എന്താണ് സംഭവിച്ചതെന്ന് വണ്ടിയിൽ ഇരിക്കുന്ന രണ്ട് ബംഗാളികൾക്കും മനസ്സിലായില്ല. മുതലാളിയുടെ വണ്ടിയിലേക്ക് ഇരുട്ടിൽ നിന്ന് ഒരു കറുപ്പനും തങ്ങൾ മാറിമാറി കളിച്ചു സുഖിച്ച സുന്ദരിയും ഓടിക്കയറുന്നതും ഒരു മിന്നായം പോലെ വണ്ടി സ്റ്റാർട്ട് ചെയ്തു മുന്നോട്ടെടുക്കുന്നതും മാത്രമേ അവർക്ക് മനസ്സിലായുള്ളൂ.
എന്താണ് സംഭവിക്കുന്നതെന്നോ, ആരാണ് ഇവരെന്നോ മനസ്സിലാവാതെ, അന്ധാളിപ്പോടെ അവർ പിന്നിലെ സീറ്റിൽ ഭയത്തോടെ ഇരുന്നു. കാരണം, തങ്ങൾ ഉപദ്രവിച്ച പെണ്ണാണ് വണ്ടി ഡ്രൈവ് ചെയ്യുന്നത്. അവളെങ്ങാനും പോലീസിൽ പറഞ്ഞാൽ തങ്ങളുടെ ജീവിതം..
വണ്ടിയുടെ ഹെഡ്‌ലൈറ്റ്ന്റെ വെളിച്ചത്തിൽ ടയർ പാട് നോക്കി എലിസബത്ത് വണ്ടി വളരെ വേഗം ഡ്രൈവ് ചെയ്ത് പരമാവധി മുന്നോട്ട് പോയി. ഒടുവിൽ ഒരു മണൽ കൂനയിൽ ടയർ പൂഴ്ത്തി വണ്ടി പ്രതിഷേധിച്ചപ്പോൾ, ബാറക്കും എലിസബത്തും വണ്ടിയിൽ നിന്നിറങ്ങി. ബാറക് ബംഗാളികളെ വലിച്ചു മണലിലിട്ടു മാറിമാറി തെഴിച്ചു.
അവർ ആ കരുത്തന്റെ ആക്രമണത്തിൽ കിടന്ന് കൈകൂപ്പി ജീവന് വേണ്ടി യാചിച്ചപ്പോൾ, എലിസബത് അവരുടെ അരക്കെട്ട് നഗ്നമാക്കി കുണ്ണയിൽ പിടിച്ച് തിരിച്ചു. പിന്നെയും പിന്നെയും മാറിമാറി പിടിച്ച് തിരിച്ചപ്പോൾ അവർ വേദനകൊണ്ട് പുളഞ്ഞു. പിന്നെ രണ്ട് പേരും അവരെ വണ്ടിയുടെ അടുത്ത് ഉപേക്ഷിച്ചു മണലിലൂടെ ഓടാൻ തുടങ്ങി. കുറേ ദൂരം ഓടിയപ്പോൾ,
അല്പം അകലെയായി അന്തരീക്ഷത്തിൽ നീണ്ട മഞ്ഞപ്രഭ കണ്ടു തുടങ്ങിയപ്പോൾ എവിടെയോ വെളിച്ചമുണ്ടെന്ന് അവർക്ക് മനസ്സിലായി. ഏതെങ്കിലും കൂടാരമോ ആൾപെരുമാറ്റമുള്ള സ്ഥലമോ ആയിരിക്കുമെന്ന് തിരിച്ചറിഞ്ഞ രണ്ടുപേരും അങ്ങോട്ട് കുതിച്ചു.
ഓടിതളർന്നപ്പോൾ രണ്ട് പേരും കുറച്ചു സമയം നിന്ന് കിതപ്പടക്കിയിട്ടു വീണ്ടും നടന്ന് തുടങ്ങി. ചെല്ലും തോറും അന്തരീക്ഷത്തിലെ മഞ്ഞപ്രഭ അടുത്തു വരികയും കണ്ണെത്താ ദൂരത്തോളം വിളക്കുകാലുകൾ നിരനിരയായി പ്രകാശിച്ചു നീണ്ടു പോകുന്ന റോഡ് പ്രത്യക്ഷപ്പെടുകയും ചെയ്തു.
