വായ തുറക്കാൻ പോലും പറ്റിയില്ല എന്ന് പറയുന്നത് ആകും ശരി .
ശബ്ദം മാഞ്ഞു.
തീയുടെ ചിലയൽ മാത്രം ബാക്കി.
കാരണവർ തല ഉയർത്തി എന്നെ നോക്കി.
“ഇന്ന് അയാൾ സംസാരിച്ചോ?” കാരണവർ ചോദിച്ചു .
ഞാൻ തലയാട്ടി.ഒന്നും പറഞ്ഞില്ല.
കാരണവർ എന്റെ തോളിൽ കൈവെച്ചു.ചെറുതായി ചിരിച്ചു.
“ഇനി തുടങ്ങി,” അദ്ദേഹം മന്ത്രിച്ചു.
“ഇനി നീ മാത്രമല്ല…അയാളും കൂടെ ഉണ്ട്.”
ഞാൻ സർപ്പക്കാവിൽ നിന്ന് പുറത്തേക്ക് നോക്കി. കുറ്റാകൂരിരുട്ട് .മരങ്ങൾ.കാറ്റ്.
പക്ഷെ പതിവില്ലാത്ത വിധം ഒരു കണ്ണ് എവിടെ നിന്നോ എന്നെ നോക്കുന്ന പോലെ .
നാണുവിന്റെ വിളിയാണ് എന്നെ ഉണർത്തിയത്
ഞാൻ അവർടോപ്പം സർപ്പക്കാവിൽ നിന്ന് തിരിച്ച് നടന്നു.
വഴി കാണിക്കാൻ നിലവിളക്കിന്റെ വെളിച്ചം മാത്രം .
കാറ്റ് ഇപ്പോഴും ശക്തമാണ്.
മരങ്ങളുടെ ശബ്ദം നേരത്തെ കാരണവർ ജപിച്ച ഏതോ ഒരു മന്ത്രം പോലെ തോന്നുന്നുണ്ടായിരുന്നു .
നാണു എന്റെ അരികിൽ നടക്കുകയായിരുന്നു.ഒന്നും പറഞ്ഞില്ല.വെറുതെ ചിരിച്ചുകൊണ്ട്.
അവനു എന്നോട് എന്തോ ചോദിയ്ക്കാൻ ഉള്ളത് പോലെ . ഞാൻ അവനെ നോക്കി.
“ആ ശബ്ദം… നീ കേട്ടോ?”
നാണു തലയാട്ടി.
“ഞാൻ കേട്ടില്ല.
പക്ഷേ നീ കേട്ടു എന്ന് ഞാൻ അറിയാം. അയാൾ നിന്നോട് മാത്രമേ സംസാരിക്കൂ.
ഇനി മറ്റാരോടും സംസാരിക്കില്ല. കരണവരോട് പോലും .”
ഞാൻ നിശബ്ദനായി.
“വില കൊടുക്കണം…”
ചാത്തന്റെ വാക്കുകൾ മനസ്സിൽ മുഴങ്ങി.
“ഓരോ ആഗ്രഹത്തിനും ഒരു വില.”
.
നെഞ്ചിലെ ചൂട് ഇപ്പോഴും ഉണ്ട്.
കൂടുതൽ വ്യക്തമായി.
നടുമുറ്റത്ത് എത്തിയപ്പോൾ മിക്കവരും ഉറങ്ങാൻ പോയിരുന്നു.
ചില നിലവിളക്കുകൾ മാത്രം കത്തുന്നു.
കല്യാണി അടുക്കളയുടെ മൂലയിൽ നിൽക്കുന്നത് കണ്ടു.
എന്നെ കണ്ടു. ഈ തവണയും അവൾ മാറിനിന്നില്ല. അവളുടെ മുഖത്തു എന്റെ അടുത്തേക്ക് വരൻ വെമ്പൽ കൊള്ളുന്ന പോലെ
.
പക്ഷേ നാണു അവിടെ ഉണ്ട് എന്ന് കണ്ടപ്പോൾ മുന്നോട്ടാഞ്ഞ അവൾ ഒന്ന് നിന്നു.
ഞാൻ അവളുടെ അടുത്തേക്ക് നടന്നു.
അവൾ ശബ്ദം താഴ്ത്തി, പറഞ്ഞു.
“ഇന്ന്… രാത്രി… നീ പോയതായി ഞാൻ
കണ്ടു… കളത്തിലേക്ക്… പേടിയുണ്ടോ നിനക്കു ”
ഞാൻ തലയാട്ടി.
“ഭയമില്ല.
