“ദൃക്സാക്ഷികൾ കൂറുമാറിയതിന് ശേഷം ആകെയുള്ള തെളിവായി കോടതി പ്രതീക്ഷിച്ചിരുന്നത് DNA ആയിരുന്നു.
ഉമിനീരിൽ മാത്രമാണത് കണ്ടെത്താനായത്. സ്വന്തം മകളായത് കൊണ്ട് ഉമിനീരിന്റെ DNA കോടതിക്ക് തെളിവായി എടുക്കാനാവില്ല. മറ്റു തെളിവുകളൊന്നും ഇല്ലാത്ത കേസിൽ ശ്രീമാൻ സഹദേവനെ വെറുതെ വിടുവാൻ കോടതി ഉത്തരവിടുന്നു. വെറും തെറ്റിദ്ധാരണയുടെ പേരിൽ കോടതിയെയും ഒരു പിതാവിനെയും ദീർഘകാലം അസ്വസ്ഥരാക്കിയ കേസിലെ ഹർജിക്കാരി സൗമിനിയെ കോടതി പിരിയുന്നത് വരെ തടവിന് ശിക്ഷിക്കുന്നു.”
അത് കേട്ട് ആനന്ദം കൊണ്ട് കണ്ണുനിറഞ്ഞ നിഷിത അടുത്തേയ്ക്ക് വന്ന സഹദേവനെ കണ്ണുനിറയെ കണ്ടു യാന്ത്രികമായവർ കെട്ടിപ്പിടിച്ച് കോടതി വരാന്തയിൽ നിന്നു.
പ്രണയിനിയുടെ കണ്ണുനീർ സഹദേവന്റെ കവിളിലൂടൊഴുകി.
കോടതിയാണെന്ന ബോധ്യം വന്നപ്പോൾ രണ്ടുപേരും വേർപെട്ട് പെട്ടെന്ന് സ്ഥലം വിട്ടു. അതോടെ കൂടി നിന്നവർക്കെല്ലാം ഏകദേശം കാര്യങ്ങൾ പിടികിട്ടിയിരുന്നു. അവരെല്ലാവരും നിസ്സഹായയായി നിൽക്കുന്ന സൗമിനിയെ ബഹുമാനത്തോടെ വീക്ഷിച്ചു.
ലോകം ചതിയുടെയും വഞ്ചനയുടെയും തുരുത്തായിരിക്കുന്നു. സൗമിനിയുടെ രഹസ്യം ഇവർ അറിഞ്ഞിരുന്നെങ്കിൽ, ചിലരെങ്കിലും സഹദേവൻ ചെയ്തത് നന്നായെന്ന് പറയുമായിരുന്ന കാലമാണിത്.
സഹദേവന് ചിന്തിക്കാൻ സമയമുണ്ടായിരുന്നില്ല തായ്ലൻഡിലെ ചിയാങ്ങ്മയിലേയ്ക്ക് രണ്ട് ടിക്കറ്റ് വിളിച്ച് ബുക്ക് ചെയ്താണ് അയാൾ നിഷിതയോട് സംസാരിക്കുക പോലും ചെയ്തത്. വീട്ടിലെത്തിയപ്പോഴേയ്ക്കും മെയിലിൽ എയർടിക്കറ്റ് വന്ന് കിടന്നത് പ്രിന്റ് ചെയ്ത് എടുക്കാനുള്ളതെല്ലാം രണ്ടുപേരും പെട്ടെന്ന് പായ്ക്ക് ചെയ്തു.
“എട്ട് മണിക്കല്ലേ അച്ഛാ ഫ്ലൈറ്റ്? എന്തിനാ ധൃതി? ഇനി അമ്മ വന്നാലും ഒരു കുഴപ്പവുമില്ല” അത് കേട്ട് സഹദേവൻ ചോദ്യഭാവത്തിലവളെയൊന്ന് നോക്കി.
“ഇന്റെച്ചാ നമ്മളൊന്ന് ഒഴിഞ്ഞ് കിട്ടാൻ കാത്തിരിക്ക്യാ ഇവിടുള്ളോര്” അത് കേട്ട് സഹദേവന് ഒട്ടും വിഷമം തോന്നിയില്ല. കാര്യങ്ങൾ എല്ലാം തന്റെ വഴിക്ക് വരുന്നു. അയാൾ അവളെ ചേർത്ത് പിടിച്ച് നെറുകയിൽ മുഖമമർത്തി. അവൾ സഹദേവന്റെ ചുണ്ടിൽ തിരിച്ചൊരു ചുംബനം നൽകി.
”ഇന്റച്ചാ വേണ്ട ട്ടാ മുത്തേ” ഇതും പറഞ്ഞ് അവൾ അവിടുന്നോടി പൂമുഖത്ത് വന്നിരുന്നു.
“എന്തുപറ്റിന്റെ കുട്ടിക്ക്?എന്തു വേണ്ടാന്നാ?”
“ഒന്നൂല്ല?” അവൾ മുഖം വീർപ്പിച്ചു.
