സുതാര്യമായ തടവറ – 1 15അടിപൊളി 

​സാം പെട്ടെന്ന് കൈകൾ പിൻവലിച്ചു. ഒരു നിമിഷം അവൻ അവളുടെ കണ്ണുകളിലേക്ക് ആഴത്തിൽ നോക്കി. ആ കണ്ണുകൾ കലങ്ങിയിരുന്നു.
ആ നോട്ടത്തിൽ നതാഷയുടെ സകല നിയന്ത്രണങ്ങളും തകർന്നു വീണു. അവൾക്ക് അവനെ തള്ളിമാറ്റാനോ എതിർക്കാനോ തോന്നിയില്ല.
അവൻ അവളെ അവിടെ നിന്നും പിടിച്ചു എഴുന്നേൽപ്പിച്ചു….

“ചെല്ല്… മീറ്റിംഗ് ന് പോ….”

“സാം.. പോവ്വാണോ….”

“നീ മുഖം ഒന്ന് തുടക്കു….എന്നിട്ട് മീറ്റിംഗ് ന് പോ.. ഞാൻ അതിനു ശേഷമേ പോവു…

എന്റെ പ്രേമരസം നിനക്ക് ഇങ്ങനെ ഒരു അവസരത്തിൽ തരാൻ ഞാൻ ആഗ്രഹിക്കുന്നില്ല…ആരും ശല്യപ്പെടുത്താൻ ഇല്ലാത്ത നേരത്ത് ഞാനും നീയും ഒന്നിച്ചുള്ളപ്പോ തരാം എന്റെ പരമാനന്ദരസം …..”

അവന്റെ സംസാരം അവളെ കൂടുതൽ മാതുപിടിപ്പിക്കുകയായിരുന്നു…

നതാഷ അവിടെ യുള്ള ഒരു ബാത്രൂം ടർക്കിയിൽ മുഖം ഒപ്പി… തന്റെ ഡ്രസ്സ്‌ ഒന്ന് റെഡി ആക്കി… സാം അവൾക് ആ ഹാങ്ങേരിൽ നിന്നും കോട്ട്എടുത്ത് അവൾക് ഇട്ടുനൽകി…പോകുന്നതിനു മുമ്പ് അവൻ അവളെ കോരിപ്പിടിച്ചു ഒരു ചുടുചുംബനം കൂടി ചുണ്ടിൽ നൽകി..

ആ ഡോർ തുറന്നു നതാഷ കേബിനിൽ നിന്നും ഇറങ്ങി നടന്നു…

അവൾ നടക്കുമ്പോൾ ഇത്രനേരം ആ വലിയ കുണ്ണ വായിലെടുത്തിട്ടും സാമിന് വരാത്തതിനെ പറ്റി ആലോചിച്ചു അത്ഭുതം ആയിരുന്നു…!!
തന്റെ ഭർത്താവാണെങ്കിൽ ഈ സമയത്തിനിടക്ക് പറ്റുമെങ്കിൽ രണ്ടുപ്രാവശ്യം പാൽ ചോർത്തിയേനെ എന്ന് അവൾക്ക് തോന്നിപോയി… അവൾ അതും മനസ്സിൽ ആലോചിച്ചു മീറ്റിംഗ് റൂം ലക്ഷ്യമാക്കി നടന്നു..

അൽപനേരം കഴിഞ്ഞു ​സാം ക്യാബിനിൽ നിന്നിറങ്ങി . നിമിഷങ്ങൾക്കകം പുറത്ത് സാമിന്റെ ഹിമാലയൻ ബൈക്ക് സ്റ്റാർട്ട് ആകുന്ന ഗാംഭീര്യമുള്ള ശബ്ദം മുഴങ്ങി. ആ ശബ്ദം അവളുടെ ഹൃദയമിടിപ്പിനൊപ്പം താളം പിടിക്കുന്നത് പോലെ നതാഷയ്ക്ക് തോന്നി. മാത്യു നൽകിയ മരവിപ്പിനേക്കാൾ സാമിന്റെ വന്യമായ സ്നേഹം അവൾ ആഗ്രഹിച്ചു തുടങ്ങി.