എന്തോ ഒന്ന് തോന്നുന്നു. അത്രയേ ഉള്ളൂ.”
അവൾ അല്പം അടുത്ത് വന്നു.എന്റെ മുണ്ടിന്റെ അറ്റം അവളുടെ വിരൽത്തുമ്പിൽ തൊട്ടു.
“എനിക്ക് പേടിയൊന്നുമില്ല …ഒരു ചാത്തനേയും ”
അവളുടെ വാക്കുകൾ അവസാനിച്ചില്ല.അവൾ തല താഴ്ത്തി.പിന്നെ വേഗം അകത്തേക്ക് മാറി.
ഞാൻ അവിടെ തന്നെ നിന്നു.
.
അപ്പോളാണ് നാണു പിന്നിൽ നിന്ന് വന്നു എന്റെ തോളിൽ കൈവെച്ചത് .
“കണ്ടോ?
ഇപ്പോൾ അവൾ സ്വയം അടുക്കുന്നു.
നീ ഒന്നും ചെയ്തില്ല.അയാൾ ചെയ്തു. അയാൾ തുടങ്ങിയിട്ടേ ഉള്ളു കേളു ”
ഞാൻ അവനെ നോക്കി.
“എന്ത് വിലയാടാ കൊടുക്കേണ്ടത്?”
നാണു ചിരിച്ചു.
ആ ചിരിക്ക് പിന്നിൽ എന്തോ നിഗൂഢത ഉള്ള പോലെ .
നാണുവുമായുള്ള സംഭാഷണത്തിന് ശേഷം അത്താഴവും ഞാൻ എന്റെ അറയിലേക്ക് പയ്യെ നടന്നു , ഇന്ന് രാത്രി ആണ് കല്യാണിയെ കാണാൻ പോകാം എന്ന് പറഞ്ഞത് .. കുറച്ചു നേരം ഞാൻ മുറിയിൽ തന്നെ ഇരുന്നു . രാത്രി കുറച്ചു കനത്തു എന്നുറപ്പാക്കിയ ശേഷം ഞാൻ ഞാൻ മുറിയിൽ നിന്ന് ഇറങ്ങി.
നടുമുറ്റം നിശബ്ദം. നാണു ഒരു ഏകദേശ രൂപം പറഞ്ഞു തന്നിരുന്നു കല്യാണിയുടെ അറയെ പറ്റി , അവൾ മറ്റുള്ളവരുമായി ആണ് ഉറങ്ങാറ് പതിവ്. പയ്യെ വിളിച്ചു കൊണ്ട് പോയി കുളക്കടവിലോ മറ്റോ കൊണ്ട് പോയി പണിയാം അതായിരുന്നു എന്റെ മനസിലെ പ്ലാൻ
കാറ്റ് ഇളം തണുപ്പോടെ വീശുന്നു.
ഒരു ചെറിയ കുളിരൊക്കെ ഉണ്ട് ഞാൻ തറവാടിന്റെ ഉൾഭാഗത്തേക്ക് നടന്നു.
“ഇത്രയും ദിവസമായി ഇവിടെയുണ്ട്…
എന്നിട്ടും ഈ തറവാട്ടിലെ സ്ത്രീകളെ ശരിയായി കണ്ടിട്ടില്ല, ശരിയായി എന്നല്ല ആരെയും കണ്ടിട്ടില്ല എന്ന് വേണം പറയാൻ ” ഞാൻ മനസ്സിൽ പറഞ്ഞു.
ഞാൻ ആ നീണ്ട നടുമുറ്റത്തിലൂടെ നടന്നു പോകുന്ന വഴിയേ ഒരു മുറിയുടെ മുന്നിൽ എത്തി.വാതിൽ അല്പം തുറന്നിരുന്നു.അകത്ത് ഒരു ദീപം കത്തുന്നു.ഞാൻ അറിയാതെ അവിടെ നിന്നു. ഒരു കൗതുകത്തിന്റെ പുറത്തു അകറ്റത്തക്ക ഒന്ന് നോക്കി. അകത്ത് ഒരു സ്ത്രീ.പ്രായം നാല്പതിനടുത്ത്.കറുത്ത മുടി അഴിച്ചിട്ടുണ്ട്.മേൽമുണ്ട് മാറ്റിയിരിക്കുന്നു.കൊഴുത്തുരുണ്ട തൂങ്ങിയാടുന്ന മുലകൾ രണ്ടും പുറത്ത്. മുലക്കണ്ണുകൾ കറുത്ത് ഉയർന്ന് നിൽക്കുന്നു.