“മാല ചാർത്താനും താലിചാർത്താനുമൊക്കെ പറഞ്ഞിട്ട് പറ്റിച്ചതാ ന്റെ കുട്ടി?” അത് കേട്ട് അവൾ ഓടി വന്ന് സഹദേവന്റെ മുഖം പൊത്തി അങ്ങിനെയല്ലെന്ന് തലയാട്ടി.
“അതെന്നേ ഞാൻ പറഞ്ഞേ ഇനി അത് കഴിഞ്ഞിട്ട് മതി എന്തും”
“എന്ത് കഴിഞ്ഞിട്ട് എന്ത്?”
സഹദേവൻ അവളെ ചൂഴ്ന്നുകൊണ്ടിരുന്നു.
“താലി കെട്ടീട്ട് മതി വൃത്തികേട്കളൊക്കേന്ന്”
അതും പറഞ്ഞ് അവൾ കലി കയറി സഹദേവന്റെ ചുണ്ടിൽ കയറി കടിച്ച്. വീണ്ടും ഓടിയൊളിച്ചു. സഹദേവൻ അത്രയും പ്രതീക്ഷിച്ചിരുന്നില്ല.
“ന്നാലും അത് വൃത്തികേടാണോ മോളേ?”
“ഹ്ം..” അവൾ ഒന്ന് മൂളി.
“വൃത്തികേടാണെങ്കിൽ അത് ചെയ്യണ്ട?”സഹദേവൻ പെണ്ണിന്റെയുള്ളറിയാൻ ശ്രമിച്ചു.
” ന്റെച്ഛാ പെണ്ണുങ്ങൾ അങ്ങിനെത്തോരും ഇണ്ടാവും, നിക്ക് അച്ഛനോട് അങ്ങിനെയൊന്നും അല്ല_ വേറെന്തൊക്കെയോ ആണ്. പിന്നെ ന്റച്ഛനല്ലാതെ വേറാർക്കും നിഷിത ഒന്നിനും നിന്ന് കൊടുക്കില്ല. അച്ഛനിഷ്ടള്ളതിനൊക്കെ അച്ഛന്റെ മോള് നിന്ന് തരും. പക്ഷേ ഇപ്പഴില്ല അച്ഛന്റെ പെണ്ണായതിന് ശേഷം. ഞാനും ഒരു പെണ്ണല്ലേ..,നിക്കൂല്ലേ കൊറച്ച് മോഹങ്ങളൊക്കെ.?”
അതിന് മറുപടിയില്ലാതിരുന്ന സഹദേവൻ പലതും കണക്കുകൂട്ടി. നാല് മണിയോട് കൂടി ഇരുവരും പുറപ്പെട്ടു.
എട്ടു മണിക്ക് തുടങ്ങിയ യാത്ര സിംഗപ്പൂരിൽ കണക്ട് ചെയ്ത് കാലത്ത് ഏഴ് മണിക്കാണ് ചിയാങ്ങ്മയോടടുത്തത്.
പച്ചവിരിച്ച മലനിരകൾക്കു മുകളിലൂടെ ഫ്ലൈറ്റ് ഊർന്നിറങ്ങുന്നത് വിൻഡോയിലൂടെ കണ്ട കവിയിത്രി ചിയാങ്മയ് ഭൂമിയിലെ സ്വർഗ്ഗമെന്ന് വിലയിരുത്തി. മലനിരകൾ കഴിഞ്ഞ് കടൽ പോലെ പരന്നുകിടക്കുന്ന നീലപ്പുഴയ്ക്കുമുകളിലൂടെ താഴ്ന്ന് പറന്ന വിമാനം വീതികൂടിയ റോഡുകൾ കടന്ന് ഊർന്നൂർന്ന് റൺവേയിലേയ്ക്ക് പെയ്തുവീണു. വിമാനയാത്രയോളം മടുപ്പിക്കുന്ന മറ്റൊരു യാത്രയില്ല. പക്ഷേ, ലാൻഡിംഗിനോളം ആസ്വാദ്യകരമായി മറ്റൊന്നുമില്ല. എല്ലാ മടുപ്പും ഒരു ലാൻഡിംഗിൽ തീരും. വിമാനമിറങ്ങി വരുന്നവരെല്ലാം അതാസ്വദിച്ചത് മുഖത്തുനിന്നും വായിച്ചെടുത്ത, നിഷിത പലരുടെയും കണ്ണുകൾ തന്റെ നെഞ്ചിലും ഇടുപ്പിലുമൊക്കെയാണെന്ന് കണ്ട് ഊറിച്ചിരിച്ചു. മുട്ടോളം ഇറക്കമുള്ള മിനിഡ്രസ്സിൽ നിന്ന കാലുകൾക്ക് ചന്തം കൂടിയത് പോലെ തോന്നിയവൾക്ക്. അല്ല അത് തോന്നലല്ല,ഒന്ന് വളർന്നിരിക്കുന്നു.
അവൾ ഇണക്കിളികളേപ്പോലെ കൈകോർത്ത് നടന്നു നീങ്ങി. അഞ്ചുമിനിട്ടിൽ ഓൺ അറൈവൽ വിസ അനുവദിച്ച ഉദ്യോഗസ്ഥരുടെ അർപ്പണബോധവും ആത്മാർഥതയും കണ്ട് കൊച്ചിയിലെ ഉദ്യോഗസ്ഥരെയൊക്കെ എടുത്ത് കടലിലെറിയുന്നതാണ് നല്ലതെന്ന് തോന്നി അവൾക്ക്. എമിഗ്രേഷൻ സ്റ്റാമ്പ് ചെയ്ത് രണ്ടു കൈ കൊണ്ടും പാസ്പോർട്ട് തന്ന് തല ചെറുതായൊന്ന് കുനിച്ച് അവർ തങ്ങളുടെ നാട്ടിലേയ്ക്ക് സ്വാഗതമോതി. കൊച്ചിയിൽ നിന്ന് സീലടിച്ച പാസ്പോർട്ട് പമ്പരം പോലെ കറക്കി മേശപ്പുറത്തിട്ട ഉദ്യോഗസ്ഥൻ ഇവിടെയൊന്ന് വന്ന് ഇതൊക്കെയൊന്ന് കണ്ടിരുന്നെങ്കിൽ എന്നവൾ ആശിച്ചുപോയി.
പുറത്ത് ചുവാൻഹെങ് കാറുമായി കാത്തിരിപ്പുണ്ടായിരുന്നു. സഹദേവന്റെ സഹോദരനെപ്പോലാണ് ചുവാൻഹെങ്.
എല്ലാ കാര്യങ്ങളും ഭംഗിയായി നോക്കി നടത്തുന്ന മാനേജർ, തായ് ചൈനീസ് വംശജൻ. സഹദേവൻ പലർക്കും ഫോൺ ചെയ്യുന്നു,പല നിർദ്ദേശങ്ങളും കൈമാറുന്നു, ചുവാനോട് പലതും ചർച്ച ചെയ്യുന്നു. കാര്യമന്വേഷിച്ചപ്പോൾ ഒരു സർപ്രൈസ് എന്നുമാത്രമാണ് സഹദേവൻ പറഞ്ഞത്. പക്ഷേ ഇംഗ്ലീഷിൽ ആരോടോ സംസാരിച്ചത് കല്ല്യാണപ്പാർട്ടി അറേയ്ജ് ചെയ്യാനല്ലേ?! കള്ളൻ, കൊതിമൂത്ത് ഇരിപ്പ് കിട്ട്ണ്ണ്ടാവില്ല്യ’ അവൾ അവന്റെ തോളോട് ചേർന്നിരുന്നു.വെളുത്ത ഹോണ്ടാ സിറ്റി പോകുന്ന വഴിയിലെ പ്രധാന കെട്ടിടങ്ങൾ എല്ലാം അവൾ വീക്ഷിച്ചു.
“മറ്റന്നാൾ നമുക്കിവിടെ വരേണ്ടി വരും”
വഴിയിലെ ഫ്രാസിങ് ക്ഷേത്രം ചൂണ്ടി സഹദേവൻ പറഞ്ഞു. ബുദ്ധക്ഷേത്രങ്ങൾ കൂടുതൽ ഉള്ള നാട് അവൾക്ക് നന്നേ ഇഷ്ടപ്പെട്ടു. ഗൗതമന്റെ മുന്നിൽ ആദ്യമായി വന്നു നിൽക്കാൻ പോകുന്നതോർത്തിട്ടുള്ളിൽ കുളിര് കോരി. അഹിംസ മൂർച്ചയുള്ള ആയുധമായി കണ്ട ബുദ്ധൻ, അതിനെ ജീവിതത്തിൽ പകർത്തി ഒരു രാജ്യം തന്നെ നേടിയ മഹാത്മാഗാന്ധി, എത്ര സുന്ദരമാണാ പ്രത്യയശാസ്ത്രം! ഇന്ന് പലരും അതെന്തെന്ന് പോലും മറന്നിരിക്കുന്നു.
കാർ വാറോറോട്ട് മാർക്കറ്റ് കടന്ന്,പിങ് നദിയ്ക്ക് മുകളിലൂടെ പാലം കടന്ന്, ‘the good view’ ബാർ&റെസ്റ്റോറന്റിൽ വന്നു നിന്നു. അച്ഛന്റെ ആദ്യത്തെ സംരംഭം. ഒന്നുമല്ലാതിരുന്ന സഹദേവൻ എന്തെങ്കിലുമായത് ഇവിടുന്ന് തുടങ്ങിയാണ്. എല്ലാവർക്കും അവളോട് വല്ലാത്തൊരു ബഹുമാനം. വീട്ടിൽ നിന്നും നാട്ടിൽ നിന്നും കിട്ടാത്ത സ്നേഹവും ആദരവും കിട്ടിയ നിഷിത സന്തോഷത്തിലായി.