വിൻസന്റിന്റെ മൊബൈൽ സ്ക്രീൻ പാസ്സ്‌വേർഡ് എലിസബത്തിന് അറിയാമായിരുന്നു. അവന്റെ ജന്മദിനമാണ്. എക്കാലത്തും അതുതന്നെയായിരിക്കും എന്ന് ഉറപ്പുള്ളത് കൊണ്ട് അവൾ ആ നമ്പർ അടിച്ചുനോക്കിയപ്പോൾ മൊബൈൽ ആക്റ്റീവ് ആയിക്കിട്ടി. ഗൂഗിൾ ഓപ്പൺ ചെയ്ത് ശാരീസ് ഗ്രൂപ്പ് സെർച്ച് ചെയ്ത് കോൺടാക്ട് നമ്പർ സേവ് ചെയ്തു. പിന്നെ ടോൾഫ്രീ നമ്പറിലേക്ക് വിളിച്ചു വാഹിദിന്റെ കോൺടാക്ട് നമ്പർ തിരക്കി.
“എക്സ്ട്രീംലി സോറി മാഡം. വി ഡോണ്ട് ഹാവ് എനി പെർമിഷൻ ടു ഷെയർ ഹിസ് നമ്പർ.” അവൾക്ക് കിട്ടിയ മറുപടി അങ്ങിനെയായിരുന്നു. എലിസബത്തിൽ നിരാശ പടർന്നു. വാഹിദ് ഇവിടെയുണ്ടെന്ന് വിൻസന്റ് പറഞ്ഞപ്പോൾ തന്നെ അവൾക്കൊരു നവോന്മേഷം അനുഭവപ്പെട്ടിരുന്നു.
രക്ഷപ്പെടണം എന്ന ചിന്ത ആ ബംഗാളികളുടെ അറപ്പുള്ള ഉമിനീരിന്റെ ദുർഗന്ധം സഹിച്ചു കിടക്കുമ്പോൾ തന്നെ തോന്നി തുടങ്ങിയിരുന്നു. ഇപ്പോഴും ആ നാറ്റം വിട്ട് മാറിയിട്ടില്ല. എത്ര കൃത്യമായിട്ടാണ് കാലം ജീവിതങ്ങൾ മാറ്റിമറിക്കുന്നത് എന്ന് എലിസബത്ത് ചിന്തിച്ചു.
അദ്ധ്യായം 16
തിങ്കളാഴ്ച.!
നല്ല തണുപ്പുള്ള പ്രഭാതം. തലേദിവസത്തെ ജബൽ ഹഫീത്ത് യാത്രയും ഉറക്കച്ചടവും, തിരികെ റൂമിൽ എത്തിയപ്പോൾ വിടാതെ കൂടിയ നൂറയെന്ന പൂങ്കാവനത്തിലെ അഴിഞ്ഞാട്ടവും കൊണ്ട് വാഹിദ് നന്നായി ക്ഷീണിച്ചിരുന്നു. അത് കൊണ്ട് അബുദാബിയിലേക്ക് കൂടെച്ചെല്ലാൻ നൂറ ഒരുപാട് നിർബന്ധം പിടിച്ചെങ്കിലും വാഹിദ് ഓരോ കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞു മാറി.
ജോർജ് ഇവിടെ ഉണ്ടെന്നും അയാൾ നാട്ടിൽ ഉണ്ടായിരുന്നപ്പോൾ എങ്ങിനെ ആയിരുന്നോ അത്രതന്നെ മൃഗീയമായ മനോഭാവത്തോടെ ഇവിടെ ജീവിക്കുന്നുണ്ടെന്നും രമ്യയെ ഉപദ്രവിച്ച കാര്യവും മറ്റും അവൻ അവളെ പറഞ്ഞ് മനസ്സിലാക്കി. രമ്യയെ ഉപയോഗിച്ചു ജോർജിന്റെ ആശ്ചാത്തലം അന്വേഷിച് ഇറങ്ങുകയാണെന്നും ശാരികയുടെ മരണത്തിൽ അയാൾക്കുള്ള പങ്ക് മനസ്സിലാക്കണമെന്നും വാഹിദ് അവളോട് പറഞ്ഞു.