അന്ന് രാത്രി എട്ടു മണി ആയിട്ടും മാത്യുവിനു ഓഫീസിൽ നിന്നു ഇറങ്ങാൻ തോന്നിയിരുന്നില്ല..
​നതാഷ വർക്സ് കഴിഞ്ഞു സ്റ്റുഡിയോ യിൽ പോകുന്ന അതേ സമയത്ത്, മാത്യു തന്റെ ക്യാബിനിൽ ഇരുന്നു അവസാനത്തെ സർജറി റിപ്പോർട്ടുകൾ പരിശോധിക്കുകയായിരുന്നു.
അയാളുടെ കണ്ണുകളിൽ കടുത്ത ക്ഷീണമുണ്ട്.
ലോകം അയാളെ ഒരു പ്രമുഖ സർജനായി കാണുമ്പോൾ, മാത്യു തന്റെ ഉള്ളിൽ ഒരു മരവിപ്പാണ് കൊണ്ടുനടന്നിരുന്നത്.

​ഓരോ ദിവസവും മരണത്തിന്റെ വക്കിൽ നിൽക്കുന്ന മനുഷ്യരെ കാണുന്നതും, അവരുടെ ചോരയും വേദനയും നേരിടുന്നതും അയാളെ മാനസികമായി വല്ലാതെ തളർത്തിയിരുന്നു.

ഒരു ചെറിയ പിഴവ് സംഭവിച്ചാൽ ഒരു ജീവൻ പൊലിയുമെന്ന പേടി അയാളെ ഒരു ‘പെർഫെക്ഷനിസ്റ്റ്’ ആക്കി മാറ്റി.

ആ കണിശത അയാളുടെ സ്വകാര്യ ജീവിതത്തിലേക്കും പടർന്നു.
​നതാഷയുമായി സമയം പങ്കിടാൻ അയാൾക്ക് ആഗ്രഹമില്ലാത്തതല്ല, മറിച്ച് അയാൾക്ക് അതിന് കഴിയുന്നില്ല എന്നതായിരുന്നു സത്യം.

ഒരു സർജറി കഴിഞ്ഞ് വരുമ്പോൾ അയാൾക്ക് വേണ്ടത് ആരും ശല്യം ചെയ്യാത്ത നിശബ്ദതയായിരുന്നു.

നതാഷയുടെ വൈകാരികമായ ആവശ്യങ്ങളെ നേരിടാനുള്ള ഊർജ്ജം തന്റെ ജോലി അയാളിൽ നിന്നും ഊറ്റിക്കളഞ്ഞിരുന്നു.

​ വൈകുന്നേരം നതാഷ അയച്ച മെസ്സേജ് അയാൾ ഒന്നുകൂടി നോക്കി: “നമുക്ക് ഇന്ന് പുറത്തുപോയാലോ?”

​അയാൾ ഒരു നെടുവീർപ്പിട്ടു. അവൾക്കൊപ്പം ഇരിക്കുമ്പോൾ അവൾ സംസാരിക്കുന്ന പ്രണയത്തെക്കുറിച്ചും വികാരങ്ങളെക്കുറിച്ചും കേൾക്കാൻ അയാൾക്ക് ഭയമായിരുന്നു.

കാരണം, ഓരോ ദിവസവും ഓപ്പറേഷൻ ടേബിളിൽ താൻ കീറിമുറിക്കുന്ന ശരീരങ്ങളിൽ വികാരങ്ങളില്ലെന്നും വെറും മാംസവും രക്തവും മാത്രമാണെന്നും അയാൾ സ്വയം വിശ്വസിപ്പിച്ചിരുന്നു.

നതാഷയുടെ സാമീപ്യം തന്റെ ഉള്ളിലെ ആ കടുപ്പമുള്ള കവചത്തെ തകർക്കുമെന്ന് അയാൾ ഭയന്നു. സ്നേഹം പ്രകടിപ്പിക്കാൻ അയാൾ മറന്നുപോയിരിക്കുന്നു.

അതേ സമയം മാത്യു ഹോസ്പിറ്റലിൽ നിന്നും വരാൻ വൈകുമെന്ന് സാമിന് കൃത്യമായി അറിയാമായിരുന്നു.

നതാഷ റേഡിയോ സ്റ്റേഷനിലേക്ക് പോയിക്കഴിഞ്ഞാൽ ആ വലിയ വീട് കാവൽക്കാരില്ലാത്ത ഒരു കോട്ട പോലെയാണ്.
സാം തന്റെ ഹിമാലയൻ ബൈക്ക് ദൂരെ മാറ്റിയിട്ട്, മതിൽ ചാടി പൂന്തോട്ടത്തിലൂടെ വീടിന്റെ പിൻഭാഗത്തെത്തി.
ആഡംബര പൂർണ്ണമായ ആ വീടിന്റെ സുരക്ഷാ ക്രമീകരണങ്ങളിലെ വിടവുകൾ ഒരു ചിത്രകാരന്റെ നിശിതമായ കണ്ണുകളാൽ അവൻ നേരത്തെ തന്നെ കണ്ടെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *