാഹിദ് ചിരിച്ചു. രമ്യയുടെ പൊട്ടിച്ചിരി അലയെടുങ്ങാത്ത കാറ്റ് പോലെ നീണ്ടുപോയി.

“ഇനി പറഞ്ഞോ എന്ത് സഹായമാണ് വേണ്ടത്.” ചിരിയടങ്ങിയപ്പോൾ അവൾ ചോദിച്ചു.

“ആ നാറിയെ നമുക്ക് ഒന്നുകൂടി കാണണം. അവൻ നിന്റെ ദിവ്യസ്വർഗ്ഗത്തിൽ ഇനിയും കടിക്കുമോന്ന് നമുക്കൊന്ന് കാണാല്ലോ.” വാഹിദ് പറഞ്ഞു.

“അയ്യോ അത് വേണോ സാർ. എന്നെ ആൽബി വിളിച്ചിരുന്നു. ആരാണ് ചെയ്തത് എന്ന് ആരെങ്കിലും അറിഞ്ഞാൽ എനിക്ക് പണിതന്നിരിക്കും എന്നൊക്കെ പറഞ്ഞു ഭീഷണിപ്പെടുത്തി.”

“ആയിക്കോട്ടെ. നിനക്ക് അവൻ തന്ന പണിതന്നെയല്ലേ നമ്മളിപ്പോ പ്ലാൻ ചെയ്യുന്നത്. ഇത് തന്നെയാണ് നിനക്ക് കിട്ടിയ പണി എന്ന് കരുതിക്കൊള്ളൂ. ആ ജോർജിനെ നമ്മൾ പൊക്കുന്നു. താൻ പേടിക്കണ്ട.” വാഹിദ് അവൾക്ക് ആത്മവിശ്വാസം നൽകി. എന്താണ് ചെയ്യേണ്ടത് എന്ന് രമ്യ ചോദിച്ചപ്പോൾ വാഹിദ് പദ്ധതി പറഞ്ഞു കൊടുത്തു.

ആൽബിയോടുള്ള സ്നേഹവും അവന്റെ കരുത്തിന്റെ സുഖവും മിസ് ചെയ്യുന്നു, എവിടെ ആണെങ്കിലും ഞാൻ വരാം, പപ്പയോടു ക്ഷമ പറയാം എന്നൊക്കെ പറഞ്ഞു മിടുക്ക് തെളിയിക്ക് എന്ന് രമ്യയോട് വാഹിദ് ഉപദേശിച്ചു.

ആൽബി എത്ര പെണ്ണിന്റെ ഒപ്പം കിടന്നാലും അവസാനം തന്റെ പൂറിലേക്ക് വരും എന്ന് അവൾക്കും അറിയാം. കാരണം അവനതൊരു വിനോദം പോലെയല്ല, ഒരു ടേസ്റ്റ് സെറ്റ് ആക്കുന്നത് പോലെയാണ്. പലരുമായി കളിച്ചു കഴിഞ്ഞാൽ ഒരു റിഫ്രഷിങ് പോലെ രമ്യയെ വിളിക്കും. കാരണം അവൾ നൽകുന്ന ശരീരം ഉന്മാദവും മറ്റുള്ളവർ നൽകുന്നത് ഉപകാരത്തിനു വേണ്ടിയുമാണ്.

 

നൂറ വരുന്നത് കണ്ടപ്പോൾ വാഹിദ് സംസാരം അവസാനിപ്പിച്ചു ഫോൺ പോക്കറ്റിലേക്ക് നിക്ഷേപിച്ചു. നൂറ അടുത്തെത്തിയപ്പോൾ കൈ നീട്ടി. മനസിലാവാത്തത് പോലെ വാഹിദ് ന്തുവാ എന്ന അർത്ഥത്തിൽ ആംഗ്യം കാണിച്ചപ്പോൾ നൂറ ഒന്നും മിണ്ടാതെ ചെവിയിൽ കൈ ചേർത്തു ഫോൺ എന്ന് അംഗ്യത്തിൽ സംസാരിച്ചു.

വാഹിദിന്റെ കണ്ണിൽ ഒരു കുസൃതി മിന്നി മറഞ്ഞു. ചുണ്ടിൽ ചെറിയൊരു കള്ളച്ചിരിയും. അവൻ ഫോൺ എടുത്തു നൂറയുടെ കൈയിൽ വച്ച് കൊടുത്തു. പാസ്സ്‌വേർഡ്‌ അവൾ തന്നെ സെറ്റ് ചെയ്തതിനാൽ അവനോട് ചോദിക്കാതെ തന്നെ കോൾ ലോഗ് പരിശോദിച്ചു രമ്യയുടെ പേര് കണ്ടപ്പോൾ അവനെ ഒന്ന് തറപ്പിച്ചു നോക്കി.

 

“ന്താ ഇത്. എന്റെയൊപ്പം കഴിയുന്ന സമയം പോലും മറ്റു പെണ്ണുങ്ങളുമായി കിന്നാരം. എന്താ കാര്യം.?” അവൾ ചൊടിച്ചു. അവൻ അവളെ കൈയിൽ പിടിച്ചു ചാരത്തേക്ക് നിർത്തി ഫോൺ വാങ്ങി പോക്കറ്റിൽ ഇട്ടു.

“എടീ പോത്തേ, കിന്നാരം പറയാൻ വിളിച്ചതല്ല. തന്റെ ഇക്കയോട് ചോദിച്ചാൽ മതി എന്താ രമ്യയുടെ വിഷയം എന്ന്.” അവൻ ചിരിയോടെ പറഞ്ഞു.

“ഇക്കയോട് ചോദിക്കാനുള്ളത് ഇക്കയോട് ചോദിച്ചോളാം. മര്യാദക്ക് പറഞ്ഞോ, എന്തിനാ ഇപ്പൊ വിളിച്ചത്.?” അവൾ തർക്കിച്ചു.

“എനിക്ക് വേണ്ടപ്പെട്ട ഒരാൾ ഇവിടെയുണ്ട്. അയാളെ രമ്യയ്ക്ക് അറിയാം. കണ്ടുപിടിക്കാൻ സഹായം ചോദിച്ചു വിളിച്ചതാ.” അവൻ അവളെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു.

“സാറേ സംഭവം മിനക്കേട് ആണെന്ന് ഞാൻ നേരത്തെ പറഞ്ഞില്ലേ. ഇനിയും വൈകിയിട്ടില്ല, വേഗം രക്ഷപ്പെട്ടോ.” അത് കേട്ട് കൊണ്ട് വന്ന സുധീർ നൂറയെ കളിയാക്കി. അയാളുടെ ഒപ്പം കുട്ടികളെയും കൊണ്ട് വന്ന ജാസ്മിൻ ചിരിച്ചു.

“നമുക്ക് ഭക്ഷണം കഴിക്കാം. തണുപ്പ് കൂടിക്കൂടി വരും. തണുത്തു പോകുന്നതിനു മുമ്പ് കഴിക്കുന്നതാ നല്ലത്.” ജാസ്മിൻ പറഞ്ഞു. അവളുടെ പെരുമാറ്റത്തിൽ കണ്ട മാന്യതയും ഒതുക്കവും അച്ചടക്കവും വാഹിദിനെ അത്ഭുതപെടുത്തി. ഇത്രേ നേരവും തന്നോട് കൂടെക്കിടക്കാൻ വാദിച്ച, കാടിളക്കി അടിച്ചു കൊടുക്കാൻ പറഞ്ഞ പെണ്ണാണെന്ന് തോന്നുകയേ ഇല്ലായിരുന്നു ആ പെരുമാറ്റത്തിൽ. പെണ്ണുങ്ങൾ രഹസ്യങ്ങളുടെ മാമലകൾ ആണെന്ന് അവന് തോന്നി.

Leave a Reply

Your email address will not be published. Required fields are marked *